എന്‍റെ പിതാവിന് അനന്തരാവകാശമായി ലഭിച്ചത് രക്തസാക്ഷിത്വം: പ്രിയങ്ക
എന്‍റെ പിതാവിന് അനന്തരാവകാശമായി ലഭിച്ചത് രക്തസാക്ഷിത്വം: പ്രിയങ്ക
Friday, May 3, 2024 4:31 AM IST
മൊറേന: തന്‍റെ പിതാവിന് അദ്ദേഹത്തിന്‍റെ അമ്മയിൽനിന്ന് അനന്തരാവകാശമായി ലഭിച്ചത് സന്പത്തല്ല, രക്തസാക്ഷിത്വമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തന്‍റെ കുടുംബത്തിന്‍റെ ബലിദാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മനസിലാകില്ലെന്നും പ്രിയങ്ക പറഞ്ഞു. മധ്യപ്രദേശിലെ മൊറേനയിൽ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രിയങ്കയുടെ വികാരനിർഭര പ്രസംഗം.

അമ്മയിൽനിന്നു ലഭിച്ച സ്വത്തിന് നികുതി അടയ്ക്കാതിരിക്കാൻ അധികാരത്തിലെത്തിയ ഉടൻ രാജീവ് ഗാന്ധി പാരന്പര്യസ്വത്ത് നികുതി റദ്ദാക്കിയെന്നു കഴിഞ്ഞയാഴ്ച മൊറേനയിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു.

“നിങ്ങൾക്ക് ഞങ്ങളെ വഞ്ചകരെന്നു വിളിക്കാം, ഞങ്ങളുടെ വീടുകളിൽനിന്നു പുറത്താക്കാം, നിയമക്കുരുക്കിൽപ്പെടുത്താം... നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യാം. എന്നാൽ, ഞങ്ങളുടെ ഹൃദയത്തിൽനിന്നു രാജ്യസ്നേഹം നീക്കം ചെയ്യാൻ ആർക്കും ആകില്ല.

എനിക്ക് 19 വയസുള്ളപ്പോഴാണ് എന്‍റെ പിതാവിന്‍റെ നുറുങ്ങിയ ശരീരം ദേശീയപതാകയിൽ പൊതിഞ്ഞ് വീട്ടിലെത്തിച്ചത്. രക്തസാക്ഷിത്വത്തിന്‍റെ അർഥം എന്തെന്ന് എനിക്കറിയാം. ഇപ്പോൾ എനിക്ക് 52 വയസായി. ആദ്യമായാണ് ഇക്കാര്യം പൊതുവേദിയിൽ പറയുന്നത്”-പ്രിയങ്ക പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.