സമാധാനത്തിന് പ്രാർഥനയും പ്രയത്നങ്ങളും ആവശ്യം: ആർച്ച്ബിഷപ് ഡോ. മേനാംപറന്പിൽ
സമാധാനത്തിന് പ്രാർഥനയും പ്രയത്നങ്ങളും ആവശ്യം: ആർച്ച്ബിഷപ് ഡോ. മേനാംപറന്പിൽ
Wednesday, April 26, 2017 1:41 PM IST
അങ്കമാലി: വ്യക്തി, കുടുംബ, സാമൂഹ്യതലങ്ങളിൽ സമാധാനം സംരക്ഷിക്കപ്പെടുന്നതിനും വളർത്തുന്നതിനും സഭാമക്കളുടെ കൂട്ടായ പ്രാർഥനയും പ്രയത്നങ്ങളും ആവശ്യമാണെന്നു ഗോഹട്ടി മുൻ ആർച്ച്ബിഷപ് ഡോ. തോമസ് മേനാംപറന്പിൽ. ഫിയാത്ത് മിഷന്‍റെ നേതൃത്വത്തിലുള്ള മിഷൻ കോണ്‍ഗ്രസ്-ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ (ജിജിഎം-2017) അങ്കമാലി കറുകുറ്റി അഡ് ലക്സ് കണ്‍വൻഷൻ സെന്‍ററിൽ (ക്രൈസ്റ്റ് നഗർ) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സങ്കീർണമായ വർത്തമാനലോകത്തിൽ ക്രിസ്തുസാക്ഷ്യം സമസ്തമേഖലകളിലേക്കും എത്തേണ്ടത് അനിവാര്യമാണ്. തീക്ഷ്ണമായ പ്രാർഥനകളിലൂടെയും ക്രിസ്തുകേന്ദ്രീകൃതമായ കൂട്ടായ്മകളിലൂടെയുമാണ് ഇതു സാധ്യമാവുക. ലോകത്തിലെ ഏറ്റവും ശക്തമായവാക്കാണു ഫിയാത്ത് എന്നത്. ദൈവഹിതം ഈ ലോകത്തിൽ നിറവേറ്റുന്നതിനുള്ള പരിശ്രമങ്ങളിൽ നാം ഒരുമിച്ചാണു നീങ്ങുന്നത്.

ക്രിസ്തുവചനങ്ങളെ ലോകമെന്പാടും എത്തിക്കുന്നതിൽ ഫിയാത്ത് മിഷൻ വഹിക്കുന്ന പങ്ക് മഹത്തരമാണ്. ബൈബിൾ പ്രഘോഷണരംഗത്ത് അല്മായർ വലിയതോതിൽ ഇടപെടുന്നത് പ്രതീക്ഷ നൽകുന്നതാണെന്നും ഡോ. മേനാംപറന്പിൽ പറഞ്ഞു.

വിശ്വാസം പ്രഘോഷിക്കുന്നതും രാജ്യമെങ്ങും പ്രേഷിതപ്രവർത്തനങ്ങൾ നടത്തുന്നതും ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങുടെ ഭാഗമാണെന്നു ഫരീദാബാദ് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര സന്ദേശത്തിൽ പറഞ്ഞു. ഭാരതസഭയ്ക്കു ഫിയാത്ത് മിഷന്‍റെ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന ചൈതന്യം വിലപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഭയുടെ പ്രേഷിതപ്രവർത്തനങ്ങളോടു ചേർന്നു ഫിയാത്ത് മിഷൻ നൽകുന്ന സേവനങ്ങൾ അതുല്യമാണെന്നു ഗുഡ്ഗാവ് ബിഷപ് ജേക്കബ് മാർ ബർണബാസ് പറഞ്ഞു.

ഉജ്ജയിൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ, ഇറ്റാനഗർ ബിഷപ് ഡോ. ജോണ്‍ തോമസ് കാട്രുകുടിയിൽ, ജൊവായ് ബിഷപ് ഡോ. വിക്ടർ ലിംഗ്ദോ, ബാലസോർ ബിഷപ് ഡോ. സൈമണ്‍ കൈപ്പുറം, ഖരക്പുർ ബിഷപ് മാർ തോമസ് തുരുത്തിമറ്റം, കൊഹിമ ബിഷപ് ജയിംസ് തോപ്പിൽ, ഡയറക്ടർ എം.ജെ. ഇട്ട്യേച്ചൻ, കോ ഓർഡിനേറ്റർമാരായ ബ്രദർ സ്വീറ്റ്‌ലി ജോർജ്, ജോസ് ഓലിക്കൽ, തങ്കമ്മ ദീദി എന്നിവർ പ്രസംഗിച്ചു.

മിഷൻ രംഗങ്ങളിലെ വൈദികർ, സന്യാസിനികൾ, ബൈബിൾ പകർത്തിയെഴുത്തു മത്സരത്തിൽ (സ്ക്രിപ്ത്തുറ) പങ്കെടുത്തവർ എന്നിവരുടെ സംഗമങ്ങളും മിഷൻ ധ്യാനം, ആരാധന, ഗാനശുശ്രൂഷ എന്നിവയും ഇന്നലെയുണ്ടായിരുന്നു. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ, രാജ്യത്തെ പ്രേഷിതപ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന മിഷൻ പ്രദർശനം ശ്രദ്ധേയമാണ്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മിഷണറിമാർ തങ്ങളുടെ പ്രവർത്തനങ്ങൾ പ്രദർശനത്തിൽ സന്ദർശകർക്കു പരിചയപ്പെടുത്തുന്നു.

ഇന്നു ഫാത്തിമ ശതാബ്ദി ആഘോഷം, അധ്യാപക സംഗമം, പ്രോലൈഫ് സംഗമം, മിഷൻ ധ്യാനം, ആരാധന, ഗാനശുശ്രൂഷ എന്നിവയുണ്ടാകും. പ്രമുഖ ഗാനരചയിതാവ് ബേബി ജോണ്‍ കലയന്താനിയാണു മിഷൻ കോണ്‍ഗ്രസിന്‍റെ തീംസോംഗ് തയാറാക്കിയത്. 30 വരെ നടക്കുന്ന മിഷൻ കോണ്‍ഗ്രസിൽ പ്രവേശനം സൗജന്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.