Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
Previous
Next
Karshakan
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
Thursday, January 21, 2021 2:44 PM IST
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്. 2013- ല്‍ കൈപ്പറമ്പ് കൃഷി ഓഫീസറായിരുന്ന ടി.പി. ബൈജുവാണ് ഉണ്ണികൃഷ്ണന് ശാസ്ത്രീയ ജലസേചന സംവിധാനങ്ങളെക്കുറിച്ചുള്ള അറിവു നല്‍കുന്നത്. ആത്മയുടെ നേതൃത്വത്തില്‍ പെരുമാട്ടി പഞ്ചായത്തിലെത്തി ഓപ്പണ്‍ പ്രിസിഷന്‍ ഫാമിംഗിനെ(കൃത്യതാ കൃഷി) കുറിച്ചു പഠിച്ചു. ഒന്നോ രണ്ടോ വിളകള്‍ക്കു പകരം ബഹുവിള പച്ചക്കറികൃഷി പരീക്ഷിക്കണമെന്നതും പെരുമാട്ടി നല്കിയ പാഠമായിരുന്നു. സന്ദര്‍ശന ശേഷം തിരിച്ചെത്തി സ്വന്തം കൃഷിയിടത്തില്‍ ശാസ്തീയ ജലസേചനമുറകളോടെ ബഹുവിള കൃഷി നടപ്പാക്കിയതാണ് തന്റെ വിജയത്തിന്റെ ആദ്യപടിയായതെന്ന് ഉണ്ണികൃഷ്ണന് പറയുന്നു. വര്‍ഷം മുഴുവന്‍ പച്ചക്കറി ലഭിക്കുന്നതിന് ഒരേക്കര്‍ സ്ഥലമാണു തെരഞ്ഞെടുത്തത്. അതില്‍ അമ്പതു സെന്റില്‍ പാവല്‍, പടവലം, പയര്‍, വെണ്ട, വഴുതിന, മത്തന്‍, കുമ്പളം, വെള്ളരി, ചീര, മുളക്, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ നട്ടു. ആദ്യ അമ്പതു സെന്റിലെ വിളവെടുപ്പ് അവസാനിക്കുമ്പോള്‍ രണ്ടാമത്തെ അമ്പതു സെന്റിലെ പച്ചക്കറി വിളവെടുപ്പു പാകമാകുന്ന തരത്തില്‍ റിലേ കൃഷി സമ്പ്രദായമാണ് ഉണ്ണികൃഷ്ണന് പരീക്ഷിച്ചത്. നല്ല മഴക്കാലത്തു കൃഷിയിറക്കാന്‍ റെയിന്ഷെല്ട്ടറും പണിതു. 365 ദിവസം വിളവെടുക്കുന്ന ശൈലിയായതോടെ വില പ്രശ്നമല്ലാതായി. മാത്രമല്ല കൂടുതല്‍ പച്ചക്കറികള്‍ ഒരു കര്ഷകനില് നിന്നു ലഭിക്കുന്നതിനാല്‍ കച്ചവടക്കാര്‍ക്കും താത്പര്യമായി.
കായകള്‍ക്ക് രൂപവും വലിപ്പവുമില്ലെങ്കില്
അപ്പോഴും ചില പ്രശ്നങ്ങള്‍ ബാക്കി നിന്നു. ഉണ്ടാക്കുന്ന പച്ചക്കറികള്‍ക്കു മികച്ച പരിചരണം കൊടുത്താലും 30-40 ശതമാനം കൃത്യമായ ആകൃതിയിലോ വലിപ്പത്തിലോ ഉണ്ടാകുന്നില്ല. രോഗകീടങ്ങള്‍ കുറഞ്ഞാലും ഈ പ്രശ്നം നിലനിന്നു. അപ്പോഴാണ് കണ്ണൂര്‍ കെവികെയിലെ ഡോ. ജയരാജിനെ കാണാന്‍ ഇടയായത്. മണ്ണറി ഞ്ഞുള്ള വളപ്രയോഗമാണ് മികച്ച ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ആദ്യപടി എന്ന നിര്‍ദേശം സ്വീകരിച്ചു. മണ്ണു പരിശോധിച്ച് വളപ്രയോഗം ആരംഭിച്ചു. ദ്വീതിയ മൂലകങ്ങളായ കാല്‍സ്യവും മഗ്നീഷ്യവും സൂക്ഷ്മ മൂലകങ്ങളും ആവശ്യമനുസരിച്ചു നല്കി. ഫലം വളരെ പ്രത്യക്ഷമായിരുന്നു. എ ഗ്രേഡ് ഉത്പന്നങ്ങളുടെ തോത്- 90 ശതമാനം വരെ ഉയര്‍ന്നു. അതായത് 10 കിലോ പാവയ്ക്ക വിളവെടുത്താല്‍ അതിലെ ഒമ്പതുകി ലോയും പ്രീമിയം ഗ്രേഡില്‍ വില്ക്കാമെന്നര്ഥം. അതും ഒരു വലിയ മാറ്റത്തിനു വഴിയൊരുക്കി. ഇന്ന് ഉണ്ണികൃഷ്ണന്റെ പച്ചക്കറികള്‍ പിജിഎസ് മുദ്രയോടെ(പാര്‍ട്ടിസിപ്പേറ്ററി ഗാരന്റി സിസ്റ്റം- കേന്ദ്ര,സംസ്ഥാനസര്‍ക്കാരു കള്‍ നല്കുന്ന ഗുണമേന്മ മുദ്ര) സംസ്ഥാനത്തെ പ്രധാന മാളുകളില്‍ എത്തുന്നുണ്ട്. സുരക്ഷിത പച്ചക്കറി കൃഷി എന്ന ആശയം മുറുകെ പിടിക്കുമ്പോഴും സമീകൃതമായ മൂലകങ്ങളുടെ ഉപയോഗവും കൃത്യമായ മണ്ണറിവും ശാസ്ത്രീയ ജലസേചനവും ഒരു കര്‍ഷകന്റെ വിജയത്തിന്റെ അടിസ്ഥാനമാണെന്ന് ഈ ഉദാഹരണം തെളിയിക്കുന്നു.
നെല്‍കൃഷിക്കാരനായിരുന്ന അച്ഛന് പ്രഭാകരന് നായരുടെ മകന് കളംമാറിച്ചവിട്ടി പച്ചക്കറികൃഷിയില്‍ എത്തിയത് 2010 ലാണ്. കമ്പ്യൂട്ടര്‍ മേഖലയിലെ ജോലി ഉപേക്ഷിച്ചാണു കൃഷിയിലേക്കെത്തുന്നത്. ആദ്യകാലങ്ങളില്‍ കോളിലെ നെല്‍കൃഷി മാത്രമായിരുന്നു. വിഷുവിനു വേണ്ടി മകരകൊയ്ത്ത് കഴിഞ്ഞ പാടത്ത് പച്ചക്കറി കൃഷിയിറക്കുകയായിരുന്നു ചെയ്തുപോന്നത്. അതില്‍ പലപ്പോഴും നഷ്ടം നേരിട്ടു. കൊടും വേനലില്‍ നട്ടുനനച്ചുണ്ടാക്കിയ പച്ചക്കറികള്‍ക്ക്, പ്രധാനമായും മത്തന്‍, വെള്ളരി എന്നിവയ്ക്ക് വില ലഭിക്കാത്ത അവസ്ഥവന്നു. കൃഷിയില്‍ നഷ്ടം നേരിട്ടപ്പോള്‍ അച്ഛന് വീണ്ടും ഇടപെട്ടു. ഒരു തവണകൂടി ചെയ്യാനുള്ള മുതല്‍ മുടക്ക് ഞാന്‍ നടത്താം എന്നതായിരുന്നു വാഗ്ദാനം. ആ വര്‍ഷം കൂലിയും മറ്റ് ഉത്പാദന ഉ പാധികളുടെ വിലയും കിട്ടി എന്നല്ലാതെ ലാഭമൊന്നും ലഭിച്ചില്ല. അങ്ങനെയിരിക്കെയാണ് കൃഷിഓഫീസര്‍മാരെയും ശാസ്ത്രജ്ഞരെയും കാണുന്നതും കൃഷിയുടെ രീതി മാറ്റുന്നതും.
ഇന്ന് ഒരുവര്‍ഷം 30 ടണ്ണിലധികം പച്ചക്കറിയാണ് ഉണ്ണികൃഷ്ണന് റിലേ കൃഷിയിലൂടെ വിപണനത്തിന് എ ത്തിക്കുന്നത്. വര്‍ഷം എട്ടുലക്ഷത്തിലധികം രൂപയുടെ പച്ചക്കറി വില്‍ക്കുന്നു. കൊറോണ ലോക്ക് ഡൗണ്‍ വന്നകാലത്ത് സമൂഹ്യമാധ്യമങ്ങളിലൂടെ തന്റെ പച്ചക്കറികള്‍ ഒരു ബുദ്ധിമുട്ടും കൂടാതെ വില്‍ക്കാനും ഉണ്ണികൃഷ്ണനു സാധിച്ചു. ഇതിനിടെ കുറെ അംഗീകാരങ്ങളും ഈ കര്‍ഷകനെ തേടിയെത്തി. 2017 - ല്‍ തൃശൂര്‍ ജില്ലയിലെ മികച്ച പച്ചക്കറി കര്‍ഷക നുള്ള പുരസ്കാരം, 2019-20 ല്‍ ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ മികച്ച ഇന്നവേറ്റീവ് കര്‍ഷകനുള്ള ദേശീയ പുരസ്കാരം എന്നിവ ലഭിച്ചു. തണ്ണിമത്തന്, മസ്ക് മെലണ്‍(ഷമാം), സാലഡ് കുക്കുംബര്‍ തുടങ്ങിവ ഈ വര്‍ഷം മുതല്‍ കൃഷിചെയ്തുവരുന്നു. ചുരുങ്ങിയ സ്ഥലത്തു നിന്നു പച്ചക്കറികൃഷിയിലൂടെ നേട്ടം കൊയ്യാമെന്ന് നമ്മെ ഓര്‍മിപ്പിക്കുകയാണ് ഈ കര്‍ഷക പ്രതിഭ. കേരളത്തെപോലെ തുണ്ടു വത്കരിക്കപ്പെട്ട കൃഷിഭൂമികളില്‍ ഇത്തരം വിജയമാതൃകകള്‍ക്ക് പ്രാധാന്യമേറെയാണ്.
കൃഷി വിജയമാക്കിയത് കണിക ജലസേചനവും ഫെര്‍ട്ടിഗേഷനും
തന്റെ പച്ചക്കറികൃഷി വിജയമാക്കിയതില്‍ ശാസ്ത്രീയ ജലസേചനത്തിന്റെ പങ്ക് എടുത്തുപറയുകയാണ് ഉണ്ണികൃഷ്ണന്. ഡ്രിപ്പ് ഇറിഗേഷനിലൂടെ (കണിക ജലസേചനം) എന്‍പികെ വളങ്ങളും ദ്വിതീയ, സൂക്ഷ്മ മൂലകങ്ങളും നല്കുന്നു. വെള്ളത്തിലൂടെ വളവും നല്കുന്ന ഫെര്ട്ടിഗേഷന് രീതിക്കു പലഗുണങ്ങളുണ്ട്. കുറച്ചു വളംകൊണ്ട് കൂടുതല്‍ ചെടികള്‍ക്കു വളപ്രയോഗം നടത്താന്‍ സാധിക്കും. ഇതിനാല്‍ വളത്തിനുള്ള ചെലവു കുറക്കാം. ഫെര്ട്ടിഗേഷന് രീതിയില്‍ വളപ്രയോഗം നടത്തുമ്പോള്‍ മണ്ണിന്റെ പിഎച്ച് ഘടനമാറുന്നില്ലെന്നതാണു മറ്റൊരു ഗുണം. ഇതിനാല്‍ നല്കുന്ന മൂലകങ്ങള്‍ കൃത്യമായി ആഗിരണം ചെയ്യാന്‍ ചെടികള്‍ക്കു സാധിക്കുന്നു. അടിവളമായി ധാരാളം ജൈവവളങ്ങള്‍ നല്കുന്നു. തന്മൂലം വിളവും വര്‍ധിക്കും. ചെടികളുടെ രോഗപ്രതിരോധ ശേഷി വര്‍ധിക്കുന്നതിനാല്‍ മരുന്നുപ്രയോഗം വേണ്ടി വരുന്നില്ലെന്നും ഉണ്ണികൃഷ്ണന് പറയുന്നു. വിളകള്‍ക്കു രുചിയും കൂടുതലായിരിക്കും. ഒരേക്കറില്‍ നിന്നു വര്‍ഷം 35-40 ടണ്‍ ഉത്പാദനം നടക്കുന്നു. ഒരു സെന്റില്‍ നിന്നു വര്‍ഷം ഒരുടണ്‍ പച്ചക്കറിയുണ്ടാക്കുകയെന്നതാണ് അടുത്ത പദ്ധതി. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളജ് അസോസിയേറ്റ് ഡീന്‍ ഡോ. സി. നാരായണന്‍കുട്ടി, കൃഷിഓഫീസര്മാരായിരുന്ന ബേബി റാഫേല്‍, ടി.പി. ബൈജു, കണ്ണൂര്‍ കെവികെയിലെ ഡോ. ജയരാജ് എന്നിവരെല്ലാം തന്റെ കൃഷി ശാസ്ത്രീയമാക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചവരാണെന്നും ഉണ്ണി പറയുന്നു.
വിലാസം: ഉണ്ണികൃഷ്ണന്
വടക്കുംചേരി വീട്, കൈപ്പറമ്പ്, പുത്തൂര്‍, തൃശൂര്‍ ഫോണ്‍: 9447441281.
ജോസഫ് ജോണ്‍ തേറാട്ടില്‍
കൃഷി ഓഫീസര്‍, ജില്ലാ മണ്ണുപരിശോധന കേന്ദ്രം, തൃശൂര്‍
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
Latest News
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
Latest News
എൻഡിഎയ്ക്കുള്ള പിന്തുണ പ്രതിപക്ഷത്തെ കൂടുതൽ നിരാശരാക്കും: പ്രധാനമന്ത്രി
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചു; തേജസ്വി സൂര്യക്കെതിരെ തെര. കമ്മീഷൻ കേസെടുത്തു
സംസ്ഥാനത്ത് വോട്ടിംഗ് സമാധാനപൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് വി.ഡി. സതീശൻ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ 16 കള്ളവോട്ട് പരാതികൾ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top