ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് സക്കീർ ഹുസൈന്‍റെ തിരിച്ചുവരവ് വൈകും
ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് സക്കീർ ഹുസൈന്‍റെ തിരിച്ചുവരവ് വൈകും
Tuesday, March 28, 2017 1:27 PM IST
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ സിപിഎം നേതാവ് വി.എ.സക്കീർ ഹുസൈനെ പാർട്ടി കുറ്റവിമുക്തനാക്കിയെങ്കിലും അദ്ദേഹത്തിന് കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്തേക്കുള്ള തിരിച്ചുവരവ് നീളുമെന്ന് സൂചന.

പ്രാദേശികമായ എതിർപ്പ് നിലനിൽക്കുന്നതാണ് തിരിച്ചുവരവ് നീളാൻ കാരണം. കേരളത്തിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ച ആരോപണത്തെ തുടർന്ന് സക്കീർ ഹുസൈനെ സ്ഥാനത്തു നിന്നു നീക്കുകയും ടി.കെ.മോഹനന് പദവി നൽകുകയും ചെയ്തിരുന്നു.
എന്നാൽ സക്കീർ ഹുസൈനെ ജില്ലാ കമ്മിറ്റിയംഗം ഉൾപ്പെടെയുള്ള മറ്റു പദവികളിൽ നിന്നു മാറ്റിനിർത്തിയിരുന്നില്ല. അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തൽ വരുന്നത് വരെയാണ് സക്കീർ ഹുസൈനെ സ്ഥാനത്തു നിന്നു മാറ്റി നിർത്തിയിരിക്കുന്നത്.

എന്നാൽ കുറ്റവിമുക്തനാക്കിയ സാഹചര്യത്തിലും സക്കീർ ഹുസൈന് ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുന്നതിന് കൂടുതൽ സമയമെടുക്കും. പാർട്ടി ജില്ലാ സെക്രട്ടറി പി.രാജീവിന്‍റെ ജില്ലയിലെ ഏറ്റവും അടുപ്പക്കാരനായ സക്കീർ ഹുസൈൻ ഔദ്യോഗിക പക്ഷത്തെ ശക്തനായ യുവനേതാവാണ്. കഴിഞ്ഞദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നേതൃത്വത്തിൽ ചേർന്ന എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിൽ സമർപ്പിച്ച എളമരം കരീം കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സക്കീർ ഹുസൈനെ കുറ്റമുക്താനാകാൻ തീരുമാനിച്ചത്. എന്നാൽ ഏരിയ സെക്രട്ടറി സ്ഥാനം എപ്പോൾ നൽകണമെന്ന കാര്യത്തിൽ പാർട്ടി നേതൃത്വം ഒരു നിർദേശവും നൽകിയില്ല.

ഇത് പ്രാദേശികമായി ചർച്ച ചെയ്താണ് തീരുമാനിക്കുക. നിലവിൽ ജില്ലാ കമ്മിറ്റി ചേർന്നപ്പോൾ സക്കീർ ഹുസൈൻ തിരികെയെത്തുന്നതിൽ ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ടി.കെ.മോഹനന് കുറച്ചു നാൾ കൂടി ഏരിയ സെക്രട്ടറിയുടെ അധിക ചുമതല വഹിക്കേണ്ടിവരും.

സക്കീർ ഹുസൈൻ തെറ്റു ചെയ്തിട്ടില്ലെന്നും എന്നാൽ ബന്ധപ്പെട്ട കമ്മിറ്റിയിൽ വേണ്ടത്ര കൂടിയാലോചന നടത്തുന്നതിൽ ജാഗ്രതക്കുറവു കാണിച്ചെന്നുമാണ് എളമരം കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

സക്കീറിനെതിരെ കൂടുതൽ നടപടി എടുക്കേണ്ടതില്ലെന്നും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ പോലീസ് സക്കീർ ഹുസൈനെ അറസ്റ്റുചെയ്തിരുന്നു.

ആഴ്ചകളോളം സക്കീർ ജയിലിലായിരുന്നു. കേസിന്‍റെ അന്വേഷണം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. കേസുണ്ടായപ്പോൾ ഒളിവിൽ പോയ സക്കീർ ഹുസൈൻ ഹൈക്കോടതി നിർദേശത്തെത്തുടർന്ന് കീഴടങ്ങുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.