കൈക്കൂലി ആരോപണം; സതീശൻ വാങ്ങിയതിനു തെളിവുണ്ടോയെന്ന് കോടതി
കൈക്കൂലി ആരോപണം; സതീശൻ വാങ്ങിയതിനു  തെളിവുണ്ടോയെന്ന് കോടതി
Wednesday, March 27, 2024 12:46 AM IST
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങി എന്ന പരാതി നൽകിയ ആളോട് തെളിവുണ്ടോ എന്നും രേഖാമൂലം സമർപ്പിക്കാൻ സാധിക്കുമോ എന്നും വിജിലൻസ് കോടതി ചോദിച്ചു. ഇത്തരം രേഖകൾ ഇല്ലാതെ കോടതിയിൽ പരാതി സമർപ്പിച്ച ഹർജിക്കാരനായ എ.എച്ച്. ഹഫീസിനെ കോടതി വിമർശിച്ചു.

വിജിലൻസിനു പരാതി നൽകിയിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ പരാതി നൽകിട്ടുണ്ടെന്നു മറുപടി നൽകി. ഇതേത്തുടർന്ന് കോടതി പരാതിയിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിനോട് നിർദേശിച്ചു.


അടുത്ത മാസം ഒന്നിന് വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ കെറെയിൽ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് കൈക്കൂലി വാങ്ങി എന്നായിരുന്നു പി.വി. അൻവർ എംഎൽഎ നിയമസഭയിൽ ആരോപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.