• Logo

Allied Publications

Delhi
ഡൽഹിയിൽ യുവതി ഫ്ലാറ്റിൽ മരിച്ചനിലയിൽ; പങ്കാളി ഒളിവിൽ
Share
ന്യൂഡൽഹി: ഡൽഹിയിൽ ഫ്ലാറ്റിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. 26 കാരിയായ യുവതിയുടെ മൃതദേഹമാണ് സൗത്ത് ഡൽഹിയിലെ അൽമിറയിൽനിന്നു കണ്ടെത്തിയത്. മകളെ കാണാനില്ലെന്ന അച്ഛന്‍റെ പരാതിയെ തുടർന്നു പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഫ്ലാറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സംഭവത്തിനു പിന്നിൽ യുവതിയുടെ പങ്കാളിക്കു പങ്കുണ്ടെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ഒന്നരമാസമായി യുവതി പങ്കാളിക്കൊപ്പമാണ് ഫ്ലാറ്റിൽ താമസിച്ചുവന്നിരുന്നത്. മകൾ വിളിച്ചപ്പോൾ പങ്കാളിയിൽനിന്നു മർദനമേറ്റതായും കൊല്ലപ്പെടുമെന്നു പേടിയുണ്ടെന്നും അച്ഛനോടു പറഞ്ഞതായി പോലീസ് പറഞ്ഞു.

സംഭവത്തിനുശേഷം ഒളിവിൽ പോയ യുവതിയുടെ പങ്കാളിയായ സൂററ്റ് സ്വദേശി വിപൽ എന്നയാൾക്കു വേണ്ടി അന്വേഷണം ആരംഭിച്ചു. സിസിടിവി ഉൾപ്പെടെയുള്ളവ പരിശോധിച്ചുവരികയാണെന്നു പോലീസ് അറിയിച്ചു.

ഡിഎംഎയുടെ നേതൃത്വത്തിൽ യോഗ സംഘടിപ്പിച്ചു.
ന്യൂഡൽഹി: ഇന്‍റർനാഷണൽ യോഗാ ദിനത്തോട് അനുബന്ധിച്ച് ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ യോഗ നടത്തി.
ഉഷ്ണതരംഗം: ഡൽഹിയിൽ ഈ മാസം 192 പേർ മരിച്ചതായി റിപ്പോർട്ട്.
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം ആഞ്ഞടിച്ചതോടെ താപനില 40 ഡിഗ്രി സെൽഷസിനു മുകളിൽ ഉയർന്നു.
ഡൽഹിയിൽ വെടിവയ്പ്; കൗമാരക്കാരി ഉൾപ്പടെ നാലുപേർക്ക് പരിക്ക്.
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗ് മേഖലയിൽ വ്യാഴാഴ്ച വൈകുന്നേരം നടന്ന വെടിവയ്പിൽ 14 വയസുകാരി ഉൾപ്പ
320 ഐ ഫോണുകൾ മോഷ്‌ടിച്ചു; ഡൽഹിയിൽ രണ്ടുപേർ പിടിയിൽ.
ന്യൂഡൽഹി: മൂന്നരക്കോടി രൂപയുടെ 320 ആപ്പിൾ ഐഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ ഡൽഹിയിൽ അറസ്റ്റിൽ.
ബിഷപ് ചാക്കോ തോട്ടുമാരിക്കലിനു യാത്രയയപ്പ് നൽകി.
ഇന്‍ഡോര്‍: ഇന്‍ഡോര്‍ മലയാളി കാത്തോലിക് അസോസിയേഷന്‍റെ(ഐഎംസി) നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ നീണ്ട സേവനത്തിനുശേഷം വിരമി