രജനിയുടെയും അമിതാഭിന്‍റെയും പ്രിയങ്കരനായി മാറി‌യ ഫഹദ്
Friday, October 25, 2024 8:46 AM IST
രജനികാന്തിനെ നായകനാക്കി ടി.ജി. ജ്ഞാനവേൽ ഒരുക്കിയ വേട്ടയ്യനിൽ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ കഥാപാത്രമായിരുന്നു ഫഹദ് ഫാസിൽ അവതരിപ്പിച്ച പാട്രിക്. ഫഹദ് അഭിനയിച്ച ഷൂട്ടിംഗ് സെറ്റിലെ ബിഹൈൻഡ് ദ സീനുകളാണ് ഇപ്പോൾ നിർമാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്.

രജനിക്കും അമിതാഭിനുമൊപ്പം ഇണങ്ങിച്ചേർന്നു അഭിനയിച്ച് രസിക്കുന്ന ഫഹദിനെ വീഡിയോയിൽ കാണാം. വൻ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. രജനികാന്ത്, അമിതാഭ് ബച്ചൻ തുടങ്ങിയവർക്കൊപ്പമുള്ള ഫഹദിന്‍റെ സീനുകളുടെ ബിടിഎസാണ് പുറത്തുവന്നിരിക്കുന്നത്. പാട്രിക്കായുള്ള നടന്‍റെ പ്രകടനങ്ങൾ തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റ്.



ഫഹദ് സിനിമയുടെ ഭാഗമായതിനെക്കുറിച്ച് സംവിധായകൻ ജ്ഞാനവേല്‍ പറഞ്ഞ വാക്കുകള്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഫഹദ് ഫാസിലിന് താല്പര്യം തോന്നുന്ന സിനിമകൾ മാത്രമേ അദ്ദേഹം ചെയ്യുകയുള്ളൂ എന്നാണ് ജ്ഞാനവേല്‍ പറഞ്ഞത്. സിനിമ തിയേറ്ററിൽ വിജയിക്കുമോ ഇല്ലയോ എന്നതല്ല, ആ കഥാപാത്രം അദ്ദേഹത്തെ എക്സൈറ്റ് ചെയ്യിക്കണം. അല്ലാത്തപക്ഷം എത്ര പ്രതിഫലം കൊടുക്കാമെന്ന് പറഞ്ഞാലും ഫഹദ് ആ സിനിമ ചെയ്യുകയില്ലെന്നും ജ്ഞാനവേല്‍ പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.