ഇ.പി. ജയരാജന്‍-ജാവദേക്കര്‍ കൂടിക്കാഴ്ച: ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് വി.ഡി. സതീശന്‍
ഇ.പി. ജയരാജന്‍-ജാവദേക്കര്‍ കൂടിക്കാഴ്ച:  ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് വി.ഡി. സതീശന്‍
Saturday, April 27, 2024 3:30 AM IST
കൊച്ചി: ഇ.പി. ജയരാജന്‍ പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്ചയില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തറിഞ്ഞപ്പോള്‍ മുഖ്യമന്ത്രി കൂട്ടുപ്രതിയെ തള്ളിപ്പറയുകയാണ്. കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവിന് എല്‍ഡിഎഫ് കണ്‍വീനറോട് എന്താണ് സംസാരിക്കാനുള്ളത്.

വി.എസ്. അച്യുതാനന്ദന്‍റെ കാലം മുതല്‍ സിപിഎം നേതാക്കള്‍ക്ക് ദല്ലാള്‍ നന്ദകുമാറുമായി ബന്ധമുണ്ടെന്നും ജയരാജന്‍ ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സതീശന്‍ ആരോപിച്ചു.


മുഖ്യമന്ത്രി എന്തിനാണ് ബിജെപി നേതാവ് മാത്രമായ ജാവദേക്കറെ കണ്ടത്. നല്ല ശിവന്‍റെ കൂടെയാണ് പാപി കൂടിയതെങ്കില്‍ പാപി കത്തിയെരിഞ്ഞു പോകും. പക്ഷേ ഇത് ഡ്യൂപ്ലിക്കേറ്റ് ശിവനാണ്.

ഇ.പി. ജയരാജനെ ഇപ്പോള്‍ വെറുക്കപ്പെട്ടവനാക്കി മാറ്റി. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നണി തോല്‍ക്കുമ്പോള്‍ ഇ.പി. ജയരാജന്‍ അതിന്‍റെ ഉത്തരവാദിയാകുമെന്നും സതീശന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.