മത-ധർമസ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ബജറ്റ് നിർദേശങ്ങൾ പിൻവലിക്കണം: കെസിബിസി
Wednesday, February 22, 2017 3:51 PM IST
കൊച്ചി: 2017ലെ കേന്ദ്രബജറ്റിന്‍റെ ഭേദഗതികളിൽ മത-ധർമസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നിർദേശങ്ങൾ പിൻവലിക്കണമെന്നു കെസിബിസിയുടെയും കെസിഎംഎസിന്‍റെയും സംയുക്തയോഗം ആവശ്യപ്പെട്ടു. മത-ധർമസ്ഥാപനങ്ങൾക്ക് ആദായ നികുതിയിൽ പൂർണമായ ഇളവാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. സെപ്റ്റംബർ 30നു മുന്പായി ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്കു നികുതി ഇളവ് പൂർണമായും നഷ്ടപ്പെടുന്ന രീതിയിലാണ് പൂതിയ ഭേദഗതികൾ നിർദേശിക്കപ്പെട്ടിരിക്കുന്നത്.

മത-ധർമ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ സഭാംഗങ്ങൾ തന്നെ തയാറാക്കുന്ന രീതിയാണ് നിലവിലുള്ളത്. കൈകാര്യം ചെയ്യുന്നവരുടെ പരിചയക്കുറവുകൊണ്ടും മറ്റും കൃത്യസമയത്ത് റിട്ടേണ്‍ ഫയൽ ചെയ്യുന്നതിനു പ്രായോഗിക ബുദ്ധിമുട്ടുകൾ വന്നേക്കാം. ഇത്തരം അവസരത്തിൽ നികുതി ഇളവ് പൂർണമായും നഷ്ടപ്പെടുന്നതു സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും. സ്ഥാപനങ്ങൾ പരസ്പരം കൊടുക്കുന്ന കോർപസ് സംഭാവനകൾ ചെലവായി കണക്കാക്കില്ലെന്ന നിർദേശവും സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ്. വിഷയത്തിൽ കേന്ദ്രമന്ത്രിമാരേയും എംപി മാരേയും നേരിൽ കണ്ടു കാര്യങ്ങൾ ബോധിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.


പാലാരിവട്ടം പിഒസിയിൽ ചേർന്ന യോഗത്തിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. വർഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. ബജറ്റിലെ നിർദേശങ്ങളെക്കുറിച്ചു ചാർട്ടേർഡ് അക്കൗണ്ടന്‍റുമാരായ സി.ജെ. റോമിഡ്, ജോസ് പോട്ടോക്കാരൻ എന്നിവർ യോഗത്തിൽ വിശദീകരിച്ചു. കെസിഎംഎസ് പ്രസിഡന്‍റ് ഫാ. തോമസ് മഞ്ഞക്കുന്നേൽ, സെക്രട്ടറി സിസ്റ്റർ ലിന്‍റ റോസ് എന്നിവർ പ്രസംഗിച്ചു. തുടർ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നതിനായി പതിനഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചു. വിവിധ രൂപതകളേയും സന്ന്യാസസമൂഹങ്ങളെയും പ്രതിനിധീകരിച്ചു 350 പേർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.