ഇരുപ്പുകുഴി-പ്രമാടം-വള്ളിക്കോട് റോഡിന് ആധുനിക രീതിയിൽ പുനർനിർമാണം
Sunday, June 23, 2024 4:32 AM IST
കോന്നി: വെള്ളപ്പൊക്കത്തെയും വെള്ളക്കെട്ടിനെയും അതിജീവിക്കുന്ന സാങ്കേതിക വിദ്യയിൽ ഇരപ്പുകുഴി-പ്രമാടം മഹാദേവർ ക്ഷേത്രം-വള്ളിക്കോട് ചള്ളംവേലിപ്പടി റോഡ് പുനർനിർമാണം തുടങ്ങി.

പ്രമാടം ഗ്രാമപഞ്ചായത്തിന്‍റെ അധീനതയിലുണ്ടായിരുന്ന മറൂർ-വട്ടക്കുളഞ്ഞി റോഡ് ഉൾപ്പെടെ പിഡബ്ല്യുഡി ഏറ്റെടുത്തിരുന്നു. മഴക്കാലത്ത് അച്ചൻകോവിലാർ കരകവിയുമ്പോൾ മറൂരിലും പനയ്ക്കക്കുഴി ഭാഗത്തും റോഡിലേക്ക് വെള്ളം കയറി ദിവസങ്ങളോളം ഗതാഗതം തടസപ്പെടുന്നത് പതിവായിരുന്നു. ഈ ഭാഗങ്ങളിൽ റോഡ് ഉയർത്തി വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തിലായിരിക്കും നിർമാണ പ്രവർത്തനങ്ങൾ.

അടുത്തയിടെ ഉന്നത നിലവാരത്തിൽ നിർമിച്ച പൂങ്കാവ്-പ്രമാടം-പത്തനംതിട്ട, കോന്നി-ചന്ദനപ്പള്ളി റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡായും ഇത് മാറും.

7.5 കോടി രൂപ ചെലവ്

പൂങ്കാവിൽ നിന്നും അച്ചൻകോവിലാറിന് സമാന്തരമായി പത്തനംതിട്ടയിലേക്കുള്ള പ്രധാന പാതയായിഇത് മാറും. 7.5 കോടി രൂപയാണ് നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. 5.5 മീറ്റർ വീതിയിൽ ബിഎം ബിസി ടാറിംഗ് നടത്തുന്ന റോഡിൽ 1350 മീറ്റർ ഓടയും 2830 മീറ്റർ ഐറിഷ് ഓടയും നിർമിക്കും. ആറ് കലുങ്കുകൾ പുനർനിർമിക്കാനും പദ്ധതിയുണ്ട്.

ഇരപ്പുകുഴിയിൽനിന്നും തുടങ്ങി മറുർ ജംഗ്ഷനിൽ എത്തി പൂങ്കാവ്-പത്തനംതിട്ട റോഡിൽ കൂടി പ്രമാടം മഹാദേവർ ക്ഷേത്രം ജംഗ്ഷനിൽ എത്തി വാഴമുട്ടം എൽപി സ്കൂളിന് സമീപം ചള്ളംവേലി പടിയിലാണ് റോഡ് അവസാനിക്കുന്നത്. തിരക്കേറിയ പൂങ്കാവ്-പ്രമാടം-പത്തനംതിട്ട, കോന്നി-ചന്ദനപ്പള്ളി റോഡുകളിൽ ഗതാഗതക്കുരുക്കുണ്ടായാൽ ഈ റോഡ് വഴി വിവിധ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ തിരിച്ചുവിടാൻ കഴിയും.

5.5 മീറ്റർ വീതിയിൽ ബിഎം ബിസി ടാറിംഗ് നടത്തുന്ന റോഡിൽ 1350 മീറ്റർ ഓടയും 2830 മീറ്റർ ഐറിഷ് ഓടയും നിർമിക്കും. ആറ് കലുങ്കുകൾ പുനർനിർമിച്ചുമായിരിക്കും നിർമാണം.