Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴി...
Previous
Next
Karshakan
പച്ചക്കറി കൃഷി സമൃദ്ധമാക്കാം മഴക്കാലത്തേയും
Saturday, July 25, 2020 4:28 PM IST
വേനല്‍ക്കാലത്തെപ്പോലെ, അല്ലെങ്കില്‍ അതിലേറെ മഴക്കാലത്തും പച്ചക്കറി വിളയിക്കാം. വിപണിയില്‍ നല്ല വിലയും ലഭിക്കും.
നീര്‍വാര്‍ച്ച ഉറപ്പാക്കി കൃഷി ചെയ്യണം. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലം വേണം തെരഞ്ഞെടുക്കാന്‍. മേല്‍മണ്ണും വളവും കുത്തിയൊലിച്ചു പോകാത്ത സ്ഥലത്തായിരിക്കണം കൃഷി. പരമ്പരാഗത വിത്തിനങ്ങളായ വേങ്ങേരി വഴുതന, ആനക്കൊമ്പന് വെണ്ട, കാന്താരി എന്നിവ വേനല്ക്കാലത്തു നന്നായി വളരും. ചെടികളുടെ ചുവട്ടില്‍ ചപ്പുചവറുകളും മണ്ണും കൂനകൂട്ടിക്കൊടുക്കണം. കീട രോഗകാരണമായ പാഴ്ച്ചെടികള് വളരാനനുവദിക്കരു ത്. കൃത്യമായി കളനശീകരണം നടത്തണം. അല്ലെങ്കില്‍ പച്ചക്കറിത്തോട്ടം പെട്ടെന്നു കാടുപിടിക്കും. പച്ചക്കറി നടുന്നതിന് 15 ദിവസം മുമ്പെങ്കിലും കുമ്മായം ചേര്‍ക്കണം. തടത്തില്‍ വേപ്പിന്പിണ്ണാക്കിട്ടുകൊടുക്കണം.
മഴക്കാല കൃഷിക്ക് വെണ്ട
മഴക്കാലത്ത് നന്നായി കൃഷി ചെയ്യാന്‍ പറ്റുന്ന ഒരു പച്ചക്കറി വിളയാണ് വെണ്ട. രോഗപ്രതിരോധശേഷിയുള്ള വിത്തിന ങ്ങളും ജൈവ പരിപാലനമുറകളും സ്വീകരിക്കാം. വെണ്ടക്കൃഷിയിലെ പ്രധാന വെല്ലുവിളിയായ മഞ്ഞളിപ്പു രോഗത്തിനു കാരണമായ വെള്ളീച്ചയുടെ ശല്യം മഴക്കാലത്തു കുറവായിരിക്കും. ഒരു സെന്റിലേക്ക് 30 മുതല്‍ 35 ഗ്രാം വരെ വിത്ത് ആവശ്യമാണ്. വിത്തു നേരിട്ടു പാകുന്നതിനേക്കാള്‍ മുളപ്പിച്ചു നടുന്നതാണു നല്ലത്.
മേയ് പകുതിയില്‍ തന്നെ വിത്തുകള്‍ തയാറാക്കിയിട്ടുണ്ടെങ്കില് ഉപകാരപ്പെടും. കൃഷി വകുപ്പില്‍ നിന്നോ മറ്റ് അംഗീകൃത സ്ഥാപനങ്ങള്‍ നിന്നോ തൈകള്‍ വാങ്ങിയാല്‍ വളരെ നല്ലതാണ്. വാരങ്ങളിലും തടങ്ങളിലും ഗ്രോബാഗുകളിലും കൃഷി ചെയ്യാം. വാരങ്ങളിലാണ് നടുന്നതെങ്കില്‍ ചെടികള്‍ തമ്മില്‍ 45 സെന്റീമീറ്ററും വരികള്‍ തമ്മില്‍ 60 സെന്റീമീറ്ററും അകലം വേണം. ഒരു ഗ്രാം സ്യൂഡോമോണസ് വിത്തുമായി കലര്‍ത്തി വിത്തു പരിചരണം നടത്തു ന്നത് രോഗപ്രതിരോധ ശേഷിക്കു നല്ലതാണ്. ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങള്‍ അടിവളമായി ചേര്‍ക്കാം. മേല്‍വള മായി ചാണകം നന്നായി നേര്‍പ്പിച്ച ചാണകപ്പാല്, നാലു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച 200ഗ്രാം ബയോ ഗ്യാസ് സ്ലറി, വെര്‍മി വാഷ് അല്ലെങ്കില്‍ നാലിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച ഗോമൂത്രം, കലര്‍പ്പില്ലാത്ത കടല പ്പിണ്ണാക്ക് കുതിര്‍ത്തത് എന്നിവ ഉപയോഗിക്കാം.
പ്രധാന ഇനങ്ങള്‍
സുസ്ഥിര എന്ന ഇനം മഴക്കാലത്ത് കൃഷിചെയ്യാന്‍ പറ്റിയതാണ്. പേരു പോലെ തന്നെ ദീര്‍ഘകാലം വിള വെടുക്കാന്‍ സാധിക്കും.
അര്‍ക്ക അനാമിക എന്ന ഇന ത്തിനും ഇതേ ഗുണമുണ്ട്. 20 മുതല്‍ 30 സെന്റീമീറ്റര്‍ വരെ നീളമുള്ള കായ്കളാണ് കിരണ്‍ എന്ന ഇനത്തിന്. ഇതും മഴക്കാല കൃഷിക്കു യോജി ച്ചതാണ്. അത്യുത്പാദന ശേഷിയുള്ള മറ്റൊരിനമാണ് സല്‍കീര്‍ത്തി. ഇതിന്റെ കായ്കള്‍ക്ക് ഇളംപച്ച നിറ മാണ്. ചെടികള്‍ നട്ട് ഒന്നര മാസ ത്തിനുള്ളില്‍ പൂവിടും. മൂന്നു മാസം വിളവെടുക്കാം. വാഴത്തോട്ട ത്തില്‍ ഇടവിളയായും വെണ്ട, കൃഷി ചെയ്യാം. രോഗപ്രതിരോധശേഷിയുള്ള വിത്തി നങ്ങളും ജൈവ പരിപാലനമുറകളും സ്വീകരിക്കണം.
മുളകും വഴുതനയും
വഴുതനയുടെയും ഈ വര്‍ഗത്തില്‍പ്പെട്ട മുളകിന്റെയും കൃഷിരീതി ഏകദേശം ഒരേപോലെയാണ്.
ഏതിനങ്ങള് കൃഷിചെയ്യാം?
ജ്വാലാമുഖി, ജ്വാലാസഖി എന്നിവ മഴക്കാലത്തു കൃഷിചെയ്യാന്‍ സാധിക്കുന്ന മുളകിനങ്ങളാണ്. കൂടാതെ അത്യുത്പാദന ശേഷിയുള്ള സിറയും മികച്ചതാണ്. ഒരു സെറ്റിന് ഏകദേശം നാലുഗ്രാം വിത്തു മതി. 45ഃ45 സെന്റീമീറ്റര്‍ ഇടയകലം വേണം.
വഴുതന
വഴുതനയാണെങ്കില് 75 ഃ 60 സെന്റീമീറ്റര്‍ ഇടയകലം ആവശ്യമാണ്. പ്രോട്രേയിലോ, വശം പരന്ന പാത്രത്തിലോ, തവാരണയിലോ വിത്തു മുളപ്പിക്കാം. ഒരു മാസം പ്രായമായ തൈകളാണ് നടാന്‍ അനുയോജ്യം. പടര്‍ന്നു വളരുന്ന ഇനങ്ങളായ ഹരിത, നീലിമ എന്നീ വഴുതന ഇനങ്ങള്‍ക്ക് കൂടുതല്‍ ഇടയകലം വേണം. അതുപോലെ ശേത, നീലിമ, ഹരിത, സൂര്യ എന്നിവ ബാക്ടീരിയല്‍ വാട്ടത്തെ പ്രതിരോധി ക്കുന്ന ഇനങ്ങളാണ്.
പറിച്ചു നടുന്ന സമയത്ത്
സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നന്നായി കലക്കി, പറിച്ചെടുത്ത തൈകളുടെ വേര് 20 മിനിറ്റു വരെ മുക്കിവച്ചശേഷം നട്ടാല്‍ രോഗപ്രതിരോധശേഷി കൂടും. കോഴിവളം, ഉണക്കിപ്പൊടിച്ച ആട്ടിന്കാഷ്ഠം എന്നിവ കാലിവളത്തേ ക്കാള്‍ നല്ലതാണ്. മണ്ണില്‍ നിന്നു യര്‍ത്തി കൂനകൂട്ടിയാണ് മഴക്കാലത്തു ചെടികള്‍ നടേണ്ടത്. ഓരോ പത്തുദിവസം കൂടുമ്പോഴും മേല്വളമിട്ട് മണ്ണോടു ചേര്‍ക്കണം. കൃത്യമായുള്ള കളനശീകരണവും വളം ചേര്‍ത്ത് മണ്ണു കൂട്ടികൊടുക്കലും മുളകുകൃഷിക്ക് അത്യാ വശ്യമാണ്. കാറ്റിനെ പ്രതിരോധിക്കുന്നതിനു വേണ്ടി ചെറിയ കമ്പുനാട്ടി മുളകുചെടി കെട്ടിവച്ചു കൊടുക്കാം. രണ്ടുമാസം കഴിഞ്ഞാല്‍ വിളവെടുക്കാം. നന്നായി പരിച രിച്ചാല്‍ മുളകും വഴുതനയും ആറുമാസം വരെ വിളവുതരും.
ഏതു കാലാവസ്ഥയിലും വളരുന്ന പയര്‍
എല്ലാ കാലാവസ്ഥയും പയറു കൃഷിക്കനുയോജ്യമാണ്. പച്ചക്കറിയില്‍ പ്രധാന സ്ഥാനം പയറിനുണ്ട്. രണ്ടുതരം പയറുകളുണ്ട്. കുറ്റിപ്പയറും, വള്ളിപ്പയറും.
അടുക്കളത്തോട്ടത്തിലും വാണി ജ്യകൃഷിയിലും പയര്‍ സ്ഥാനംപിടി ച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മി എന്ന ഇനമാണ് കുറ്റിപ്പയറില്‍ മികച്ചുനില് ക്കുന്നത്. കൂടാതെ കൈരളി, അന ശ്വര എന്നിവയുമുണ്ട്. ലോല, വൈജയന്തി, ശാരിക, വെള്ളായണി ജ്യോതിക എന്നിവ പടരുന്ന പയറിനങ്ങളാണ്. ഇതുകൂടാതെ അത്യുത് പാദനശേഷിയുള്ള ഇനം ഹൈബ്രിഡ് വിത്തുകളും ഇന്നു വിപണിയില്‍ സുലഭമാണ്. വാങ്ങുമ്പോള്‍ കാലാ വധി കഴിയാത്തതാണോ എന്ന് പാക്കറ്റു നോക്കി ഉറപ്പു വരുത്തണം.
ഗ്രോബാഗിലും ചെറു തടങ്ങളിലും മണ്ണില്‍ നിന്നുയര്‍ത്തി കൂനകൂട്ടിയും നടാം. ഒരു ദിവസം കുതിര്‍ത്ത വിത്തോ, നേരത്തേ പാകി മുളപ്പിച്ച തൈകളോ ഉപയോഗിക്കാം. 45 ഃ 15 സെന്റീമീറ്റര്‍ അകലത്തില്‍ നടാം. ഒരു തടത്തില്‍ മൂന്നു തൈകള്‍ വരെ നടാം. കൃഷിയിടം നന്നായി ഉഴുതുമറിക്കണം. കട്ടകള്‍ ഉടച്ച്, മണ്ണു പരുവപ്പെടു ത്തണം. നടീലിനു 15 ദിവസം മുമ്പു കുമ്മായം ചേര്‍ക്കണം. അടിവളമായി ചാണകം, മണ്ണിരക്കമ്പോസ്റ്റ്, കോഴി വളം എന്നിവ ഉപയോഗിക്കാം.ജൈവവളങ്ങള്‍ തടങ്ങളില്‍ രണ്ടാ ഴ്ച ഇടവേളകളില്‍ ഇട്ടു കൊടുക്കണം.
വളര്‍ച്ചാത്വരകങ്ങളായ മത്തി- ശര്‍ക്കര മിശ്രിതം, വെര്‍മിവാഷ്- പഞ്ചഗവ്യം എന്നിവ വെള്ളത്തില്‍ നേര്‍പ്പിച്ച് തടത്തില്‍ ഒഴിച്ചും വള്ളി കളില്‍ തളിച്ചും കൊടുക്കാം. മേല്‍ വളമിട്ടതിനുശേഷം ചെറുതായി മണ്ണിളക്കിക്കൊടുത്താല്‍ ചെടിക്ക് നല്ല വേരോട്ടവും വളര്‍ച്ചയുമുണ്ടാകും. വള്ളി വീശാന്‍ തുടങ്ങുമ്പോള്‍ തന്നെ പന്തലില്‍ കയറ്റിവിടണം. കയര്‍ പന്തലും, പ്ലാസ്റ്റിക് നെറ്റ് പന്തലും ഇടാം. കുറ്റിപ്പയറാണെങ്കില് ഉണ ങ്ങിയ മരച്ചില്ലകള്‍ നാട്ടി കൊടുക്കാം. നല്ല കായികവളര്‍ച്ച ഉണ്ടാകുന്ന അവസരത്തില്‍ നാമ്പു ചെറുതായി നുള്ളിക്കളഞ്ഞാല്‍ പൂവിടല്‍ കൂടും. പയര്‍ അധികം മൂക്കു ന്നതിനു മുമ്പേ വിളവെടുത്തു തുടങ്ങണം.
മഴയത്ത് വെള്ളരി വര്‍ഗവിളകളും
വെള്ളരിവര്‍ഗ വിളകളായ പാവല്‍, പടവലം, വെള്ളരി, കുമ്പളം, മത്തന്‍, കോവല്‍ എന്നിവ മഴക്കാലത്തും കൃഷി ചെയ്യാം. സാലഡ് കുക്കുംബര്‍ അഥവാ കക്കിരിയും മഴക്കാലത്ത് നന്നായി വളരുമെന്നത് എന്റെ കൃഷിഭവന് പരിധിയിലെ കര്‍ഷകര്‍ തെളിയിച്ചതാണ്.
പാവല്‍ ഇനങ്ങള്‍
പ്രീതി (ഇളം പച്ച നിറം), പ്രിയങ്ക (വെളുത്ത വലിപ്പമുള്ളത്), പ്രിയ (നീണ്ട മുള്ളുകള്‍, പച്ചനിറം) പാലി എന്നിവ മികച്ച പാവല്‍ ഇനങ്ങളാണ്. പാവലിന്റേത് വലിയ വിത്തായതിനാല്‍ ഒരു സെന്റിന് ശരാശരി 24 ഗ്രാം ആവശ്യമാണ്.
പടവലം ഇനങ്ങള്‍
മനുശ്രീ, കൗമുദി എന്നീ ഇനങ്ങള്‍ കൂടാതെ വലിപ്പം കുറവും വിപണി മൂല്യം ഏറെയുമുള്ള ബേബി എന്ന ഇനവുമുണ്ട്. 16 ഗ്രാം വിത്തു മതി ഒരു സെന്റിന് .
വെള്ളരിയിലെ താരങ്ങള്‍
അരുണിമ,വലിപ്പം കുറഞ്ഞ കടും പച്ചനിറത്തില്‍ ഇളംപച്ച വരകളുള്ള സൗഭാഗ്യ, വലിപ്പമുള്ളതും ഇളംപ്രാ യത്തില്‍ പച്ചനിറവും മുപ്പെത്തുമ്പോ ള്‍ സ്വര്ണവര്ണവുമാകുന്ന മുടി ക്കോട് ലോക്കല്‍ എന്നിവയാണ് വെള്ളരിയുടെ മികച്ച ഇനങ്ങള്‍. വളരെ ചെറിയ വിത്തായതിനാല്‍ ഒരു സെന്റിന് മൂന്നു ഗ്രാം വിത്തുമതി.
കുമ്പള ഇനങ്ങള്‍
ഇന്ദു, കെഎയു ലോക്കല്‍ എന്നി വയാണ് പ്രധാന കുമ്പള ഇന ങ്ങള്. നാലുഗ്രാം വിത്തു മതി ഒരു സെന്റിന്.
മത്തന്‍ ഇനം
അമ്പിളി ഇടത്തരം വലിപ്പമുള്ള ഇനമാണ്. മഴക്കാലത്ത് ചെയ്യാന്‍ പറ്റുന്ന മത്തനാണിത്. ഒരു സെന്റിന് അഞ്ചു ഗ്രാം വിത്താണു വേണ്ടത്.
കോവലില്‍ സുലഭ
സുലഭ എന്ന ഇനമാണ് പ്രധാന മായും കോവലില്‍ ഉള്ളത്. നാടന്‍, പരമ്പരാഗത ഇനങ്ങളും കൃഷിക്കനുയോജ്യമാണ്.
സലാഡ് കുക്കുമ്പര്‍
ഹൈബ്രിഡ് ഇനങ്ങളാണ് സാല ഡ് കുക്കുംബറിലുള്ളത്. മഴക്കാല കൃഷിക്ക് ഇവ യോജിച്ചതാണ്.
നടീല്‍ അകലം
പാവല്‍, പടവലം തുടങ്ങിയ പന്തല്‍ ആവശ്യമുള്ള പച്ചക്കറികള്‍ക്ക് 2 ഃ 2 മീറ്റര്‍ എന്നതാണ് ഇടയകലം. വെള്ളരിക്കും സാലഡ് കുക്കും ബറിനും 2 ഃ 1.5 മീറ്റര്‍, കുമ്പളത്തിനും മത്തനും 4.5 ഃ 2 മീറ്റര്‍ എന്നിങ്ങനെ ഇടയകലം ക്രമീകരിക്കാം.
വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയാണെങ്കില്‍ 4 ഃ 3 മീറ്റര്‍ നടീല്‍ അകലം ആവശ്യമാണ്. മികച്ച ഉത്പാദനം തരുന്ന കോവലിന്റെ പെണ്‍ചെടിയില്‍ നിന്നു 30 മുതല്‍ 40 സെന്റീമീറ്റര്‍ നീളത്തിലുള്ള മൂന്നു നാലു മുട്ടുകളെങ്കിലുമുള്ളത് ശേഖ രിച്ചു നടാം. നടീല്‍ മിശ്രിതം നിറച്ച ചാക്കിലും കോവല്‍ കൃഷി നടത്താം. പടര്‍ത്താന്‍ ആവശ്യമുള്ള സൗകര്യം ഉണ്ടാക്കുകയും വേണം. വലിയ പരിചരണങ്ങളും രോഗകീട ബാധകളും ഇല്ലാതെ തന്നെ കോവല്‍ കൃഷി എല്ലാ കാലത്തും ചെയ്യാം . അതിനാല്‍ കോവല്‍ നടുന്ന സമയത്തും വള്ളി വീശുമ്പോഴും 10 കിലോ എന്ന തോതില്‍ കാലിവളമിട്ടു കൊടുക്കണം. മാസത്തിലൊരിക്കല്‍ മണ്ണുമായി ചേര്‍ത്തു മേല്‍വളം കൊടുക്കണം. അടുക്കളത്തോട്ടത്തില്‍ നടാനാണെങ്കില്‍ സൗകര്യപ്രദമായി സൂര്യപ്രകാശത്തിനനുസരിച്ച് നടാവുന്നതാണ്.
എങ്ങനെ നടണം?
ഒരടി ആഴവും രണ്ടടി വലിപ്പവു മുള്ള കുഴികളെടുത്ത് ഉണങ്ങിയ ചപ്പുചവറുകള്‍ ചേര്‍ക്കുക. അതി ലേക്ക് 40 കിലോ ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ്, അതെ കുഴിയില്‍ നിന്നു മാറ്റിവച്ച മേല്‍ മണ്ണുമായി ചേര്‍ത്തു കുഴിയിലിടുക. ഒരു കുഴിയില്‍ നാലു മുതല്‍ അഞ്ചു വരെ തൈകളോ വിത്തോ നടാം. മുളച്ചു രണ്ടാഴ്ച കഴിഞ്ഞാല്‍ കരുത്തുള്ള മൂന്നു തൈകള്‍ നില നിര്‍ത്താം.
വളപ്രയോഗം
മേല്‍വളമായി നേരത്തെ പറഞ്ഞ വളങ്ങളില്‍ ഏതെങ്കിലും 30 കിലോ ഗ്രാം വീതം അല്ലെങ്കില്‍ ഗുണമേന്മ യുള്ള മണ്ണിരകമ്പോസ്റ്റ് അഞ്ചു കിലോഗ്രാം വീതം വള്ളി വീശി തുടങ്ങുന്ന സമയത്തും പൂവിടുന്ന അവസരത്തിലും കൊടു ക്കണം. രണ്ടാഴ്ച കൂടുമ്പോള്‍ പച്ചച്ചാണകം ഒരു കിലോ ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നന്നായി കലക്കി ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നത് വളരെയധികം നല്ലതാണ്.
പൊതുവായ പരിചരണമുറകള്‍
പടവലവും പാവലും വള്ളി വീശുമ്പോള്‍ പന്തലിട്ടു കൊടുക്കണം. മത്തന്‍, കുമ്പളം, വെള്ളരി, സാലഡ് കുക്കുംബര്‍ എന്നിവ സുഗമമായി നിലത്ത് പടര്‍ന്നു വളരുന്നതിന് പരന്നുണങ്ങിയ മരച്ചില്ലകളും തെങ്ങി ന്റെ ഓലമടലും ഉപയോഗ പ്പെടുത്താം. അതോടൊപ്പം തന്നെ കൃത്യ മായ വളപ്രയോഗവും ഇടവിട്ടുള്ള കള നശീകരണവും ആവശ്യമാണ്. ഓരോ തവണ വളപ്രയോഗം നടത്തുമ്പോഴും വളം മണ്ണുമായി ചേര്‍ത്ത് കൂ നകൂട്ടി ഉയര്‍ത്തിക്കൊടുക്കണം. വെ ള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഷബീര്‍ അഹമ്മദ് കെ.എ.
കൃഷി ഓഫീസര്‍, കോടഞ്ചേരി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
Latest News
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Latest News
എസ്എഫ്ഐ നടത്തിയത് ആക്രമണം, ഇക്കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ട്: ഗവര്‍ണര്‍
കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍, മോദിയെ വിമര്‍ശിച്ചാല്‍ കേസെടുക്കും: സതീശന്
കണ്ണൂരിലെ കള്ളവോട്ട്: പോളിംഗ് ഓഫീസര്‍ക്കും ബിഎല്‍ഒയ്ക്കും സസ്പെന്ഷന്
പതിനാറുകാരന് ക്രൂരപീഡനം: യുവാവിന് 113 വര്‍ഷം തടവും പിഴയും
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top