Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പ്രണയകുടീരത്തിന് മുന്നില്‍ ഏകാകിയായ ഡയാന
ചാൾസിന്റെയും ഡയാനയുടെയും ഇന്ത്യാ സന്ദർശന വാർത്തകളിൽ അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധേയമായ ഒരു ചിത്രമുണ്ട് വിശ്വവിഖ്യാത പ്രണയ കുടീരമായ താജ്മഹലിനു മുന്നിലെ ബെഞ്ചിൽ ഡയാന ഏകയായിരിക്കുന്ന ചിത്രം.
എലിസബത്ത് രാജ്ഞിയുടെ മരണവും ചാൾസ് രാജകുമാരന്റെ രാജപദവിയിലേക്കുള്ള ചുവടുവയ്പും ലോകവാർത്തകളിൽ നിറഞ്ഞുനിന്ന ആഴ്ചയാണ് കടന്നുപോകുന്നത്. ഈ അവസരത്തിൽ ചാൾസിന്റെ പത്നിയും പ്രിൻസസ് ഓഫ് വെയിൽസും ആയിരുന്ന ഡയാനാ രാജകുമാരിയുടെ ഇന്ത്യാ സന്ദർശന വിശേഷങ്ങളിലൂടെയാണ് ഡൽഹി നോട്ട്സ് ഇത്തവണ കടന്നുപോകുന്നത്.
സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് രാജകുടുംബത്തിൽനിന്ന് നിരവധി പ്രമുഖർ ഇന്ത്യയും പ്രത്യേകിച്ച് ഡൽഹിയും സന്ദർശിക്കാൻ എത്തിയിട്ടുണ്ട്. എന്നാൽ, ജനങ്ങളുടെ രാജകുമാരി എന്നറിയപ്പെട്ടിരുന്ന ഡയാനയുടെ ഡൽഹി സന്ദർശനം നയതന്ത്രത്തിനപ്പുറം മാനുഷികവശങ്ങൾകൊണ്ടും അവരുടെ വിവാഹജീവിതത്തിന്റെ ഇടർച്ചയുടെ നാളുകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ ആഘോഷിച്ചിരുന്ന അവസരമായതുകൊ ണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.
1992 ഫെബ്രുവരിയിലാണ് വെയിൽസ് രാജകുമാരനായിരിക്കെ ചാൾസിനൊപ്പം ഡയാന ഇന്ത്യയിലെത്തുന്നത്. ആറു ദിവസം നീണ്ടുനിന്ന സന്ദർശനം ആ വർഷം ഫെബ്രുവരി പത്തിനാണ് ആരംഭിച്ചത്. ഡൽഹിക്കു പുറമേ ജയ്പൂർ, ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളും ഇരുവരും സന്ദർശിച്ചു.
ഇതിൽ ഡൽഹിയിൽ മാത്രമാണ് അവർ രണ്ടുദിവസം നീണ്ട സന്ദർശനം നടത്തിയത്. ഒൗദ്യോഗിക പരിപാടികൾക്കു പുറമേ ഡയാന തനിച്ച് പല ചടങ്ങുകളിലും അതിഥിയായി പങ്കെടുത്തു.
ഡൽഹിയിലെത്തിയ ചാൾസിനും ഡയാനയ്ക്കും അന്നത്തെ രാഷ്ട്രപതിയായിരുന്ന ആർ. വെങ്കിട്ടരാമൻ രാഷ്ട്രപതിഭവനിൽ വിരുന്നു നൽകി സ്വീകരിച്ചു. അന്നു വൈകുന്നേരംതന്നെ ഹൈദരാബാദ് ഹൗസിൽ ഉപരാഷ്ട്രപതി ശങ്കർ ദയാൽ ശർമയും ഇരുവർക്കും ആതിഥ്യമരുളി. തുടർന്ന് ചാൾസും ഡയാനയും രാജ്ഘട്ട് ഉൾപ്പെടെയുള്ള ഡൽഹിയിലെ സ്മൃതികുടീരങ്ങളും സന്ദർശിച്ചു.
ചാൾസിന്റെയും ഡയാനയുടെയും ഇന്ത്യാ സന്ദർശന വാർത്തകളിൽ അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധേയമായ ഒരു ചിത്രമുണ്ട് വിശ്വവിഖ്യാത പ്രണയ കുടീരമായ താജ്മഹലിനു മുന്നിലെ ബെഞ്ചിൽ ഡയാന ഏകയായിരിക്കുന്ന ചിത്രം.
വിവാഹജീവിതത്തിലെ ഇടർച്ചകളിലേക്കു വിരൽ ചൂണ്ടി ഈ ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങൾ ഏറെ ആഘോഷിച്ചു. എന്നാൽ, യഥാർഥത്തിൽ ചാൾസ് രാജകുമാരൻ ചില ഒൗദ്യോഗിക കൂടിക്കാഴ്ചകളുടെ തിരക്കുകളിൽ അകപ്പെട്ടിരിക്കെ ഡയാന പുറത്തേക്കിറങ്ങി വന്നപ്പോൾ എടുത്ത ചിത്രമായിരുന്നു അത്.
ഈ ചിത്രം പുറത്തുവന്ന് നാലു വർഷത്തിനു ശേഷമാണ് ഇരുവരും വിവാഹമോചിതരാകുന്നത്. പിന്നീട് ഇന്ത്യയിലെത്തിയ ഡയാനയുടെയും ചാൾസിന്റെയും മകൻ പ്രിൻസ് വില്യമും പത്നി കേറ്റ് മിഡിൽടണും താജ്മഹലിന്റെ ഇതേ പശ്ചാത്തലത്തിൽ ഇതേ ബെഞ്ചിലിരുന്നു ചിത്രമെടുത്തിട്ടുണ്ട്.
ഡയാനയുടെ ഇന്ത്യാ സന്ദർശന വേളയിൽ ഏറ്റവും ശ്രദ്ധേയമായ ചടങ്ങായിരുന്നു ഓട്ടിസം, ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള തമാന സ്പെഷൽ സ്കൂളിലെ പരിപാടികൾ. 1992 ഫെബ്രുവരി പന്ത്രണ്ടിനാണ് ഡയാന തമാന സ്പെഷൽ സ്കൂൾ സന്ദർശിച്ചത്.
തമാന അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റും മുൻ ഡൽഹി പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായിരുന്ന ഡോ. ശ്യാമ ചോന മുൻകൈയെടുത്താണ് ഡയാനയെ സ്കൂളിൽ എത്തിച്ചത്. സെറിബ്രൽ പാൾസി ബാധിതയായ തന്റെ മകളുടെ പേരിലാണ് ഡോ. ശ്യാമ ഭിന്നശേഷിയുള്ള കുട്ടികൾക്കായി സ്പെഷൽ സ്കൂൾ ആരംഭിച്ചത്.
തന്റെ സ്കൂളിന് ആവശ്യമായ പിന്തുണ നൽകണം എന്നഭ്യർഥിച്ച് ഡോ. ശ്യാമ ബ്രിട്ടനിലെ രാജ്ഞിക്ക് ഒരിക്കൽ കത്തെഴുതിയിരുന്നു. അപ്രതീക്ഷിതവും അന്പരപ്പിക്കുന്നതുമായിരുന്നു ബ്രിട്ടീഷ് രാജകുടുംബത്തിൽനിന്നു ലഭിച്ച മറുപടി.
രാജ്ഞിക്ക് ഉടൻ ഒരു സന്ദർശനം നടത്താൻ സാധ്യമല്ലെന്നും ഇന്ത്യാ സന്ദർശന വേളയിൽ ഡയാനാ രാജകുമാരി തമാന സ്പെഷൽ സ്കൂൾ സന്ദർശിക്കുമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. രാജകുമാരിയുടെ സുരക്ഷയെ കരുതി സ്കൂളിൽ സെക്യൂരിറ്റി കാമറകൾ സ്ഥാപിക്കണമെന്നും കത്തിൽ നിർദേശിച്ചിരുന്നു.
രാജകുടുംബത്തിൽനിന്നു മറുപടി ലഭിച്ചതിനു പിന്നാലെ ഡോ. ശ്യാമ, ഡയാന രാജകുമാരിക്ക് ഒൗദ്യോഗിക ക്ഷണക്കത്ത് അയച്ചു. തമാന സ്പെഷൽ സ്കൂളിലെ വിദ്യാർഥികൾ രൂപകൽപന ചെയ്തതായിരുന്നു ഡയാനയ്ക്കുള്ള ക്ഷണക്കത്ത്. അതിൽ കുട്ടികളുടെ വിരലടയാളങ്ങളും അവർ വരച്ച ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു.
കത്ത് ലഭിച്ച നിമിഷംതന്നെ ക്ഷണം സ്വീകരിച്ച ഡയാന സ്കൂൾ സന്ദർശിക്കാനുള്ള തന്റെ സന്നദ്ധത അറിയിച്ചു. ഡയാനയുടെ സന്ദർശനത്തോടെ തമാന സ്പെഷൽ സ്കൂളിന് പ്രത്യേക ശ്രദ്ധയും ആഭ്യന്തര, അന്താരാഷ്ട്ര തലങ്ങളിൽനിന്ന് ഏറെ പിന്തുണയും ലഭിച്ചു. സ്കൂളിന്റെ പ്രവർത്തനങ്ങൾക്കായി ഡയാന അയ്യായിരം പൗണ്ട് സംഭാവന ചെയ്തു.
മനോഹരമായ കാഷ്മീരി ഷാൾ അണിയിച്ചാണ് ഡയാനയെ ഡോ. ശ്യാമയും കുട്ടികളും സ്വീകരിച്ചത്. തുടർന്ന് ഡോ. ശ്യാമയുടെ മകൾ തമാന ഉൾപ്പടെയുള്ള കുട്ടികൾ അവതരിപ്പിച്ച സംഗീതവിരുന്നും ഡയാന ആസ്വദിച്ചു.
സെബി മാത്യു
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
Latest News
കണ്ണൂരില്‍ ഇന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി
കളക്ടറുടെ കുഴിനഖ ചികിത്സ; ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി
കെപിസിസി അംഗം കെ.വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽനിന്ന് പുറത്താക്കി
തിരുവനന്തപുരത്ത് വിദ്യാർഥി ജീവനൊടുക്കി
ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടുമെന്ന് സാക്ഷി മാലിക്ക്
Latest News
കണ്ണൂരില്‍ ഇന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി
കളക്ടറുടെ കുഴിനഖ ചികിത്സ; ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി
കെപിസിസി അംഗം കെ.വി. സുബ്രഹ്മണ്യനെ കോൺഗ്രസിൽനിന്ന് പുറത്താക്കി
തിരുവനന്തപുരത്ത് വിദ്യാർഥി ജീവനൊടുക്കി
ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടുമെന്ന് സാക്ഷി മാലിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top