അമ്മ എന്നത് ഒരാൾ മാത്രം, രാധിക അച്ഛന്‍റെ രണ്ടാം ഭാര്യയാണ്, എനിക്കവർ ആന്‍റിയാണ്; വരലക്ഷ്മി
Tuesday, July 23, 2024 12:29 PM IST
കഴിഞ്ഞ ദിവസമാണ് നടി വരലക്ഷ്മി ശരത്കുമാർ വിവാഹിതയായത്. മുംബൈയിൽ നിന്നുള്ള ഗാലറിസ്റ്റ് നിക്കോളായ് സച്ച്ദേവിനെയാണ് വരലക്ഷ്മി വിവാഹം ചെയ്തത്. തായ്‌ലാന്‍റിൽ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

പിതാവ് ശരത്കുമാറും അമ്മ ഛായാദേവിയും രണ്ടാനമ്മ രാധിക ശരത്കുമാറും മുന്നിൽനിന്നാണു വിവാഹ ചടങ്ങുകൾ നടത്തിയത്. നിക്കോളായുടെ രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തിൽ കൗമാരക്കാരിയായ മകൾ നിക്കോളായ്ക്കുണ്ട്.

നിക്കോളായുടെ മുൻ ഭാര്യയെ താൻ കണ്ടിട്ടുണ്ടെന്ന് വരലക്ഷ്മി പറഞ്ഞിട്ടുണ്ട്. ഭർത്താവിന്‍റെ മുൻബന്ധങ്ങളൊന്നും വരലക്ഷ്മി കാര്യമാക്കുന്നില്ല. ഇതൊന്നും വരലക്ഷ്മിയെ സംബന്ധിച്ച് പുതിയ കാര്യവുമല്ല.

നടിയുടെ മാതാപിതാക്കളുടെ ജീവിതത്തിൽ സംഭവിച്ചതും സമാനമായ സംഭവങ്ങളാണ്. വരലക്ഷ്മിയുടെ പിതാവ് ശരത്കുമാറിന്‍റെ ആദ്യ ഭാര്യ ഛായാദേവിയിൽ പിറന്ന മക്കളാണ് വരലക്ഷ്മിയും പൂജയും. ഇതിനിടെയാണ് നടി രാധിക ശരത്കുമാറിന്‍റെ ജീവിതത്തിലേക്കു കടന്നുവരുന്നത്. പിന്നീട് ഇരുവരും വിവാഹിതരായി.

രാഹുൽ എന്ന മകനും താര ദമ്പതികൾക്ക് പിറന്നു. ഛായാദേവിയുമായി ശരത്കുമാറിനും രാധികയ്ക്കും സൗഹൃദമുണ്ട്. കുടുംബത്തിലെ വിശേഷ ദിവസങ്ങളിൽ എല്ലാവരും ഒരുമിച്ചു കൂടുന്നു. എല്ലാവരും ഒരുമിച്ചുനിൽക്കാൻ വേണ്ടി പ്രയത്നിച്ചത് രാധികയാണെന്ന് ശരത്കുമാർ നേരത്തെ പറഞ്ഞിട്ടുണ്ട്.

രാധികയെക്കുറിച്ച് ഒരിക്കൽ വരലക്ഷ്മി പറഞ്ഞ കാര്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. രാധിക മാം എന്‍റെ അമ്മയാണെന്ന് പലരും കരുതുന്നു. അവർ എന്‍റെ അമ്മയല്ല. അച്ഛന്‍റെ രണ്ടാം ഭാര്യയാണ്.

അവരുടെ കാര്യങ്ങളിൽ സന്തോഷമുണ്ട്. രാധികയെ ഞാൻ വെറുക്കുന്നു എന്നല്ല. ഞങ്ങൾ തമ്മിൽ നല്ല അടുപ്പമുണ്ട്. എന്താണ് അവരെ ആന്‍റിയെന്ന് വിളിക്കുന്നതെന്ന് പലരും ചോദിക്കും. കാരണം അവർ എന്‍റെ അമ്മയല്ല. എല്ലാവർക്കും ഒരു അമ്മയേ ഉണ്ടാവൂ. രാധിക ആന്‍റിയാണ്. രണ്ട് പേരെയും ബഹുമാനിക്കുന്നു. അതുപോലെയാണ് റയാനും.

അവളുടെ അച്ഛൻ വേറെയാണ്. അവളുടെ അമ്മ എന്‍റെ അച്ഛനെ വിവാഹം ചെയ്തു. അദ്ദേഹം അവൾക്ക് വളരെ നല്ല അച്ഛനാണ്. വിവാഹം നടത്തിയതെല്ലാം അച്ഛനാണ്. ആളുകൾ പറയുന്നതെന്നും ഞാൻ കാര്യമാക്കുന്നില്ല വരലക്ഷ്മി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.