Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്...
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ...
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ...
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ....
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം...
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്...
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
Previous
Next
Karshakan
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്പോൾ
കൊറോണ പാക്കേജിൽപ്പെടുത്തി കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണ്. നാനൂറ് കർഷക സംഘടനകൾ ചേർന്നു രൂപീകരിച്ച സംയുക്ത കിസാൻ മോർച്ചയ്ക്കു കീഴിൽ അണിനിരന്ന കർഷകർ നയിച്ച ഐതിഹാസിക സമരത്തിന്റെ വിജയമാണിത്. 2020 ജൂണ്‍ അഞ്ചിന് ഇറക്കിയ ഓർഡിനൻസ് സെപ്റ്റംബറിൽ പാർലമെന്റിൽ അവതരിപ്പിച്ച് നിയമമാക്കുകയായിരുന്നു. 2021 ജനുവരിയിൽ നിയമങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
* 358 ദിനങ്ങൾ പിന്നിട്ട പോരാട്ടം
2020 നവംബർ 26 നു തുടങ്ങിയ കർഷക പോരാട്ടം 358 ദിനങ്ങൾ പിന്നിട്ട് 2021 നവംബർ പത്തൊൻപതിലെത്തുന്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പിൻവലിക്കൽ പ്രഖ്യാപനം വരുന്നത്. സമരത്തിനു നേതൃത്വം നൽകുന്ന സിക്കു കർഷകരെ കൈയിലെടുക്കാൻ ഗുരുനാനാക്ക് ജയന്തി ദിവസം തന്നെയാണ് പ്രഖ്യാപനം നടത്തിയത്.
ഇതിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യത്തിലേക്കു കൂടിയാണ് ഇതു വിരൽചൂണ്ടുന്നത്. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ യുപി എന്നിവിടങ്ങളിൽ കർഷകരോഷം വർധിക്കുകയായിരുന്നു. പഞ്ചാബും യുപിയും അടുത്തവർഷാരംഭത്തിൽ തെരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. ഈ സാഹചര്യങ്ങളിൽ വിദേശ മാധ്യമശ്രദ്ധയുൾപ്പെടെ കർഷകസമരത്തിനു കിട്ടുമെന്നതും പിൻവലിക്കൽ തീരുമാനത്തിന് ആക്കം കൂട്ടി.
* പൊലിഞ്ഞത് 719 കർഷക ജീവനുകൾ
സമരത്തിനിടെ മരിച്ചവരും ജീവനൊടുക്കിയവരും ലഖിംപൂർ ഖേരിയിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചു കൊലപ്പെടുത്തിയതും ഉൾപ്പെടെ 719 കർഷകരുടെ ജീവനുകളാണ് പൊലിഞ്ഞത്.
* കർഷക രോഷത്തിനു പിന്നിൽ
കർഷക രക്ഷയ്ക്കെന്നപേരിൽ കൊണ്ടുവരുന്ന നിയമങ്ങൾ കോർ പറേറ്റ് കർഷക ചൂഷണത്തിനു കളമൊ രുക്കുമെന്നാ യിരുന്നു കർഷകരുടെ ആശങ്ക.
* നിയമങ്ങൾ ഏവ?
കർഷക ഉത്പന്ന വ്യാപാര വാണിജ്യ നിയമം, കർഷക ശക്തീകരണ- സംരക്ഷണ നിയമം, 1955 ലെ അവശ്യ സാധന നിയമ ഭേദഗതി.
നിയമങ്ങളും ആരോപണങ്ങളും
1. കർഷക ശക്തീകരണ ബിൽ
ബില്ലിലെ പ്രധാന ആശയം കരാർ കൃഷിയായിരുന്നു.
കേന്ദ്രവാദം: കൃഷിയിറക്കും മുന്‍പ് കർഷകർ വൻകിട കന്പനികളുമായി കരാറുണ്ടാക്കി, വിലയുറപ്പിച്ച് കൃഷി ചെയ്യു ന്നതിലൂടെ വിപണി ഉറപ്പിക്കാം, ഇടത്തട്ടുകാരുടെ ചൂഷണമില്ലാതാക്കാം.
കർഷകപക്ഷം: അമേരിക്ക ഉൾപ്പെടെ പരീക്ഷിച്ച് പരാജയ പ്പെട്ടതാണ് കരാർ കൃഷി. ഇടനിലക്കാർക്കുപകരം കരാർ കന്പനി വരുന്പോൾ അതിലും വലിയ ചൂഷണം നടക്കും. ഇന്ത്യയിലെ 85 ശതമാനവും ചെറുകിടഇടത്തരം കർഷകരാണ്. അതിൽ വലിയൊരു ശതമാനം പാട്ടകൃഷി ചെയ്യുന്നു. ഈ നിയമം മൂലം കുത്തക കന്പനികൾക്ക് ഏക്കറുകണക്കിന് കൃഷിയിടങ്ങളിൽ പാട്ടക്കൃഷി നടത്താനാകും. പാട്ടക്കൃഷി ചെയ്യുന്ന കർഷകർ ഇതവസാനിപ്പി ക്കുകയോ കന്പനികളുടെ ഭൂമിയിൽ കൃഷിചെയ്യേണ്ടി വരികയോ ചെയ്യും.
നിലവിലുള്ളതിനേക്കാൾ വലിയ വില നൽകി ചെറുകിട കർഷകരിൽ നിന്ന് ആദ്യം കുത്തകകൾ സംഭരിക്കും. ഇതോടെ സിവിൽസപ്ലൈസ്, എഫ്സിഐ പോലുള്ള സർക്കാർ സംവി ധാനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാകാതെ വരും. റേഷൻ വിതരണം പ്രതിസന്ധിയിലാകും. രാജ്യത്തി നാവശ്യമുള്ള ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കുന്നതിനു പകരം കന്പനികൾക്കു ലാഭം കിട്ടുന്ന വിളകൾ കർഷകരെക്കൊണ്ട് കൃഷി ചെയ്യി പ്പിക്കാം. ഇങ്ങനെവന്നാൽ രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷതന്നെ അവതാളത്തി ലാകും. രാജ്യത്തിനാവശ്യമുള്ളവ ഉത്പാദിപ്പിക്കുന്നതിൽ സർക്കാരിന്റ നിയന്ത്രണം വേണം. സർക്കാർ സംഭരണം നിലച്ചാൽ തറവില പ്രഖ്യാ പനം കടലാസിലൊതുങ്ങും. എടു ക്കാൻ ആളില്ലാതാകുന്പോൾ, കിട്ടുന്ന വിലയ്ക്കു കൊടുക്കാൻ കർഷകർ നിർബന്ധിതരാകും. കരാർ കൃഷി യിലേർപ്പെടാത്തവർക്ക് വിപണിയു ണ്ടാകില്ല.
2. കർഷക ഉത്പന്ന, വ്യാപാര വാണിജ്യ ബിൽ
കേന്ദ്രവാദം: കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ രാജ്യത്തെവിടെയും വിൽക്കാനവസരം ലഭിക്കുന്നു. ഇതിനായി കർഷക ഉത്പാദക കന്പനികൾ രൂപവത്കരിക്കണം. ഷെയറുകളി ലൂടെ തുക കണ്ടെത്തണം. സർക്കാരും ഇതിന് സാന്പത്തിക സഹായം നൽകും.
കർഷകപക്ഷം: കർഷകർക്ക് വിൽക്കാ മെന്നതിനേക്കാൾ കോർപറേറ്റുകൾക്ക് വാങ്ങാമെന്ന സ്ഥിതിയാകും. ചുരു ങ്ങിയ ദിവസങ്ങൾക്കുള്ളിൽ മറ്റൊരു സംസ്ഥാനത്ത് സാധനമെത്തിക്കാൻ കർഷകർക്കാകില്ല. ഇതിനു കർഷകർ സംഘടിച്ച് കന്പനി ഉണ്ടാക്കണം. ഇങ്ങനെയുള്ള കന്പനികളുടെ വിജയസാധ്യതാ നിരക്ക് ഇന്ത്യയിൽ 20 ശതമാനത്തോളമേയുള്ളൂ. അതിനാൽ വൻകിടക്കാർക്കേ ഇതുകൊണ്ട് നേട്ടമുണ്ടാകൂ. നിയമം മൂലം ശക്തിപ്രാപിക്കുന്ന കോർപറേറ്റുകൾ രാജ്യത്തെ ചെറുകിട, നാമമാത്ര കർഷക വിപ ണികളെ തകർക്കും.
3. 1955 ലെ അവശ്യസാധന നിയമ ഭേദഗതി
ധാന്യങ്ങൾ, ഭക്ഷ്യഎണ്ണകൾ, എണ്ണക്കു രുക്കൾ, പയറുവർഗങ്ങൾ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നീ ആറ് ഉത്പന്നങ്ങ ളെയാണ് അവശ്യസാധന നിയമ പരിധിയിൽ നിന്ന് എടുത്തു മാറ്റിയത്. ഇതുമൂലം ആർക്കും ഭക്ഷ്യസാധനങ്ങൾ ദീർഘനാൾ സൂക്ഷിച്ചുവയ്ക്കാനാകും. യുദ്ധം, ക്ഷാമം, അസാധാരണ വിലക്കയറ്റം എന്നീ സാഹചര്യ ങ്ങളിൽ മാത്രമാണ് സർക്കാരിന് ഇടപെടാ നാവുക. ഭക്ഷ്യവസ്തുക്കൾ അനാവശ്യമായി നിശ്ചിതകാലാവധിക്കപ്പുറം സൂക്ഷിച്ചാൽ ഇവ പിടിച്ചെടുത്ത് ജനങ്ങൾക്കു നൽകാനുള്ള സർക്കാരിന്റെ അധികാരമാണ് നിയമഭേദഗതി മൂലം ഇല്ലാതായത്.
കേന്ദ്രവാദം: ഭക്ഷ്യവസ്തുക്കൾ ശേഖരിക്കാനും വിപണനം നടത്താനും ആർക്കുമാകും. ഇതുമൂലം ഭക്ഷ്യവിപണിയിൽ വൻ മുന്നേറ്റമുണ്ടാകും. മൂല്യവർധിത ഉത്പന്ന നിർമാണം ഉൾപ്പെടെയുള്ള മേഖലകളിൽ വൻ കുതിച്ചു ചാട്ടമുണ്ടാകും. ഇത് കർഷകർക്ക് ഉയർന്ന വില ലഭിക്കുന്നതിനു സഹായകമാകും. ഉത്പാദിപ്പിച്ചവ നശിക്കാതെ ശേഖരിച്ചു വയ്ക്കാനുള്ള സംവിധാനങ്ങൾ സ്വകാര്യമേഖലയ്ക്ക് ഒരുക്കാനാകും.
കർഷകപക്ഷം: കരിഞ്ചന്തയും പൂഴ്ത്തി വയ്പും നിയമത്തിന്റെ മറവിൽ നടത്താം. കോർപറേറ്റുകൾ കർഷക രിൽ നിന്ന് കുറഞ്ഞവിലയ്ക്ക് ഉത്പന്ന ങ്ങൾ വാങ്ങി, തങ്ങളുടെ അത്യാധു നിക സൗകര്യങ്ങളുള്ള സംഭരണ ശാലകളിൽ സൂക്ഷിച്ച്, കൃത്രിമ ക്ഷാമമുണ്ടാക്കി വില കൂട്ടും. കർഷകർക്ക് വിലവർധനയുടെ പ്രയോജനം ലഭിക്കില്ല.
ടോം ജോർജ്
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
ഉന്മേഷത്തിനും വരുമാനത്തിനും സസ്യനഴ്സറി
സൗന്ദര്യശാസ്ത്രത്തിന്റെ പരിധിയില്‍ തന്നെയാണ് ഉദ്യാനവൃത്തിയും. സുഗന്ധവാഹിയും വര്‍ണാഭവുമായ പുഷ്പങ്ങളും ചാരുതയാര്‍ന്ന അലങ്
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
വരള്‍ച്ചയെ നേരിടാന്‍ നൂതനസാങ്കേതിക വിദ്യകള്‍
കഴിഞ്ഞ വര്‍ഷത്തെപ്പോലെ വരള്ച്ചയില്ലെങ്കിലും ചൂടിന് ഒട്ടും കുറവില്ലാത്ത അവസ്ഥയാണ് കേരളത്തില
കൂണില്‍ അധികവരുമാനം
വിദ്യാസമ്പന്നയും സ്ഥിരോത്സാഹിയുമാണ് ആലപ്പുഴ ചെങ്ങമനാട്ടുള്ള സുധ. പോസ്റ്റോഫീസ് റെക്കറിംഗ് ഏജന
വിളകള്‍ക്കും വേണം വേനല്‍ക്കാല പരിരക്ഷ
കേരളം ഒരിക്കല്‍കൂടി കടുത്ത വേനലിനെ വരവേല്‍ക്കാനൊരുങ്ങുന്നു. മണ്ണും മനുഷ്യനും ചെടികളും കൊടുംചൂടില്‍ വാടി കരുവാളിക്കുന്ന ദ
കര്‍ഷകരെ അവഗണിച്ച കേന്ദ്ര ബജറ്റ്
സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്കുള്ള 'അമൃത കാല'യാത്രയുടെ ബ്ലൂ പ്രിന്റ് എന്നു വിശേഷിപ്പിച്ചു ധനമന്ത്രി നിര്‍മ്
മലയാളക്കരയിലെ മഞ്ഞുകാല പച്ചക്കറികള്‍
പച്ച പുതച്ച മലനിരകള്‍ക്കു നടുവില്‍ തണുപ്പിന്റെ മാസ്മരികലോകത്ത് കാരറ്റും കാബേജും കോളിഫ്ളവറും വെളുത്തുള്ളിയും ഒക്കെ നിര
വെച്ചൂര്‍ പശുക്കളെ ലാളിച്ച് ഗവര്‍ണര്‍
മൂന്നേക്കറില്‍ പച്ചക്കറിത്തോട്ടം. അവിടെ കേരളത്തില്‍ ലഭ്യമായ എല്ലാ ഇനം പച്ചക്കറികളും. രണ്ടേക്കറില്‍ നിറഞ്ഞു നില്ക്കുന്ന വ
ഒറ്റച്ചരടില്‍ 1000 കുരുമുളക്; പെപ്പര്‍ തെക്കനുമായി തെക്കേല്‍ തോമസ്
കൃഷിയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തി കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന തെക്കേല്‍ ടി.ടി. തോമസ് കണ്ടെത്തിയ പുതിയ ഇനം
ചന്ദനസുഗന്ധത്തിനൊപ്പം മറയൂരിനു ശര്‍ക്കര മധുരവും
തമിഴ്നാട് അതിര്‍ത്തി പങ്കി ടുന്ന മറയൂരിനെപ്രശസ്തിയിലെത്തിച്ചതു ചന്ദനമാണ്. സംസ്ഥാനത്തെ ഏക സ
ഗീര്‍ പശുക്കള്‍ക്ക് ഇവിടെ സുഖം
അഴകും ആഢ്യത്യവും കുറച്ചു കൂടുതലുണ്ട് ഗീര്‍ പശുക്കള്‍ക്ക്. ഒത്ത വലുപ്പവും തലയെടുപ്പുമുള്ള ഇവ ത
വേനല്‍ കടുക്കുന്നു; നന മുടക്കരുത്, കുംഭക്കപ്പ നടാന്‍ സമയമായി
മരച്ചീനി
കുംഭക്കപ്പ നടാം. പുതുമഴ കിട്ടുന്നതോടെ കൂനകൂട്ടി നടാറാണ് പതിവ്. നട്ട കമ്പുകളില്‍ പ്ലാവില കുമ്പിളുകള്‍
Latest News
പി.സി. ജോർജിന് ഇടക്കാല ജാമ്യം
"ദിലീപും ഭരണകക്ഷിയും തമ്മിൽ അവിശുദ്ധ ബന്ധം, അട്ടിമറി നീക്കം': അതിജീവിത ഹൈക്കോടതിയിൽ
കുട്ടിയെ ഉപയോഗിച്ച് വിദ്വേഷ മുദ്രാവാക്യം; പോലീസ് കേസെടുത്തു
കോഴിക്കോട്ട് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു
ബൈക്ക് തെന്നി മറിഞ്ഞ് അപകടം; യുവാവ് മരിച്ചു
Latest News
പി.സി. ജോർജിന് ഇടക്കാല ജാമ്യം
"ദിലീപും ഭരണകക്ഷിയും തമ്മിൽ അവിശുദ്ധ ബന്ധം, അട്ടിമറി നീക്കം': അതിജീവിത ഹൈക്കോടതിയിൽ
കുട്ടിയെ ഉപയോഗിച്ച് വിദ്വേഷ മുദ്രാവാക്യം; പോലീസ് കേസെടുത്തു
കോഴിക്കോട്ട് ഗൃഹനാഥൻ കുത്തേറ്റു മരിച്ചു
ബൈക്ക് തെന്നി മറിഞ്ഞ് അപകടം; യുവാവ് മരിച്ചു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top