ന്യൂഡല്‍ഹി: സിന്ധുനദീജല കരാര്‍ റദ്ദാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍.

ഇക്കാര്യമുന്നയിച്ച് പാക്കിസ്ഥാന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയിദ് അലി മുര്‍തസ ഇന്ത്യന്‍ ജല്‍ ശക്തി മന്ത്രാലയത്തിനു കത്തയച്ചു. കരാര്‍ റദ്ദാക്കിയതു പാക്കിസ്ഥാനില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നു കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നാണ് സിന്ധു നദീ ജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്. പാക്കിസ്ഥാനുമായി മുമ്പു പല തവണ യുദ്ധങ്ങളുണ്ടായിട്ടും സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നത് ആദ്യമായാണ്.

പാക്കിസ്ഥാനു വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്കുന്നതും ഇന്ത്യ നിര്‍ത്തിവച്ചു. കരാര്‍ റദ്ദാക്കിയതു യുദ്ധമായി കണക്കാക്കുമെന്നായിരുന്നു പാക്കിസ്ഥാന്‍റെ നിലപാട്. ഓപ്പറേഷന്‍ സിന്ദൂറില്‍ വന്‍ തിരിച്ചടി നേരിട്ട പാക്കിസ്ഥാന്‍ ഗത്യന്തരമില്ലാതെ സിന്ധുനദീജല കരാര്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയാണ്. സിന്ധുനദീജല കരാര്‍ റദ്ദാക്കിയതോടെ പാക്കിസ്ഥാന്‍റെ കിഴക്കന്‍ മേഖല വരള്‍ച്ചയുടെ പിടിയിലാണ്. കാര്‍ഷികവിളകളെ വരള്‍ച്ച ബാധിച്ചിട്ടുണ്ട്.


ജലവും രക്തവും ഒരുമിച്ച് ഒഴുകില്ലെന്നായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

1960ല്‍ ലോക ബാങ്കിന്‍റെ ഇടപെടലിലാണു സിന്ധു നദീജലകരാര്‍ യാഥാര്‍ഥ്യമായത്. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും പാക്കിസ്ഥാന്‍ പ്രസിഡന്‍റ് മുഹമ്മദ് അയൂബ് ഖാനും കറാച്ചിയില്‍വച്ചാണു കരാറില്‍ ഒപ്പുവച്ചത്.

കരാര്‍പ്രകാരം കിഴക്കോട്ട് ഒഴുകുന്ന മൂന്നു നദികളുടെ നിയന്ത്രണം ഇന്ത്യക്കും പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ നിയന്ത്രണം പാക്കിസ്ഥാനുമായിരുന്നു.