തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ വൈകിപ്പിച്ചില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. കമ്മിറ്റിക്കു മുമ്പിൽ പലരും മൊഴി നൽകിയത് രഹസ്യാത്മകത കാത്ത് സൂക്ഷിക്കും എന്നു ഉറപ്പ് നൽകിയത് കൊണ്ടാണ്.

സിനിമാ കോൺക്ലേവിൽ ഇരയും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന് പറയുന്നത് തെറ്റാണ്. നിയമപരമായ നടപടികൾ സർക്കാർ സ്വീകരിക്കും. സർക്കാരിന് ആരെയെങ്കിലും സംരക്ഷിക്കാനുണ്ടെങ്കിൽ ഹേമ കമ്മിറ്റിയെ നിയോഗിക്കില്ല.

രാഷ്ട്രീയ മുതലെടുപ്പിനാണ് ചിലർ ഇപ്പോൾ ശ്രമിക്കുന്നത്. കേരളത്തിൽ മാത്രമേ സിനിമാ മേഖലയിലെ ഇത്തരം പ്രവണതകളെ കുറിച്ച് സമഗ്രമായ പഠനം നടത്തി ഒരു റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.