എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്
എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്
Tuesday, May 26, 2020 1:13 AM IST
തിരുവനന്തപുരം: നാളെ മുതൽ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 11 സെന്‍റിമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണു സാധ്യത. എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ അടുത്ത മൂന്നു ദിവസവും കൊല്ലം, കോട്ടയം ജില്ലകളിൽ നാളെയും മലപ്പുറം കോഴിക്കോട് ജില്ലയിൽ നാളെയും മറ്റന്നാളും തൃശൂർ ജില്ലയിൽ മറ്റന്നാളുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.


കേരളതീരത്തും ലക്ഷദ്വീപ്, മാലിദ്വീപ് ഭാഗങ്ങളിലും കാറ്റിന്‍റെ വേഗം മണിക്കൂറിൽ 50 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.