വാഷിംഗ്ടൺ ഡിസി: ഇന്ത്യയും റഷ്യയും തമ്മിലുള്ള അടുത്ത ബന്ധത്തെ രൂക്ഷമായി വിമർശിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പുതിയ ഇന്ത്യ മോസ്കോയുമായി എന്തെങ്കിലും ചെയ്യട്ടേയെന്നും അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.

""അവർ ഇരുവരും ചേർന്ന് സ്വന്തം രാജ്യങ്ങളുടെ നിർജീവമായ സാന്പത്തിക രംഗങ്ങളെ പടുകുഴിയിലേക്ക് വലിച്ചുകൊണ്ടുപോകട്ടെ. ഇന്ത്യയുമായി വളരെക്കുറച്ച് വ്യാപാരം മാത്രമാണുള്ളത്.


ലോകത്തിലെ ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ’’- ട്രംപ് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ കുറിച്ചു. ഇന്ത്യയിൽനിന്നുള്ള കയറ്റുമതികൾക്ക് 25 ശതമാനം തീരുവ ചുമത്തി മണിക്കൂറുകൾക്കുശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റ്.