Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'...
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര...
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണ...
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാ...
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
Previous
Next
Karshakan
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
ബൈബിളിലെ വിവരണമനുസരിച്ച് (ഉല്പത്തി 19) ദൈവം തീയും ഗന്ധകവും വര്‍ഷിച്ചു നശിപ്പിച്ച സോദോം, ഗോമോറ പട്ടണങ്ങളുടെ സ്ഥാനത്താണു ചാവുകടല്‍ സ്ഥിതിചെയ്യുന്നത്. ഇസ്രയേല്‍, ജോര്‍ദാന്‍ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ ജോര്‍ദാന്‍ സമതലത്തില്‍ കിടക്കുന്ന ഒരു ഉപ്പുജല തടാകമാണ് ചാവുകടല്‍. ഏറ്റവും കൂടിയ നീളം 50 കിലോമീറ്ററും വീതി 15 കിലോമീറ്ററും. 200 മീറ്ററാണു ശരാശരി ആഴം. ചാവുകടലിന് 135 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ തീരമുണ്ട്. ചാവുകടലിന്റെ മധ്യത്തിലൂടെയാണ് ഇസ്രയേല്‍, ജോര്‍ദാന്‍ രാജ്യങ്ങളുടെ അതിര്‍ത്തിരേഖ കടന്നുപോകുന്നത്. ജോര്‍ദാന്‍ നദിയാണ് ചാവുകടലിന്റെ പ്രധാന ജലസ്രോതസ്. കൂടാതെ മഴവെള്ളവും ഏതാനും ചില കൊച്ചരുവികളും. ചാവുകടലില്നിന്നു പുഴകളൊന്നും ഒഴുകിപ്പോകുന്നില്ല. അനേകലക്ഷം വര്‍ഷംകൊണ്ടാണ് ചാവുകടല്‍ ഇന്നത്തെ രൂപത്തിലെത്തിയത്. വലുപ്പക്കൂടുതലുണ്ടായിരുന്ന ചാവുകടല്‍ ചുരുങ്ങുംതോറും അതിലെ വെള്ളത്തിന്റെ സാന്ദ്രത കൂടിക്കൂടിവന്നു. ഇന്നത്തേതില്‍നിന്ന് 100 മീറ്ററെങ്കിലും ഉയരെ, വളരെ വിസ്തൃതമായാണ് 10,000 വര്ഷംമുന്പ് ചാവുകടല്‍ കിടന്നിരുന്നത്. ഭൂകമ്പം, അഗ്നിപര്‍വത സ്ഫോടനം മുതലായ ഭൗമപ്രതിഭാസങ്ങള്‍ ചാവുകടലിന്റെ പ്രത്യേകതകള്‍ക്കു കാരണമായിട്ടുണ്ട്. മരുഭൂമിയിലെ പച്ചപ്പില്ലാത്ത വരണ്ട മലകളാല്‍ ചുറ്റപ്പെട്ട്, സമുദ്രനിരപ്പില്‍നിന്ന് 400 മീറ്റര്‍ താഴെയായാണ് ചാവുകടലിന്റെ സ്ഥാനം. ഈ തടാകത്തിലെ വെള്ളത്തില്‍ കാത്സ്യം, മഗ്നീഷ്യം, ബ്രോമൈഡ്, സോഡിയം, പൊട്ടാസ്യം മുതലായ 21 ഇനം ധാതുലവണങ്ങളുടെ സാന്നിധ്യമുണ്ട്. മാത്രമല്ല, സാധാരണ സമുദ്രജലത്തെക്കാള്‍ ഏകദേശം പത്തുമടങ്ങു കൂടുതലാണ് ഇതിലുള്ള ഉപ്പിന്റെ അളവ്. ഇക്കാരണങ്ങളാല്‍ ജലജീവികള്‍ക്കോ ജലസസ്യങ്ങള്‍ക്കോ വളരാന്‍ അനുയോജ്യമായ ആവാസവ്യവസ്ഥ ചാവുകടലില്‍ ഇല്ല. സാന്ദ്രതകൂടിയ വെള്ളമായതിനാല്‍ മനുഷ്യര്‍ക്കു ചാവുകടലില്‍ മുങ്ങിപ്പോകാതെ കിടക്കാന്‍ കഴിയും.
ചാവുകടലിനുചുറ്റും മരുഭൂമി ആയതിനാല്‍ ചെടികളില്‍നിന്നുള്ള പൂമ്പൊടിയോ മനുഷ്യവാസം കുറവായതിനാല്‍ അന്തരീക്ഷ മലിനീകരണമോ ഇല്ലാത്തതിനാല്‍ അന്തരീക്ഷവായു ശുദ്ധമാണ്. എല്ലാദിവസവും സൂര്യപ്രകാശവും ലഭിക്കും. മഴ വളരെ കുറവാണ്. (രണ്ടു മുതല്‍ നാല് മില്ലിമീറ്റര്‍ വരെ മാത്രം.) ധാതുലവണങ്ങളുടെ സാന്നിധ്യംമൂലം ചാവുകടലില്‍ കുളിക്കുന്നതും തീരത്തെ ചെളി ശരീരത്തില്‍ പൂശുന്നതും പുരാതനകാലംമുതല്‍ സൗഖ്യദായകമായി കരുതപ്പെട്ടിരുന്നു. ശരീരവേദന, നടുവേദന, ചര്‍മരോഗങ്ങള്‍ എന്നിവയ്ക്കുള്ള സിദ്ധൗഷധമായി അന്നും ഇന്നും ചാവുകടല്‍ സ്നാനവും ചെളിയഭിഷേകവും ഉപയോഗിക്കുന്നുണ്ട്. വലിയ ഹേറോദ് രാജാവ് (ബി.സി. 37എ.ഡി. 4) ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍, ചാവുകടലിനടുത്തുള്ള ജെറീക്കോയില്‍ ഒരു കൊട്ടാരംതന്നെ പണികഴിപ്പിക്കുകയുണ്ടായി. ചാവുകടല്‍ തീരത്തെ ആദ്യത്തെ റിസോര്‍ട്ട് ആയിരിക്കണം അത്.
രോഗങ്ങള്‍ക്കുള്ള ഔഷധം
ചാവുകടല്‍ തീരത്തെ ചെളി സോറിയാസിസ് രോഗമുള്ള ഭാഗത്തു പുരട്ടുന്നത് രോഗശാന്തി നല്‍കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിുണ്ട്. ചര്‍മം എപ്പോഴും ഈര്‍പ്പരഹിതമായി അനുഭവപ്പെടുന്നവര്‍ക്ക് ചാവുകടല്‍ത്തീരത്തെ ചെളി ഗുണകരമാണ്. ചര്‍മത്തിലെ മാലിന്യങ്ങളും മൃതകോശങ്ങളും നീക്കംചെയ്യാന്‍ ഈ ചെളി ദേഹമാസകലം പുരട്ടാവുന്നതാണ്. പ്രകൃതിചികിത്സയില്‍ മണ്ണിനുള്ള സ്ഥാനം ചാവുകടല്തീരത്തും അംഗീകരിച്ചിരിക്കുകയാണ്.
വാതസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും ചാവുകടല്‍തീരത്തെ ചെളിസ്നാനം ഗുണകരമാണ്. ചെറുതായി ചൂടാക്കിയ മണ്പാക്കറ്റുകള്കൊണ്ട് വാതമുള്ള ഭാഗത്ത് 20 മിനിറ്റോളം കിഴി കുത്തുന്നത് ഉപകാരപ്രദമായി കണ്ടിട്ടുണ്ട്. ദിവസത്തില്‍ ഒരു പ്രാവശ്യം രണ്ടാഴ്ചക്കാലം ഈ ചികിത്സാരീതി തുടരണം. മുന്‍പറഞ്ഞതുപോലെ ചൂടാക്കിയ ചെളികൊണ്ടുള്ള കിഴി പുറംവേദന ശമിപ്പിക്കുമെന്നും അവകാശവാദമുണ്ട്.
മുഖക്കുരുവിനും ഫലപ്രദമായ ചികിത്സയായി ചാവുകടല്‍തീരത്തെ ചെളി ഉപയോഗപ്പെടുന്നുണ്ട്. മനുഷ്യചര്‍മത്തില്‍ വസിക്കുന്ന ഉപദ്രവകാരികളായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഈ ചെളിക്കു കെല്പുണ്ട്. ചെളികൊണ്ടു മുഖംപൊത്തി, ശരീരം മുഴുവന്‍ ചെൡഅഭിഷിക്തരായി വിശ്രമിക്കുന്ന അനേകം ആളുകളെ തീരങ്ങളിലും ഹോല് മുറ്റങ്ങളിലും കാണാം. ചാവുകടലില്‍നിന്നുള്ള ലവണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്രീമുകളും ലേപനങ്ങളും ധാരാളമുണ്ട്. അവയുടെ ഉല്പാദനവും വിപണനവും വലിയ വ്യാപാരമായി വളര്‍ന്നിട്ടുണ്ട്.
ചാവുകടല്‍ത്തീരത്തെ ചെളി ദേഹത്തു പുരട്ടാന്‍ മാത്രമേ ഉപയോഗിക്കാവൂ. ലോഹാംശമുള്ളതുകൊണ്ട് അകത്തുചെന്നാല്‍ അപകടമാണ്. മാത്രമല്ല, നിക്കല്‍, ക്രോമിയം എന്നിവയോട് അലര്‍ജിയുള്ളവര്‍ ദേഹത്തു പുരട്ടുന്നതും നല്ലതല്ല.
ഇപ്പോള്‍ കേരളത്തില്‍നിന്നു ധാരാളം ആളുകള്‍ ഇസ്രയേലില്‍ തീര്‍ഥാടനത്തിനും കാര്‍ഷിക, വ്യാവസായിക ആവശ്യങ്ങള്‍ക്കും പോകാറുണ്ട്. ജോര്ദാനില്നിന്നോ ഇസ്രയേലില്നിന്നോ ചാവുകടലിന്റെ തീരത്തേക്കു പോകാം. ഇരുവശത്തുമായി അനേകം ബീച്ചുകളുണ്ട്; ഓരോ ബീച്ചിലും നിരവധി ഹോട്ടലുകളും. ചാവുകടല്‍ തീരത്തേക്ക് ജെറൂസലമില്നിന്ന് 50 കിലോമീറ്ററും ജെറീക്കോയില്‍നിന്ന് 20 കിലോമീറ്ററും അാനില്നിന്ന് 60 കിലോമീറ്ററുമാണു ദൂരം.
ജെറി ജോര്‍ജ്
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
മികച്ച വരുമാനത്തിന് നല്ല തൈകള്‍
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിക്കുവേണ്ടി കൃഷി ചെയ്യണമെന്ന ആഗ്രഹം പൊതുവിലുണ്ടായിട്ടുണ്ട്. വ്യാവസായികമായി കൃഷിചെയ്യുന്നവ
ഡയറി ഫാം തുടങ്ങിക്കോളൂ, പക്ഷെ ഇവ ശ്രദ്ധിക്കാം
ഒന്നും രണ്ടും പശുക്കളെ പറമ്പിലും തൊഴുത്തിലും മാറിക്കെട്ടി വളര്‍ത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് ഒത്തിരി മാറിയിന്ന് പശു
സംരംഭസാധ്യത തുറന്ന് തേന്‍ ശര്‍ക്കര
കോവിഡ്കാലത്ത് സംരംഭസാധ്യത തുറക്കുന്നൊരു ഉത്പന്നമാണ് 'തേന്‍ ശര്‍ക്കര'. രാസപദാര്‍ഥങ്ങളുപയോഗിക്കാതെ ആറുമാസം വരെ സൂക്ഷിക്കാമ
സുഗീഷൊരു മാതൃകയാണ് കോവിഡ് അതിജീവനത്തിന്റെ
കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ ജോലിപോകാറായപ്പോഴാണു പലരും കാര്‍ഷികമേഖലയിലേക്കു തിരിയുന്നത്. എന്നാല്‍ ബാങ്കിലെ ജോലിക്കൊപ്
മാറണം ലൈസന്‍സ് രാജ് മുന്നേറണം സംരംഭകത്വം
കാര്‍ഷിക സംരംഭം തുടങ്ങാന്‍ വാക്കാല്‍ വലിയ പ്രോത്സാഹനമാണ് സര്‍ക്കാരുകള്‍ നല്‍കുന്നത്. എന്നാല്‍ 'അണ്ടിയോടടുക്കുമ്പോഴേ മാങ
ഏലം: കൂടുതല്‍ വിളവിനും വളര്‍ച്ചയ്ക്കും
ഏലം ചെടികള്‍ നന്നായി വളരാനും കൂടുതല്‍ കായകള്‍ ഉണ്ടാകാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടികള്‍ക്ക് 45- 65 ശതമാന
കശുമാവ്: വീട്ടുകാരിയായ ദത്തുപുത്രി
വടക്കുകിഴക്കന്‍ ബ്രസീലില്‍നിന്ന് ഇന്ത്യ കണ്ടെടുത്ത ദത്തുപുത്രിയാണ് കശുമാവ്. ഈ ദത്തുപുത്രി ഇന്ത്യയിലെ കൃഷിയിടങ്ങള്‍ കീഴടക
എസ്എഫ്റ്റിഎസ് വൈറസ് വളര്‍ത്തുമൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക്
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്ന് ഒന്നിനു പിറകേ ഒന്നായി പുതിയ വൈറസുകള്‍ വ്യാപിക്കുന്നു. കൊറോണ, ഹാന്റാ, എച്ച
കൃഷീവലന്മാരും കൃഷിചെയ്തു വലയുന്നവരും
കര്‍ഷകനെ 'കൃഷീവലന്' എന്നു വിളിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. കൃഷി ഉപജീവനമാക്കിയവന്‍ എന്നര്‍ഥം. എന്നാലിന്ന് സര്‍ക്കാര്‍
ബിഗോണിയ, നിന് സൗന്ദര്യത്തില്‍ ഞാന്‍...
വൈവിധ്യമേറിയ ഇലകളുടെ മനോഹാരിതകൊണ്ടും നിറമാര്‍ന്ന പൂക്കളുടെ സൗന്ദര്യം കൊണ്ടും ആരെയും ആകര്‍ഷിക്കുന്നൊരു ഉദ്യാന സസ്യമാണ് ബി
Latest News
കോവിഡ് ബാധിച്ച് മലയാളി ജിദ്ദയിൽ മരിച്ചു
കെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് കെ. സുധാകരൻ
ജീവനൊടുക്കുന്ന കർഷകർ മാനസിക പ്രശ്നമുള്ളവർ: കർണാടക കൃഷി മന്ത്രി
ആസാമിൽ മഹാസഖ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
കടന്നുപിടിച്ചെന്ന് യുവതിയുടെ പരാതി; എസ്ഐക്കെതിരേ കേസ്
Latest News
കോവിഡ് ബാധിച്ച് മലയാളി ജിദ്ദയിൽ മരിച്ചു
കെപിസിസി അധ്യക്ഷനാകാൻ താത്പര്യമുണ്ടെന്ന് കെ. സുധാകരൻ
ജീവനൊടുക്കുന്ന കർഷകർ മാനസിക പ്രശ്നമുള്ളവർ: കർണാടക കൃഷി മന്ത്രി
ആസാമിൽ മഹാസഖ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
കടന്നുപിടിച്ചെന്ന് യുവതിയുടെ പരാതി; എസ്ഐക്കെതിരേ കേസ്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top