അവധിയെടുത്തതു വീട് നിർമിക്കാൻ, നടത്തിയത് അരുംകൊല
Sunday, June 16, 2019 12:30 AM IST
ആലുവ: വീട് നിർമാണവുമായി ബന്ധപ്പെട്ടു ജൂണ്‍ ഒന്പതു മുതല്‍ അവധിയിലായിരുന്ന സഹപ്രവർത്തകൻ ക്രൂരമായ കൊലപാതകം ചെയ്തെന്നറിഞ്ഞ ഞെട്ടലിൽ ആലുവ ട്രാഫിക് പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകർ. ആലുവ സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന എൻ.എ. അജാസ് പ്രശ്‌നക്കാരനായിരുന്നില്ലെന്നാണു സഹപ്രവര്‍ത്തകര്‍ പറയുന്നത്.

അവധി കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ അജാസ് മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു ഇവരെല്ലാവരും. മാവേലിക്കര വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർ സൗമ്യയെ (32) അജാസ് തീവച്ചു കൊന്നുവെന്ന് ഇവർക്ക് വിശ്വസിക്കാനാകുന്നില്ല.


മലപ്പുറം സ്വദേശിയായ അജാസ് കാക്കനാട് വാഴക്കാലയിലാണു താമസിക്കുന്നത്. ഒരുവർഷം മുന്‍പാണ് ആലുവ ട്രാഫിക് സ്റ്റേഷനില്‍ സിവില്‍ പോലീസ് ഓഫീസറായി എത്തിയത്.
അതിനുമുന്‍പ് വര്‍ഷങ്ങളോളം കളമശേരി എആര്‍ ക്യാമ്പിലായിരുന്നു ജോലി. കളമശേരി എആർ ക്യാമ്പിലും അജാസിനെക്കുറിച്ചു പ്രത്യേക പരാതികളൊന്നുമില്ല. 2013 ൽ തൃശൂര്‍ കെഎപി ബറ്റാലിയനില്‍ പരിശീലനത്തിനായി അജാസ് പോകുമായിരുന്നു. ഈ സമയത്തു മരിച്ച സൗമ്യയുമായി അജാസ് പരിചയത്തിലായെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.