• Logo

Allied Publications

Delhi
ഡൽഹിയിൽ ഡോക്‌ടർ വീടിനുള്ളിൽ മരിച്ചനിലയിൽ
Share
ന്യൂഡൽഹി: ഡൽഹിയിലെ ജംഗ്‌പുരയിൽ 63 കാരനായ ഡോക്ടറെ വീട്ടിൽ കൈകാലുകൾ ബന്ധിച്ചു കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തി. ജംഗ്പുര സി ബ്ലോക്കിലെ റെസിഡൻഷൽ കെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ താമസിക്കുന്ന ജനറൽ ഫിസിഷ്യനായ യോഗേഷ് ചന്ദ്ര പോൾ ആണു കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട യോഗേഷ് ചന്ദ്രയുടെ ഭാര്യ നീന ഡൽഹി സർക്കാർ ആശുപത്രിയിൽ ഡോക്ടറാണ്. ഇവർ ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ വൈകുന്നേരം ആറരയോടെ തിരിച്ചെത്തിയപ്പോഴാണു മൃതദേഹം കണ്ടത്. രണ്ടുപേരും തനിച്ചായിരുന്നു താമസം.

ഇവരുടെ രണ്ടു പെൺമക്കളും വിവാഹതിരാണ്. ഡോക്ടർ ദമ്പതികളുടെ വളർത്തുനായ്ക്കളെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. പ്രാഥമികാന്വേഷണത്തിൽ വീട്ടിൽ കവർച്ച നടന്നതായി വ്യക്തമായിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.

സംഭവത്തിൽ മൂന്നോ നാലോ പേർക്കു പങ്കുണ്ടെന്നു സംശയിക്കുന്നതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

ഡിഎംഎയുടെ നേതൃത്വത്തിൽ യോഗ സംഘടിപ്പിച്ചു.
ന്യൂഡൽഹി: ഇന്‍റർനാഷണൽ യോഗാ ദിനത്തോട് അനുബന്ധിച്ച് ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ യോഗ നടത്തി.
ഉഷ്ണതരംഗം: ഡൽഹിയിൽ ഈ മാസം 192 പേർ മരിച്ചതായി റിപ്പോർട്ട്.
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം ആഞ്ഞടിച്ചതോടെ താപനില 40 ഡിഗ്രി സെൽഷസിനു മുകളിൽ ഉയർന്നു.
ഡൽഹിയിൽ വെടിവയ്പ്; കൗമാരക്കാരി ഉൾപ്പടെ നാലുപേർക്ക് പരിക്ക്.
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗ് മേഖലയിൽ വ്യാഴാഴ്ച വൈകുന്നേരം നടന്ന വെടിവയ്പിൽ 14 വയസുകാരി ഉൾപ്പ
320 ഐ ഫോണുകൾ മോഷ്‌ടിച്ചു; ഡൽഹിയിൽ രണ്ടുപേർ പിടിയിൽ.
ന്യൂഡൽഹി: മൂന്നരക്കോടി രൂപയുടെ 320 ആപ്പിൾ ഐഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ ഡൽഹിയിൽ അറസ്റ്റിൽ.
ബിഷപ് ചാക്കോ തോട്ടുമാരിക്കലിനു യാത്രയയപ്പ് നൽകി.
ഇന്‍ഡോര്‍: ഇന്‍ഡോര്‍ മലയാളി കാത്തോലിക് അസോസിയേഷന്‍റെ(ഐഎംസി) നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ നീണ്ട സേവനത്തിനുശേഷം വിരമി