രണ്ടര വയസുകാരിയെ പിതാവ് മര്‍ദിച്ചു കൊന്ന സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
രണ്ടര വയസുകാരിയെ പിതാവ് മര്‍ദിച്ചു കൊന്ന സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
Wednesday, March 27, 2024 1:53 AM IST
കൊച്ചി: രണ്ടര വയസുകാരിയെ പിതാവ് മര്‍ദിച്ചു കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മലപ്പുറം കാളികാവ് ഉദരംപൊയിലില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതു സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ കേസെടുത്തത്. സംസ്ഥാന പോലീസ് മേധാവി, മലപ്പുറം എസ്പി, കാളികാവ് സിഐ എന്നിവരെ കക്ഷിചേര്‍ക്കാനും നിര്‍ദേശിച്ചു.

വണ്ടൂരിലെ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയാണ് കുട്ടിയെ മരിച്ചനിലയില്‍ എത്തിച്ചത്. സംഭവം ഹൃദയഭേദകമാണെന്നും ഒരു കുഞ്ഞിനോട് എങ്ങനെ ഇത്രയും ക്രൂരത ചെയ്യാനായെന്നും കോടതി ചോദിച്ചു. പോലീസ് കര്‍ശനമായി ഇക്കാര്യത്തില്‍ ഇടപെടണം.


ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുത്. സമൂഹമനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണു നടന്നത്. നേരത്തേ തൊടുപുഴയിലടക്കം സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുട്ടികള്‍ ഇരയാകുന്ന അക്രമ സംഭവങ്ങളില്‍ പ്രതിസ്ഥാനത്ത് അടുത്ത ബന്ധുക്കളാണോയെന്നു നോക്കാതെ നടപടിയുണ്ടാകണം.

ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

വിഷയം നടപടിക്രമങ്ങള്‍ക്കായി ചീഫ് ജസ്റ്റീസിന് വിടാനും സ്വമേധയാ ഹര്‍ജിയായി അടുത്തയാഴ്ച പരിഗണനയ്ക്കു സമര്‍പ്പിക്കാനും കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.