University News
ഏതു ബിരുദക്കാർക്കും എംസിഎ പഠനത്തിന് അവസരം
തോമസ് വർഗീസ്

തിരുവനന്തപുരം: ബിരുദ പഠനം ഏതുവിഷയത്തിൽ പൂർത്തിയായവർക്കും ഇനിമുതൽ കന്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടാം. കഴിഞ്ഞ വർഷം വരെ കന്പ്യൂട്ടർ സയൻസിലോ മാത്തമാറ്റിക്സിലോ ബിരുദപഠനം പൂർത്തിയായവർക്കാണ് കന്പ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദപ്രവേശനത്തിന് അപേക്ഷിക്കാൻ അർഹത ഉണ്ടായിരുന്നത്.

എന്നാൽ ഇക്കുറി, ആർട്സ്, സയൻസ്,കൊമേഴ്സ് തുടങ്ങി ഏതുവിഷയത്തിലും ബിരുദപഠനം പൂർത്തിയായവർക്ക് എംസിഎ കോഴ്സ് പ്രവേശനത്തിനായി അപേക്ഷിക്കാം. വരും കാലങ്ങളിൽ കന്പ്യൂട്ടർ മേഖലയിൽ വൻതോതിലുള്ള തൊഴിൽ സാധ്യത കൂടി മുന്നിൽകണ്ടാണ് ഓൾ ഇന്ത്യ കൗണ്‍സിൽ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ(എഐസിടിഇ) കന്പ്യൂട്ടർ അഭിരുചിയുള്ള ഏതൊരു ബിരുദധാരിക്കും എംസിഎ പഠനത്തിനായി വാതിൽ തുറന്നത്.

ബിരുദകാലഘട്ടത്തിൽ മാത്തമാറ്റിക്സ് പഠിച്ചിട്ടില്ലാത്ത വിദ്യാർഥികൾ എംസിഎ പ്രവേശനം നേടുകയാണെങ്കിൽ അവർ ഒരു ബ്രിഡ്ജ് കോഴ്സിൽ യോഗ്യത നേടണം. 50 ശതമാനം മാർക്കോടെ പരീക്ഷ പാസാകണം. സംവരണ വിഭാഗക്കാർക്ക് ഇത് 45 ശതമാനം മതി.

ആർട്ടിഫിഷൽ ഇന്‍റലിജൻസ് ഉൾപ്പെടെ കന്പ്യൂട്ടർ മേഖലയിൽ വരും വർഷങ്ങളിൽ വൻ സാധ്യതകളാണ് ലോകത്തിന് മുന്നിൽ ഉണ്ടാവുകയെന്നാണ് ഈ മേഖലയിലുള്ളവരുടെ വിലയിരുത്തൽ. കന്പ്യൂട്ടർ, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ ബിരുദകാലത്ത് പഠിക്കാത്ത നിരവധി വിദ്യാർഥികൾക്കും കന്പ്യൂട്ടർ മേഖലയോട് ഏറെ താത്പര്യമുള്ളതായി പഠനങ്ങളിലൂടെ എഐസിടിഇക്ക് വ്യക്തമായി. ഇതു കൂടി പരിഗണിച്ചാണ് എംസിഎ കോഴ്സിലേക്ക് പ്രവേശനത്തിനായി ആർട്സ് ആൻഡ് സയൻസ് ബിരുദധാരികളെയും പരിഗണിക്കാൻ തീരുമാനമായത്.

ബാങ്കിംഗ്, ക്ലൗഡ്, ഡാറ്റാ സയൻസ് മേഖലയിലും കന്പ്യൂട്ടർ ബിരുദധാരികൾക്ക് നിരവധി അവസരങ്ങളാണ് ഉണ്ടാവുകയെന്നാണ് എഐസിടിഇ വിലയിരുത്തൽ. ദേശീയ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശാനുസരണം സംസ്ഥാനത്തെ എംസിഎ കോഴ്സിലേക്കുള്ള പ്രവേശനത്തിന് ഇക്കുറി ഈ മാനദണ്ഡമാണ് നടപ്പാക്കുന്നത്.

ജൂണ്‍ ഒന്നുവരെയാണ് അപേക്ഷിക്കാനുള്ള അവസരം. പ്രവേശന പരീക്ഷ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ വെച്ച് ജൂണ്‍ 12 ന് രാവിലെ 10 മുതൽ 12 വരെയാണ്. എൽബിഎസ് ആണ് പരീക്ഷാ നടത്തിപ്പ്.
More News