Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വണ്ടിപ്പെരിയാറിലെ അദൃശ്യകരങ്ങ...
ഭാഗ്യപ്പെട്ടവൻ ഉമ്മൻ ചാ...
ഇന്ധനവില വർധന: നാടകങ്ങൾ മതി...
വിവരാവകാശ നിയമം ദുര്‍ബലമാക്കരുത്
കൃഷി മരണക്കെണിയോ?
Previous
Next
cat11 News
Click here for detailed news of all items
ഉത്തമനെയും റെയിൽവേ കുരുതി കൊടുത്തു
Wednesday, June 26, 2024 9:56 PM IST
ട്രാക്മാൻ അഥവാ കീമാൻ എന്നറിയപ്പെടുന്ന ജീവനക്കാർ കണ്ണും കാതും തുറന്നുവയ്ക്കുന്നതുകൊണ്ടാണ് റെയിൽ പാളങ്ങൾ സുരക്ഷിതമായിരിക്കുന്നത്. പക്ഷേ, അതേ പാളങ്ങളിലൂടെ പായുന്ന ട്രെയിനുകൾ അവരെ ഛിന്നഭിന്നമാക്കുന്ന കാഴ്ച ഇന്ത്യൻ റെയിൽവേ ഒരു സിനിമയെന്നപോലെ കണ്ടു മറക്കുന്നു.
ഉത്തമൻ കുറെ സമരം നടത്തിയതാണ്; റെയിൽ പാളങ്ങളിൽ അറ്റകുറ്റപ്പണി നടത്തുന്ന കീമാൻമാർക്ക് ട്രെയിനുകളുടെ വരവറിയിക്കുന്ന ‘രക്ഷക്’ സംവിധാനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്. ഇനിയിപ്പോൾ ഉത്തമന് രക്ഷകിന്റെ ആവശ്യമില്ല.
ഇക്കഴിഞ്ഞ തിങ്കളാഴ്ച തൃശൂരിൽ ജോലിക്കിടെ ട്രെയിനിടിച്ച് അദ്ദേഹം മരിച്ചു. കീമാൻമാർ കാലങ്ങളായി ആവശ്യപ്പെടുന്ന ‘രക്ഷക്’ ഉണ്ടായിരുന്നെങ്കിൽ ഉത്തമൻ മാത്രമല്ല വർഷംതോറും നൂറുകണക്കിനു ജീവനക്കാർ മരിക്കില്ലായിരുന്നു. ‘രാജ്യത്തിന്റെ ലൈഫ് ലൈൻ’ എന്നു സ്വയം വിശേഷിപ്പിക്കുന്ന റെയിൽവേ, സ്വന്തം ജീവനക്കാരുടെ ചോരയിൽ തിളങ്ങുന്ന ഡെത്ത് ലൈനുകൾ കാണുന്നില്ല.
രണ്ടു വർഷം മുന്‍പ് ജോലിക്കിടെ പാളത്തിൽ തളർന്നുവീണ ഉത്തമനെ ട്രെയിൻ എത്തിയപ്പോൾ സഹപ്രവർത്തകർ രക്ഷിക്കുകയായിരുന്നു. പക്ഷേ, ഇക്കഴിഞ്ഞ തിങ്കളാഴ്ച തൃശൂരിനും ഒല്ലൂരിനുമിടയിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഉത്തമൻ മഴയുണ്ടായിരുന്നതിനാൽ വേണാട് എക്സ്പ്രസ് എത്തിയതറിഞ്ഞില്ല.
രാവിലെ 11.30ന് എൻജിന്റെ അടിയിൽ കുടുങ്ങിയ ഉത്തമന്റെ മൃതദേഹം ഒരു മണിക്കൂറിനുശേഷമാണ് പുറത്തെടുക്കാനായത്. പാളങ്ങൾ സുരക്ഷിതമാണോയെന്നു പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുകയാണ് കീമാൻമാരുടെ ജോലി.
എട്ടു മണിക്കൂർ ഡ്യൂട്ടിയിൽ സിംഗിൾ ലൈനാണെങ്കിൽ 16 കിലോമീറ്ററും ഡബിൾ ലൈനാണെങ്കിൽ എട്ടു കിലോമീറ്ററും നടന്നു പരിശോധിക്കണം. 15 കിലോയോളം വരുന്ന പണിയായുധങ്ങളും, ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള സ്വകാര്യസാധനങ്ങളും ഉൾപ്പെടുന്ന ബാഗും എടുത്തുകൊണ്ടുവേണം നടക്കാൻ.
ഇരുന്പുപാളത്തിലുള്ള പണിയുടെ ശബ്ദവും മഴയും കാറ്റുമൊക്കെ ഉള്ളപ്പോൾ ട്രെയിൻ അടുത്തെത്തിയാൽ പോലും അറിയില്ല. തുരങ്കങ്ങളിലും വശങ്ങളിൽ സ്ഥലം കുറവുള്ള മേഖലകളിലും ട്രെയിനെത്തുന്നതു കണ്ടാലും മാറിനിൽക്കാൻ പറ്റിയെന്നുവരില്ല.
ഇതിനൊക്കെ പരിഹാരമാണ് ഹൈ ഫ്രീക്വൻസി റേഡിയോ സംവിധാനമായ ‘രക്ഷക്’ എന്ന വാക്കിടോക്കി. ഇതു കൈയിൽ കെട്ടിയാൽ 24 കിലോമീറ്റർ അകലെ ട്രെയിൻ എത്തുന്പോൾതന്നെ മുന്നറിയിപ്പു ലഭിക്കും. കയറ്റിറക്കങ്ങളിലും തുരങ്കങ്ങളിലും വലിയ വളവുകളിലും രണ്ടിലധികം ലൈനുകൾ ഉള്ളയിടത്തും ‘രക്ഷക്’ കൃത്യമായി പ്രവർത്തിക്കില്ലെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്.
പക്ഷേ, എല്ലായിടത്തും വളവും തുരങ്കവുമില്ലല്ലോ. മാത്രമല്ല, ദക്ഷിണ റെയിൽവേയിലാണ് ‘രക്ഷക്’ കാര്യമായി വിതരണം ചെയ്യാത്തത്. ട്രെയിനുകൾ കൂട്ടിയിടിക്കാതിരിക്കാനുള്ള ‘കവച്’ സംവിധാനവും ദക്ഷിണമേഖലയിലെ പാളങ്ങളിലും സിഗ്നൽ സംവിധാനങ്ങളിലും ക്രമീകരിച്ചിട്ടില്ല.
രാജ്യത്ത് ഒരു വർഷം 400ലധികം റെയിൽവേ തൊഴിലാളികൾ ട്രെയിൻ തട്ടി മരിക്കുന്നുണ്ടെന്നാണ് ആണവശാസ്ത്രജ്ഞൻ ഡോ. അനിൽ കാക്കോദ്കർ അധ്യക്ഷനും ഇ. ശ്രീധരൻ അംഗവുമായ ഉന്നതതല സുരക്ഷാ സമിതി 2012ൽ റിപ്പോർട്ട് നൽകിയത്.
12 വർഷം കഴിഞ്ഞിട്ടും സുരക്ഷ, റിപ്പോർട്ടിൽനിന്നു പാളത്തിലിറങ്ങിയിട്ടില്ല. തിരുവനന്തപുരം ഡിവിഷനിൽ മാത്രം കഴിഞ്ഞ നാലു വർഷത്തിനിടെ 20 കീമാൻമാർ മരിച്ചു. വിഷയം രാജ്യസഭയിൽ ഉന്നയിച്ചതാണെന്ന് എ.എ. റഹീം എംപി കഴിഞ്ഞദിവസം പറഞ്ഞു.
ഏപ്രിൽ ആദ്യമാണ് പാളത്തിലെ അറ്റകുറ്റപ്പണികൾക്കിടെ കോട്ടയം നീലിമംഗലത്ത് നട്ടാശേരി സ്വദേശി വിജു മാത്യു ട്രെയിൻ തട്ടി മരിച്ചത്. ‘രക്ഷക്’ വിതരണം ചെയ്തിരുന്നെങ്കിൽ വിജുവും ഉത്തമനും ഉൾപ്പെടെയുള്ളവരുടെ കുടുംബങ്ങൾ അനാഥമാകില്ലായിരുന്നു.
ജീവിക്കാൻവേണ്ടി മരണത്തെപ്പോലും അവഗണിക്കുന്ന ജീവനക്കാരുടെ ഗതികേടിന്റെ പാളങ്ങളിലാണ് ഇന്ത്യൻ റെയിൽവേ കുതിപ്പിനൊരുങ്ങുന്നത്. കാരണവും പരിഹാരവുമറിഞ്ഞിട്ടും അതൊന്നും നടപ്പിലാക്കാൻ കൂട്ടാക്കാത്ത റെയിൽവേയെ തിരുത്താൻ കേരളത്തിലെ പുതിയ എംപിമാർ മുൻകൈയെടുക്കേണ്ടതുണ്ട്.
ട്രെയിനിടിച്ചു മരിച്ച സഹപ്രവർത്തകരുടെ ചിത്രം വച്ച് ‘രക്ഷകി’നുവേണ്ടി ഉപവാസമിരുന്ന ഉത്തമന്റെ ചിത്രം ജീവനക്കാരുടെ ഗ്രൂപ്പുകളിലുണ്ട്. അദ്ദേഹം സഹജീവികൾക്കുവേണ്ടി നടത്തിയ പോരാട്ടത്തിനുള്ള മരണാനന്തര അംഗീകാരമായെങ്കിലും നമ്മുടെ എംപിമാർ വിഷയം പാർലമെന്റിൽ ഉന്നയിക്കണം.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഉജ്വലം വിശ്വവിജയം; ആഹ്ലാദം, അഭിമാനം
തട്ടിക്കൂട്ട് നിർമിതികളുടെ മരണക്കരാറുകൾ..!
വന്യജീവി സംരക്ഷണവും ജനദ്രോഹവും
ഉത്തമനെയും റെയിൽവേ കുരുതി കൊടുത്തു
അടിയന്തരാവസ്ഥക്കണ്ണാടിയിൽ ഭരിക്കുന്നവർക്കും മുഖം നോക്കാം
പോലീസുകാർ മടുക്കുന്പോൾ
ജനാധിപത്യവിരുദ്ധതയുടെ മാപ്രാ വിളികൾ
സീനയുടെ രാഷ്ട്രീയമല്ല; ബോംബിന്റെ ഉറവിടം കണ്ടെത്തൂ
തിരുത്തിയാൽ പാർട്ടിക്കു കൊള്ളാം
റെയിൽവേയുടെ ടിക്കറ്റ് ദുരന്തത്തിലേക്കാകരുത്
മണിപ്പുർ: നാം സമാധാനം ആഗ്രഹിക്കുന്നുണ്ടോ?
നിർമിത ബുദ്ധിയെക്കുറിച്ച് ബുദ്ധിപൂർവം
സഭയേതുമാകട്ടെ,ഗുണമുണ്ടായാൽ മതി
പണക്കൊതിയുടെ തീക്കളികൾ
സർക്കാരറിയണം, വിശപ്പാണു വിഷയം
ഇങ്ങനെ പരീക്ഷിക്കരുത്
കുട്ടികൾ മാർക്കുത്പാദന യന്ത്രങ്ങളല്ല
മാറ്റത്തിന്റെ താക്കോലുകളാകട്ടെ ഈ മന്ത്രിസ്ഥാനങ്ങൾ
അടുത്ത ധ്യാനം മണിപ്പുരിലാക്കട്ടെ
പ്രതിപക്ഷം തനിച്ചു നേടിയതല്ല ഈ കസേരകൾ
കന്പിറക്കിയാൽ പോരാ,വേരറക്കണം
ജനാധിപത്യത്തിന്റെ ഇന്ത്യൻ ഗാരന്റി
വോട്ട് എണ്ണട്ടെ, കോട്ടമുണ്ടാക്കണ്ട
ഫലദായകമാകട്ടെ ഈ സ്കൂൾവർഷം
ദൈവനാമത്തിൽ കൈയേറ്റം വേണ്ട
ഗാന്ധിജി നായകനാണ്; സിനിമയിലല്ല
കാലവർഷമല്ല ദുരന്തം, കെടുകാര്യസ്ഥതയാണ്
ഇതും മലയാളികൾ അറിയണമല്ലോ
ഫയലുകൾ മുക്കുന്നവരുടെ കൈ വിറയ്ക്കണം
നെഹ്റുവിനെ നോക്കി ഇന്ത്യയെ കണ്ടെത്താം
ആകാശക്കുതിപ്പിന്റെ കേരള മോഡൽ
വിശന്നുറങ്ങുന്നവരെ വിളിച്ചുണർത്തി ഊണില്ലെന്നു പറയേണ്ടിയിരുന്നില്ല
അവയവക്കച്ചവട റാക്കറ്റിന്റെ അടിവേരറക്കണം
പെരിയാറിൽ ഒഴുകേണ്ടത് കൊടുംവിഷമല്ല
ജീവനും ജീവിതവുമെടുക്കുന്ന സൈബർ കുറ്റകൃത്യങ്ങൾ
കാട്ടുകൊള്ളയ്ക്കിറങ്ങിയ വെള്ളാനയെ തളയ്ക്കണം
കെട്ടിയവനാകണം, കെട്ടവനാകരുത്
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
ഉജ്വലം വിശ്വവിജയം; ആഹ്ലാദം, അഭിമാനം
തട്ടിക്കൂട്ട് നിർമിതികളുടെ മരണക്കരാറുകൾ..!
വന്യജീവി സംരക്ഷണവും ജനദ്രോഹവും
ഉത്തമനെയും റെയിൽവേ കുരുതി കൊടുത്തു
അടിയന്തരാവസ്ഥക്കണ്ണാടിയിൽ ഭരിക്കുന്നവർക്കും മുഖം നോക്കാം
പോലീസുകാർ മടുക്കുന്പോൾ
ജനാധിപത്യവിരുദ്ധതയുടെ മാപ്രാ വിളികൾ
സീനയുടെ രാഷ്ട്രീയമല്ല; ബോംബിന്റെ ഉറവിടം കണ്ടെത്തൂ
തിരുത്തിയാൽ പാർട്ടിക്കു കൊള്ളാം
റെയിൽവേയുടെ ടിക്കറ്റ് ദുരന്തത്തിലേക്കാകരുത്
മണിപ്പുർ: നാം സമാധാനം ആഗ്രഹിക്കുന്നുണ്ടോ?
നിർമിത ബുദ്ധിയെക്കുറിച്ച് ബുദ്ധിപൂർവം
സഭയേതുമാകട്ടെ,ഗുണമുണ്ടായാൽ മതി
പണക്കൊതിയുടെ തീക്കളികൾ
സർക്കാരറിയണം, വിശപ്പാണു വിഷയം
ഇങ്ങനെ പരീക്ഷിക്കരുത്
കുട്ടികൾ മാർക്കുത്പാദന യന്ത്രങ്ങളല്ല
മാറ്റത്തിന്റെ താക്കോലുകളാകട്ടെ ഈ മന്ത്രിസ്ഥാനങ്ങൾ
അടുത്ത ധ്യാനം മണിപ്പുരിലാക്കട്ടെ
പ്രതിപക്ഷം തനിച്ചു നേടിയതല്ല ഈ കസേരകൾ
കന്പിറക്കിയാൽ പോരാ,വേരറക്കണം
ജനാധിപത്യത്തിന്റെ ഇന്ത്യൻ ഗാരന്റി
വോട്ട് എണ്ണട്ടെ, കോട്ടമുണ്ടാക്കണ്ട
ഫലദായകമാകട്ടെ ഈ സ്കൂൾവർഷം
ദൈവനാമത്തിൽ കൈയേറ്റം വേണ്ട
ഗാന്ധിജി നായകനാണ്; സിനിമയിലല്ല
കാലവർഷമല്ല ദുരന്തം, കെടുകാര്യസ്ഥതയാണ്
ഇതും മലയാളികൾ അറിയണമല്ലോ
ഫയലുകൾ മുക്കുന്നവരുടെ കൈ വിറയ്ക്കണം
നെഹ്റുവിനെ നോക്കി ഇന്ത്യയെ കണ്ടെത്താം
ആകാശക്കുതിപ്പിന്റെ കേരള മോഡൽ
വിശന്നുറങ്ങുന്നവരെ വിളിച്ചുണർത്തി ഊണില്ലെന്നു പറയേണ്ടിയിരുന്നില്ല
അവയവക്കച്ചവട റാക്കറ്റിന്റെ അടിവേരറക്കണം
പെരിയാറിൽ ഒഴുകേണ്ടത് കൊടുംവിഷമല്ല
ജീവനും ജീവിതവുമെടുക്കുന്ന സൈബർ കുറ്റകൃത്യങ്ങൾ
കാട്ടുകൊള്ളയ്ക്കിറങ്ങിയ വെള്ളാനയെ തളയ്ക്കണം
കെട്ടിയവനാകണം, കെട്ടവനാകരുത്
പക്ഷിപ്പനി: കർഷകരക്ഷ ഉറപ്പാക്കണം
ഗുണ്ടകൾ വളരുന്നത് ആരുടെ തണലിൽ?
ലോകത്തെ രക്ഷിക്കാൻ കുടുംബങ്ങളെ സംരക്ഷിക്കാം
അരുവിത്തുറ മുന്നറിയിപ്പ്
നാലു വർഷ ബിരുദ കോഴ്സ്: നടത്തിപ്പിലും വേണം പരിഷ്കാരം
പ്രകാശം പരത്തുന്ന റോസമ്മ
അത്യുഷ്ണം തീരമേഖലയെ വിഴുങ്ങിയിരിക്കുന്നു
വിജയികൾക്ക് അഭിനന്ദനം, വിചിന്തനം ആശാവഹം
പുലിപ്പേടിയിൽ പരിഭ്രാന്തരായി മുട്ടം, കരിങ്കുന്നം പ്രദേശക്കാർ
കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
വഴിപാടാകരുത് ശുചീകരണം
തർക്കങ്ങൾ അവസാനിപ്പിക്കാം; മികച്ച ഡ്രൈവർമാരുണ്ടാകട്ടെ
കലാപക്കനലിൽ ഒരു വർഷം
More from other section
ഇരുട്ടിലാക്കി; വന്‍കിടക്കാരുടെ കുടിശിക 1500 കോടി
Kerala
വിമർശനം ആവർത്തിച്ച് ബിനോയ് വിശ്വം
National
ഫ്രാൻസിൽ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു
International
തടയിട്ട് ചോക്ലേറ്റ് ഭീമൻമാർ
Business
ചെന്നു, കളിച്ചു, കീഴടക്കി
Sports
More from other section
ഇരുട്ടിലാക്കി; വന്‍കിടക്കാരുടെ കുടിശിക 1500 കോടി
Kerala
വിമർശനം ആവർത്തിച്ച് ബിനോയ് വിശ്വം
National
ഫ്രാൻസിൽ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു
International
തടയിട്ട് ചോക്ലേറ്റ് ഭീമൻമാർ
Business
ചെന്നു, കളിച്ചു, കീഴടക്കി
Sports
Latest News
സ്പെഷൽ ട്രെയിനുകളുടെ കാലാവധി ദീർഘിപ്പിച്ചു
രാഹുലിന്റെ ഹിന്ദു പരാമർശത്തിൽ ലോക്സഭയിൽ ബഹളം; ഇടപെട്ട് മോദി
Latest News
സ്പെഷൽ ട്രെയിനുകളുടെ കാലാവധി ദീർഘിപ്പിച്ചു
രാഹുലിന്റെ ഹിന്ദു പരാമർശത്തിൽ ലോക്സഭയിൽ ബഹളം; ഇടപെട്ട് മോദി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ഔദ്യോഗിക ബഹുമതിയെക്കാൾ എത്രയോ ഉയരത്തിലായിരുന്നു ജനങ്ങളുടെ അനൗദ്യോഗിക ബഹു...
Top