ലാഹോർ: ജീവനക്കാരോട് സുരക്ഷിതസ്ഥാനങ്ങളിൽ തുടരാൻ നിർദേശിച്ച് ലാഹോറിലെ യുഎസ് കോൺസുലേറ്റ്. സംഘർഷമേഖലയിൽനിന്നു വിട്ടുപോകാൻ അമേരിക്കൻ പൗരന്മാരോട് കോൺസുലേറ്റ് ആവശ്യപ്പെട്ടു.

ലാഹോറിലെ പ്രധാനവിമാനത്താവളത്തിനു സമീപമുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാൻ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതായും കോൺസുലേറ്റ് വ്യക്തമാക്കി.


സംഘർഷ മേഖലയിൽ കഴിയുന്ന യുഎസ് പൗരന്മാർ സുരക്ഷിതമായി മടങ്ങാൻ കഴിയുമെങ്കിൽ അവർ ലാഹോർ വിടണം. മടക്കയാത്ര സാധ്യമല്ലെങ്കിൽ സുരക്ഷിതകേന്ദ്രങ്ങളിൽ അഭയം തേടണമെന്നും സുരക്ഷാ മുന്നറിയിപ്പിൽ കോൺസുലേറ്റ് പറഞ്ഞു.