Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്...
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ...
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ...
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ....
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം...
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്...
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
Previous
Next
Karshakan
കുലനിറയെ അടയ്ക്കയ്ക്ക് സംയോജിത വളപ്രയോഗം
മണ്ണിൽ നിന്നു പോഷകങ്ങൾ വലിച്ചെടുക്കാനുള്ള ക്ഷമത കുറവുള്ള വൃക്ഷമാണ് കവുങ്ങ്. വെള്ളക്കെട്ടും ജല ദൗർലഭ്യവും കവുങ്ങിന്റെ വളർച്ചയെയും ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കും. കവുങ്ങിൽ നിന്നു സുസ്ഥിര ഉത്പാദനം ലഭിക്കാൻ കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളേവയെന്നു നോക്കാം.
തോട്ടങ്ങളിലെ മണ്ണു പരിശോധന
പുതുതായി കവുങ്ങു നടുന്നതിനു മുന്‍പ് കൃഷിയിടത്തിലെ മണ്ണു പരിശോധിക്കണം. പോഷക അപര്യാപ്തകണ്ടെത്തി പരിഹരിക്കാൻ ഇതു സഹായിക്കും. നിലവിലെ കവുങ്ങിൻ തോട്ടങ്ങളിൽ രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ മണ്ണു പരിശോധന നടത്തണം.
മണ്ണെടുക്കുന്നതെങ്ങനെ?
മണ്ണു പരിശോധനയ്ക്കായി കവുങ്ങിന്റെ ചുവട്ടിൽ നിന്നു രണ്ടടി മാറി, ഒരടി താഴ്ത്തി മണ്ണെടുക്കണം. വള പ്രയോഗത്തിനു മുന്‍പു വേണം മണ്ണെടുക്കാൻ. ഇത്തരത്തിൽ ശേഖരിച്ച മണ്ണിലെ കല്ലുകൾ നീക്കി തണലത്തുണക്കണം. അതിൽ നിന്ന് 500 ഗ്രാം മണ്ണ് പൊളിത്തീൻ കവറുകളിലാക്കി ലാബുകളിൽ കൊടുക്കാം. ഒരു കൃഷിയിടത്തിൽ നിന്ന് മൂന്നോ നാലോ സാന്പിളുകളെടുത്താൽ പരിശോധനാഫലം വളരെ കൃത്യമായി ലഭിക്കും.
ഫോസ്ഫറസ് ഒരു ഹെക്ടറിന് 30 കിലോയിൽ താഴെയും പൊട്ടാസ്യം 300 കിലോയിൽ കുറവുമാണെങ്കിൽ ഇവയുടെ അളവ് കുറവാണെന്നു മനസിലാക്കാം. പോഷക കുറവു മൂലമുള്ള രോഗ ലക്ഷണങ്ങൾ കണ്ടാൽ കവുങ്ങിന്റെ ഓലകൾ പരിശോധനയ്ക്കായി നൽകാം. കവുങ്ങിന്റെ നാലാമത്തെ ഓലയുടെ മധ്യഭാഗത്തുള്ള ഇലയാണ് ഇതിനായി ശേഖരിക്കേണ്ടത്.
വളപ്രയോഗ സമയവും അളവും രീതിയും
ചെങ്കൽ കലർന്ന മണൽ പ്രദേശങ്ങളിലാണ് കവുങ്ങു കൃഷി യെങ്കിൽ പ്രതിവർഷം 100 ഗ്രാം പാക്യജനകം(നൈട്രജൻ) 40 ഗ്രാം ഭാവകം (ഫോസ്ഫോറസ്) 140 ഗ്രാം ക്ഷാരം ( പൊട്ടാസ്യം) എന്നിവയാണ് നൽകേണ്ടത്. വളർച്ചയെത്തിയ ഒരു കവുങ്ങിന് മൂന്നാം വർഷം മുതൽ 220 ഗ്രാം യൂറിയയും 200 ഗ്രാം റോക്ക് ഫോസ്ഫേറ്റും 230 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും നൽകണം.
ശിപാർശ ചെയ്ത വളത്തിന്റെ ആദ്യ പകുതി ആദ്യ വേനൽ മഴയ്ക്കു ശേഷം മാർച്ച്- ഏപ്രിൽ പകുതിയോടെ നൽകാം. രണ്ടാമത്തെ പകുതി ഓഗസ്റ്റ്-സെപ്റ്റംബർ പകുതിയോടെ നൽകണം. മരമൊന്നിനു 12 കിലോ പച്ചില വളമോ, കന്പോസ്റ്റോ, ചാണകപൊടിയോ നൽകുന്നത് മണ്ണിന്റെ ജൈവസമൃദ്ധിയും ആരോഗ്യവും നിലനിർത്തും. ചെളി കൂടുതലള്ള മണ്ണാണെങ്കിൽ യൂറിയയുടെ അളവ് പകുതിയാക്കാം. അതിനൊപ്പം 12 കിലോ പച്ചില വളവും കന്പോസ്റ്റോ, ചാണകപൊടിയോ കൂടെ നൽകേണ്ടണ്. കവുങ്ങു നട്ട് ആദ്യവർഷം ശിപാർശ ചെയ്ത വളത്തിന്റെ മൂന്നിലൊരു ഭാഗവും രണ്ടാം വർഷം മൂന്നിൽ രണ്ടും മൂന്നാം വർഷം മുതൽ മുഴുവൻ അളവും കൊടുക്കേണ്ടതാണ്.
സംയോജിത വളപ്രയോഗം
സംയോജിത വളപ്രയോഗമാണ് ഉത്തമം. വളപ്രയോഗ സമയത്തു മണ്ണിൽ ഈർപ്പമുണ്ടാകണം. മഴയെ ആശ്രയിച്ചുള്ള കൃഷിയാണെങ്കിൽ മേയ്- ജൂണ്‍ മാസങ്ങളിൽ ഇടവപാതിക്കു മുന്‍പേ ശിപാർശയുടെ പകുതി വളപ്രയോഗം നടത്തണം. അടുത്ത പകുതി തുലാവർഷം ആരംഭിക്കുന്നതിനു മുന്‍പ് സെപ്റ്റംബർ- ഒക്ടോബറിൽ വേണം നടത്താൻ. ഡിസംബർ-മേയ് കാലയളവ് അടയ്ക്ക ഉണ്ടാകുന്ന സമയമാണ്. ഈ സമയത്തു വെള്ളവും വളവും നൽകുന്നത് വിളവു വർധിപ്പിക്കും. സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ ജൈവവളം നൽകാം.
മഴയ്ക്കുശേഷം മണ്ണുറയ്ക്കാതെ
മഴയ്ക്കുശേഷം മണ്ണുറയ്ക്കാതെ വായുസഞ്ചാരം ഉറപ്പിക്കാൻ തടം തുറക്കാം. കവുങ്ങിന്റെ വളം വലിക്കുന്ന വേരുകൾ ഒരടി താഴ്ചയിലും രണ്ടടി വ്യാസത്തിലുമാണുള്ളത്. അതിനാൽ, വളപ്രയോഗത്തിനുള്ള തടത്തിനു രണ്ടടി വൃത്തം നൽകണം. വളം മണ്ണിൽ കൊത്തിച്ചേർക്കണം.
മണ്ണിന്റെ അമ്ലത്വം ആറിൽ താഴെയാന്നെങ്കിൽ യൂറിയയും, റോക്ഫോസ്ഫേറ്റും, പൊട്ടാഷുമാണ് നൽകേണ്ടത്. എന്നാൽ മണ്ണിന്റെ പിഎച്ച് ഏഴിൽ കൂടുതലാണെങ്കിൽ സിംഗിൾ സൂപ്പർ ഫോസ്ഫേറ്റോ, ഡൈ അമോണിയം ഫോസ്ഫേറ്റൊ റോക്ക് ഫോസ്ഫേറ്റിനു പകരമായി ഉപയോഗിക്കണം. പിഎച്ച് അഞ്ചിൽ താഴെയാണെങ്കിൽ മാത്രം കുമ്മായ പ്രയോഗം നടത്തിയാൽ മതി.
ജൈവപുനഃചംക്രമണം
ഒരു ഹെക്ടർ കവുങ്ങിൻ തോട്ടത്തിൽ നിന്ന് അഞ്ചു മുതൽ എട്ടര ടണ്‍വരെ ഓലകളും മറ്റു ജൈവവസ്തുക്കളും കിട്ടും. ഇവയെ മണ്ണിര കന്പോസ്റ്റാക്കി തോട്ടങ്ങളിൽ ഉപയോഗിക്കാം. ഇതിനായി കവുങ്ങിന്റെ ഓലകൾ 10 സെന്റീമീറ്റർ നീളമുള്ള കഷണങ്ങളായി മുറിച്ച്, കൂന കൂട്ടിയിടണം. ഇത് ദിവസവും നന്നായി നനച്ച് രണ്ടാഴ്ചയിടണം. ശേഷം കൂന്പാരം നിരത്തി, ഒരു മീറ്റർ വീതിയുള്ള ബെഡുകളാക്കണം. നീളം നമ്മുടെ സ്ഥലത്തിനനുസരിച്ച് നിജപ്പെടുത്താം.
സിമന്റ് ടാങ്കുകളിലെ കന്പോസ്റ്റ് നിർമാണം
സിമന്റു ടാങ്കുകളിലും കുഴികളിലും കന്പോസ്റ്റ് നിർമാണം നടത്താം. അരിഞ്ഞു വച്ചിരിക്കുന്ന ഓലകൾ 10 മുതൽ 15 സെന്റീമീറ്റർ കനത്തിൽ ടാങ്കിൽ നിരത്തണം. ഇതിനു മുകളിൽ രണ്ടു സെന്റീമീറ്റർ കനത്തിൽ ചാണകം വിതറിയ ശേഷം മണ്ണിരകളെ നിക്ഷേപിക്കണം. ഇത് കന്പോസ്റ്റായി വരാൻ 60 ദിവസം വേണ്ടിവരും. മണ്ണിര കന്പോസ്റ്റിൽ നൈട്രജനും ഫോസ്ഫ റസും സൂക്ഷ്മ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം ലഭിക്കാനായി കന്പോസ്റ്റിനൊപ്പം ശീമകൊന്നയിലയോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷോ ഉപയോഗിക്കാം.
പോഷക കുറവുകളും നിയന്ത്രണവും
വയൽ നികത്തി കവുങ്ങു നടുന്ന പ്രദേശങ്ങളിൽ പോഷക കുറവുകൾ കാണാം. സിങ്ക് എന്ന സൂക്ഷ്മ പോഷകത്തിന്റെ കുറവാണ് പ്രധാനമായും കണ്ടുവരുന്നത്. ഓലകൾ കടും പച്ച നിറത്തിൽ കാണപ്പെട്ടാൽ സിങ്കിന്റെ അഭാവമെന്ന് അനുമാനിക്കാം. പിന്നീട് കവുങ്ങിന്റെ തലപ്പ് ചാഞ്ഞു പോകാം, അല്ലെങ്കിൽ ഓലകൾ കൂടി മണ്ട അടഞ്ഞു പോവുന്നത് പോലെ വളരാം. അടയ്ക്ക വീണ്ടുകീറുന്നതും സിങ്കിന്റെ അഭാവം മൂലമാകാം.
പ്രതിവിധി
കവുങ്ങിൻ തടത്തിൽ മരമൊന്നിനു 10 ഗ്രാം വീതം സിങ്ക് സൾഫേറ്റ് ഇട്ടുകൊടുക്കുക. കവുങ്ങിന്റെ തലപ്പ് ചെറുതാവുകയോ ചായുകയോ ഓലകളുടെ വലിപ്പം കുറയുകയോ ചെയ്താൽ അഞ്ചു ഗ്രാം സിങ്ക് സൾഫേറ്റ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ഇളം ഓലകളിൽ തളിക്കണം. അടയ്ക്ക വിണ്ടുകീറുന്നതും ഇളംഅടയ്ക്ക കൊഴിഞ്ഞു വീഴുന്നതും ബോറോണിന്റെയും പൊട്ടാസ്യത്തിന്റെയും കുറവു മൂലമാണ്. മണ്ണ് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ കുറവുള്ള പോഷകങ്ങൾ കണ്ടെത്തി തോട്ടങ്ങളിൽ പ്രയോഗിക്കുന്നതു വഴി ഇത്തരത്തിലുള്ള പോഷക ദാരിദ്യ്രവും അതുവഴിയുണ്ടാകുന്ന രോഗാവസ്ഥയും തടയാനാകും.
ഡ്രിപ്പ് ഫെർട്ടിഗേഷൻ (കൃത്യത വളസേചനം)
തുള്ളിനന സംവിധാനം വഴി ആവശ്യമുള്ള പോഷകങ്ങൾ നൽകുന്ന സാങ്കേതികവിദ്യയാണിത്. ഇത്തരത്തിൽ ജലത്തിലൂടെ വളം നൽകിയാൽ 25 മുതൽ 50 ശതമാനം വരെ വളങ്ങൾ ലാഭിക്കാനുമാകും. വെള്ളത്തിൽ ലയിക്കുന്ന വളങ്ങളുടെ ഉപയോഗം വിളവു വർധിപ്പിക്കും. ഡ്രിപ്പ് ഫെർട്ടിഗേഷനായി കുറച്ചു വെള്ളം മതിയാകും. കവുങ്ങിൽ കായ്പിടിക്കുന്ന ഡിസംബർ മുതൽ മേയ് വരെ വളപ്രയോഗം നടത്തുന്നത് ഉത്പാദനവും വർധിപ്പിക്കും.
ഡ്രിപ്പ് ഫെർട്ടിഗേഷനിൽ ഉപയോഗിക്കാൻ വെള്ളത്തിൽ ലയിക്കുന്ന വളങ്ങൾ പ്രത്യേകമുണ്ട്. സാധാരണ വളങ്ങൾ ഇതിനായുപയോഗിക്കരുത്. ഇവയുടെ തരികൾ വന്ന് ഡ്രിപ്പ് ട്യൂബുകൾ അടയ്ക്കും. യൂറിയയും ഡൈ അമോണിയം ഫോസ്ഫേറ്റും മ്യൂറിയേറ്റ് ഓഫ് പൊട്ടാഷുമാണ് ഫെർട്ടിഗേഷനായി ഉപയോഗിക്കേണ്ടത്. ഡൈ അമോണിയം ഫോസ്ഫേറ്റ് തലേ ദിവസം വെള്ളത്തിലിടണം.
അരിച്ചു വേണം ഉപയോഗിക്കാൻ. ഡിസംബർ -മേയ് മാസങ്ങളിലാണ് വളങ്ങൾ നൽകേണ്ടത്. ഡ്രിപ്പ് ഫെർട്ടിഗേഷനാണെങ്കിൽ മരമൊന്നിനു പ്രതിവർഷം 135 ഗ്രാം യൂറിയയും 65 ഗ്രാം ഡൈ അമോണിയം ഫോസ്ഫേറ്റും 175 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷുമാണ് ആവശ്യമായി വരുക. ആകെ നൽകേണ്ട വളം ഒന്‍പതു മുതൽ 18 തവണകളായി നൽകണം. വളപ്രയോഗങ്ങൾ തമ്മിൽ 10 മുതൽ 20 ദിവസ ത്തിന്റെ ഇടവേളകളുണ്ടാകണം.
മണിക്കൂറിൽ എട്ടു ലിറ്റർ വെള്ളം ലഭിക്കത്തക്ക തരത്തിലുള്ള ഡ്രിപ്പറുകളാണ് ഉപയോഗിക്കേണ്ടത്. കവുങ്ങിന്റെ തടം നന്നായി നനയുന്ന വണ്ണം രണ്ടു ഡ്രിപ്പറുകൾ നൽകണം. പൂങ്കുലകൾ വന്നു തുടങ്ങുന്നതു വരെ ശിപാർശയുടെ 50 ശതമാനം വളം നൽകിയാൽ മതിയാകും.
ഡോ. യു.കെ. പ്രിയ, ഡോ. സി.റ്റി. ജോസ്, ഭവിഷ്യ, ഡോ. ചൈത്ര എം., ഡോ. ശിവാജി ഹോസ്റാവു തുബെ, ഡോ. തവപ്രകാശ പാണ്ഡ്യൻ
കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം(ഐസിഎആർ), പ്രാദേശിക കേന്ദ്രം, വിറ്റൽ, കർണാടകം
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
വരള്‍ച്ചയെ നേരിടാന്‍ നൂതനസാങ്കേതിക വിദ്യകള്‍
കഴിഞ്ഞ വര്‍ഷത്തെപ്പോലെ വരള്ച്ചയില്ലെങ്കിലും ചൂടിന് ഒട്ടും കുറവില്ലാത്ത അവസ്ഥയാണ് കേരളത്തില
കൂണില്‍ അധികവരുമാനം
വിദ്യാസമ്പന്നയും സ്ഥിരോത്സാഹിയുമാണ് ആലപ്പുഴ ചെങ്ങമനാട്ടുള്ള സുധ. പോസ്റ്റോഫീസ് റെക്കറിംഗ് ഏജന
വിളകള്‍ക്കും വേണം വേനല്‍ക്കാല പരിരക്ഷ
കേരളം ഒരിക്കല്‍കൂടി കടുത്ത വേനലിനെ വരവേല്‍ക്കാനൊരുങ്ങുന്നു. മണ്ണും മനുഷ്യനും ചെടികളും കൊടുംചൂടില്‍ വാടി കരുവാളിക്കുന്ന ദ
കര്‍ഷകരെ അവഗണിച്ച കേന്ദ്ര ബജറ്റ്
സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്കുള്ള 'അമൃത കാല'യാത്രയുടെ ബ്ലൂ പ്രിന്റ് എന്നു വിശേഷിപ്പിച്ചു ധനമന്ത്രി നിര്‍മ്
മലയാളക്കരയിലെ മഞ്ഞുകാല പച്ചക്കറികള്‍
പച്ച പുതച്ച മലനിരകള്‍ക്കു നടുവില്‍ തണുപ്പിന്റെ മാസ്മരികലോകത്ത് കാരറ്റും കാബേജും കോളിഫ്ളവറും വെളുത്തുള്ളിയും ഒക്കെ നിര
വെച്ചൂര്‍ പശുക്കളെ ലാളിച്ച് ഗവര്‍ണര്‍
മൂന്നേക്കറില്‍ പച്ചക്കറിത്തോട്ടം. അവിടെ കേരളത്തില്‍ ലഭ്യമായ എല്ലാ ഇനം പച്ചക്കറികളും. രണ്ടേക്കറില്‍ നിറഞ്ഞു നില്ക്കുന്ന വ
ഒറ്റച്ചരടില്‍ 1000 കുരുമുളക്; പെപ്പര്‍ തെക്കനുമായി തെക്കേല്‍ തോമസ്
കൃഷിയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തി കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന തെക്കേല്‍ ടി.ടി. തോമസ് കണ്ടെത്തിയ പുതിയ ഇനം
ചന്ദനസുഗന്ധത്തിനൊപ്പം മറയൂരിനു ശര്‍ക്കര മധുരവും
തമിഴ്നാട് അതിര്‍ത്തി പങ്കി ടുന്ന മറയൂരിനെപ്രശസ്തിയിലെത്തിച്ചതു ചന്ദനമാണ്. സംസ്ഥാനത്തെ ഏക സ
ഗീര്‍ പശുക്കള്‍ക്ക് ഇവിടെ സുഖം
അഴകും ആഢ്യത്യവും കുറച്ചു കൂടുതലുണ്ട് ഗീര്‍ പശുക്കള്‍ക്ക്. ഒത്ത വലുപ്പവും തലയെടുപ്പുമുള്ള ഇവ ത
വേനല്‍ കടുക്കുന്നു; നന മുടക്കരുത്, കുംഭക്കപ്പ നടാന്‍ സമയമായി
മരച്ചീനി
കുംഭക്കപ്പ നടാം. പുതുമഴ കിട്ടുന്നതോടെ കൂനകൂട്ടി നടാറാണ് പതിവ്. നട്ട കമ്പുകളില്‍ പ്ലാവില കുമ്പിളുകള്‍
Latest News
പി.സി. ജോർജിന് ഇടക്കാല ജാമ്യം
"ദിലീപും ഭരണകക്ഷിയും തമ്മിൽ അവിശുദ്ധ ബന്ധം, അട്ടിമറി നീക്കം': അതിജീവിത ഹൈക്കോടതിയിൽ
കുട്ടിയെ ഉപയോഗിച്ച് വിദ്വേഷ മുദ്രാവാക്യം; പോലീസ് കേസെടുത്തു
കോഴിക്കോട്ട് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു
ബൈക്ക് തെന്നി മറിഞ്ഞ് അപകടം; യുവാവ് മരിച്ചു
Latest News
പി.സി. ജോർജിന് ഇടക്കാല ജാമ്യം
"ദിലീപും ഭരണകക്ഷിയും തമ്മിൽ അവിശുദ്ധ ബന്ധം, അട്ടിമറി നീക്കം': അതിജീവിത ഹൈക്കോടതിയിൽ
കുട്ടിയെ ഉപയോഗിച്ച് വിദ്വേഷ മുദ്രാവാക്യം; പോലീസ് കേസെടുത്തു
കോഴിക്കോട്ട് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു
ബൈക്ക് തെന്നി മറിഞ്ഞ് അപകടം; യുവാവ് മരിച്ചു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top