• Logo

Allied Publications

Delhi
പ്രതിമാസ പൂജയും ഭജനയും സംഘടിപ്പിച്ചു
Share
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്ര (എസ്എൻകെ) ഡൽഹിയുടെ ആഭിമുഖ്യത്തിൽ മാസം തോറും നടത്തി വരുന്ന പൂജയും ഭജനയും ശ്രീനാരായണ കേന്ദ്രയുടെ ദ്വാരകയിലുള്ള സാംസ്‌കാരിക ആത്മീയ സമുച്ചയത്തിലെ ഡോ. എം.ആർ. ബാബുറാം സ്‌മാരക ഹാളിൽ അരങ്ങേറി.

എസ്എൻകെ പ്രസിഡന്‍റ് ബീന ബാബുറാം, വൈസ് പ്രസിഡന്‍റുമാരായ ഡോ. കെ. സുന്ദരേശൻ, ബി. വി.ശ്വംഭരൻ, ജനറൽ സെക്രട്ടറി ജയദേവൻ, അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി, ട്രഷറർ സുരേന്ദ്രൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ആശ രവി, ഗീത അനിൽ, കെ.എൻ. കുമാരൻ, സി.കെ. ചന്ദ്രൻ, വനിതാ വിഭാഗം കൺവീനർ കുശലാ ബാലൻ തുടങ്ങിയവർ പങ്കെടുത്തു.

ആശ, അംബിക, കുശല, വസന്ത, നളിനി, ക്യാപ്റ്റൻ കൃഷ്‌ണകുമാർ, സി.കെ. ചന്ദ്രൻ തുടങ്ങിയവർ ആലപിച്ച ഭജന ഗീതങ്ങൾക്ക് തബലയിൽ രാജേന്ദ്രനും ഗഞ്ചിറയിൽ സഞ്ജീത് രമണനും അകമ്പടിയായി. പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.

ഡിഎംഎയുടെ നേതൃത്വത്തിൽ യോഗ സംഘടിപ്പിച്ചു.
ന്യൂഡൽഹി: ഇന്‍റർനാഷണൽ യോഗാ ദിനത്തോട് അനുബന്ധിച്ച് ഡൽഹി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ യോഗ നടത്തി.
ഉഷ്ണതരംഗം: ഡൽഹിയിൽ ഈ മാസം 192 പേർ മരിച്ചതായി റിപ്പോർട്ട്.
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം ആഞ്ഞടിച്ചതോടെ താപനില 40 ഡിഗ്രി സെൽഷസിനു മുകളിൽ ഉയർന്നു.
ഡൽഹിയിൽ വെടിവയ്പ്; കൗമാരക്കാരി ഉൾപ്പടെ നാലുപേർക്ക് പരിക്ക്.
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗ് മേഖലയിൽ വ്യാഴാഴ്ച വൈകുന്നേരം നടന്ന വെടിവയ്പിൽ 14 വയസുകാരി ഉൾപ്പ
320 ഐ ഫോണുകൾ മോഷ്‌ടിച്ചു; ഡൽഹിയിൽ രണ്ടുപേർ പിടിയിൽ.
ന്യൂഡൽഹി: മൂന്നരക്കോടി രൂപയുടെ 320 ആപ്പിൾ ഐഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ ഡൽഹിയിൽ അറസ്റ്റിൽ.
ബിഷപ് ചാക്കോ തോട്ടുമാരിക്കലിനു യാത്രയയപ്പ് നൽകി.
ഇന്‍ഡോര്‍: ഇന്‍ഡോര്‍ മലയാളി കാത്തോലിക് അസോസിയേഷന്‍റെ(ഐഎംസി) നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ നീണ്ട സേവനത്തിനുശേഷം വിരമി