നികുതിവെട്ടിപ്പ്: നടരാജനെതിരേയുള്ള കേസിൽ അന്തിമവാദം 27 ന്
Monday, February 20, 2017 2:49 PM IST
ചെന്നൈ: അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന അണ്ണാ ഡിഎംകെ ജനറൽസെക്രട്ടറി വി.കെ. ശശികലയുടെ ഭർത്താവ് എം.നടരാജനെതിരേയുള്ള നികുതിവെട്ടിപ്പുകേസിനു വീണ്ടും ജീവൻവയ്ക്കുന്നു. കേസിൽ 27 ന് അന്തിമവാദം കേൾക്കുമെന്നു മദ്രാസ് ഹൈക്കോടതി തീരുമാനിച്ചതോടെയാണിത്.

യുകെയിൽനിന്ന് ആഡംബര കാർ ഇറക്കുമതി ചെയ്തുവെന്ന കേസിലാണു നടപടി. 23 വർഷം മുന്പു നടന്ന ഇടപാടിൽ നടരാജനും മറ്റു മൂന്നു പ്രതികൾക്കുമെതിരേ ഗൂഢാലോചനക്കുറ്റമാണു ചുമത്തിയിരിക്കുന്നത്. 2010 ൽ സിബിഐ കോടതി പ്രതികളെ രണ്ടുവർഷം തടവിനു ശിക്ഷിച്ചിരുന്നു. എന്നാൽ, ഹൈക്കോടതിയെ സമീപിച്ച പ്രതികൾ ശിക്ഷയിൽ ഇളവുനേടി. ഉപയോഗിച്ച വാഹനമാണെന്നു രേഖകളുണ്ടാക്കി 1994 ലാണ് പ്രതികൾ ആഡംബരകാർ ഇറക്കുമതി ചെയ്തത്. ഇതുവഴി ഖജനാവിന് ഒരു കോടിരൂപ നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടി സിബിഐയും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.