• Logo

Allied Publications

Delhi
കൊടുംചൂടിൽ വലഞ്ഞ് ഡൽഹി
Share
ന്യൂഡൽഹി: ഡൽഹിയിലെ താപനില ചൊവ്വാഴ്ച 50 ഡിഗ്രി സെൽഷ്യസിൽ വരെ എത്തി. ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും കടുത്ത ചൂട് തുടരുകയാണ്. ഡൽഹിയിലെ മുങ്കേഷ്പുരിലും നരേലയിലുമാണ് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്.

49.9 ഡിഗ്രി സെൽഷ്യസ്. ഇത് സാധാരണയേക്കാൾ 9 ഡിഗ്രി കൂടുതലാണ്. നജഫ്ഗഡിൽ 49.8 ഡിഗ്രി രേഖപ്പെടുത്തി. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലും കടുത്ത ചൂട് അനുഭവപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

രാജസ്ഥാനിലെ ചുരുവിൽ ചൂട് രൂക്ഷമാണ്. സാധാരണയിൽനിന്ന് 7.5 ഡിഗ്രി കൂടി 50.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഹരിയാനയിലെ സിർസയിലാണ് കൂടിയ താപനില 50.3 ഡിഗ്രി സെൽഷ്യസിലെത്തിയത്.

ഹിസാറിൽ 49.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. പഞ്ചാബിലെ ഭട്ടിൻഡയിൽ 49.3 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില. യുപിയിലെ ഝാൻസിയിൽ 49.0 ഡിഗ്രി സെൽഷ്യസും പ്രയാഗ്‌രാജിൽ 48.2 ഡിഗ്രി സെൽഷ്യസും വാരണാസിയിലും കാൺപുരിലും 47.6 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില.

ഡിഎംഎയുടെ നേതൃത്വത്തിൽ യോഗ സംഘടിപ്പിച്ചു.
ന്യൂഡൽഹി: ഇന്‍റർനാഷണൽ യോഗാ ദിനത്തോട് അനുബന്ധിച്ച് ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ യോഗ നടത്തി.
ഉഷ്ണതരംഗം: ഡൽഹിയിൽ ഈ മാസം 192 പേർ മരിച്ചതായി റിപ്പോർട്ട്.
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം ആഞ്ഞടിച്ചതോടെ താപനില 40 ഡിഗ്രി സെൽഷസിനു മുകളിൽ ഉയർന്നു.
ഡൽഹിയിൽ വെടിവയ്പ്; കൗമാരക്കാരി ഉൾപ്പടെ നാലുപേർക്ക് പരിക്ക്.
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗ് മേഖലയിൽ വ്യാഴാഴ്ച വൈകുന്നേരം നടന്ന വെടിവയ്പിൽ 14 വയസുകാരി ഉൾപ്പ
320 ഐ ഫോണുകൾ മോഷ്‌ടിച്ചു; ഡൽഹിയിൽ രണ്ടുപേർ പിടിയിൽ.
ന്യൂഡൽഹി: മൂന്നരക്കോടി രൂപയുടെ 320 ആപ്പിൾ ഐഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ ഡൽഹിയിൽ അറസ്റ്റിൽ.
ബിഷപ് ചാക്കോ തോട്ടുമാരിക്കലിനു യാത്രയയപ്പ് നൽകി.
ഇന്‍ഡോര്‍: ഇന്‍ഡോര്‍ മലയാളി കാത്തോലിക് അസോസിയേഷന്‍റെ(ഐഎംസി) നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ നീണ്ട സേവനത്തിനുശേഷം വിരമി