ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം; അധ്യാപകനെതിരായ അച്ചടക്ക നടപടി താത്കാലികമായി തടഞ്ഞ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍
ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം; അധ്യാപകനെതിരായ അച്ചടക്ക നടപടി താത്കാലികമായി തടഞ്ഞ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍
Thursday, March 28, 2024 12:04 AM IST
കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുമായുടെ എഴുതാത്ത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് മഹാരാജാസ് കോളജിന്‍റെ വെബ്‌സൈറ്റില്‍ വന്നതിനെത്തുടര്‍ന്നുള്ള സംഭവങ്ങളില്‍ അധ്യാപകനെതിരേ സ്വീകരിച്ച അച്ചടക്കനടപടികള്‍ താത്കാലികമായി തടഞ്ഞ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് .

തനിക്കെതിരായ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മഹാരാജാസ് കോളജ് അധ്യാപകനായിരിക്കെ അച്ചടക്ക നടപടിയുടെ ഭാഗമായി കളമശേരി പോളി ടെക്‌നിക്കിലേക്കു സ്ഥലം മാറ്റപ്പെട്ട ഡോ. ആല്‍സന്‍ മാര്‍ട്ട് നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.


അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത് നിലനില്‍ക്കുന്നതാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അടുത്തമാസം 11നകം വിശദീകരണം നല്‍കണമെന്ന് കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദേശിച്ച ട്രൈബ്യൂണല്‍ അതുവരെയാണ് നടപടികള്‍ തടഞ്ഞ് ഉത്തരവിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.