ടിവി ബാലതാരത്തെ പീഡിപ്പിച്ച കേസ് : കൂട്ടുപ്രതിക്കായി അന്വേഷണം ഊർജിതമാക്കി
Thursday, March 23, 2017 12:27 PM IST
കൊല്ലം: ടിവി ബാലതാരത്തെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടു കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണത്തിന് വേണ്ടി കസ്റ്റഡിയിൽ വാങ്ങും. കണ്ണനല്ലൂർ നെടുമ്പന സ്വദേശി ഫൈസലിനെയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്. കേസിൽ ഉൾപ്പെട്ട ഇയാളുടെ സുഹൃത്ത് ഉടൻ പിടിയിലാകുമെന്നും സൂചനയുണ്ട്.

കൊല്ലം വടക്കേവിള സ്വദേശിനിയായ പതിന്നാലുകാരിയാണു പീഡനത്തിനിരയായതായി പറയുന്നത്. ഏഴുമാസം മുമ്പു കൊല്ലം മുണ്ടയ്ക്കലുള്ള അപരിചിതമായ വീട്ടിൽ രണ്ട് യുവാക്കൾ ചേർന്ന് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പോലീസിനു മൊഴി നൽകിയിരിക്കുന്നത്. സീരിയൽ നിർമാതാവിന്‍റെ പിറന്നാൾ ആഘോഷം നടക്കുന്നുണ്ടെന്നും അവരെ പരിചയപ്പെട്ടാൽ സീരിയലിൽ അവസരം ലഭിക്കുമെന്നും വിശ്വസിപ്പിച്ച് സുഹൃത്തുക്കളായ രണ്ടു യുവതികളാണു പെണ്‍കുട്ടിയെ ഈ വീട്ടിലെത്തിച്ചത്. ആഘോഷത്തിനുശേഷം ഫൈസലും മറ്റൊരു യുവാവും ചേർന്ന് മാനഭംഗപ്പെടുത്തിയെന്നു പെണ്‍കുട്ടിയുടെ മൊഴിയിൽ പറയുന്നു.


യുവാക്കൾ തന്നെ നിർബന്ധിച്ച് മദ്യം കഴിക്കാൻ പ്രേരിപ്പിച്ചെന്നും പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. ഇവിടെ നടന്ന കാര്യങ്ങൾ പുറത്താരോടും പറയരുതെന്ന് ഉറപ്പ് വാങ്ങിയ ശേഷമാണ് യുവതികൾ പെണ്‍കുട്ടിയെ മടക്കി വീട്ടിലെത്തിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട യുവാവിന്‍റെ തന്നെ അധിക്ഷേപിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കഴിഞ്ഞ ശനിയാഴ്ച പെണ്‍കുട്ടി വിവരം അമ്മയെ അറിയിച്ചത്.

വൈദ്യ പരിശോധനയിൽ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.
ചൊവാഴ്ച കൊല്ലം ജുഡീഷൽ രണ്ടാം ക്ലാസ് മജിസ്ട്രേട്ടിന്‍റെ മുന്നിൽ ഹാജരാക്കി പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.