Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ആഹാരത്തിനും ആദായത്തിനും ആനന്ദ...
മലങ്കര ജലാശയത്തിന് അഴക് പകരു...
മികച്ച ആദായമുണ്ടാക്കാൻ കുരുമു...
എളുപ്പമാണ് ചെറുതേനീച്ച വളർത്ത...
തേനീച്ച വളർത്തിയാൽ സ്ട്രേബറി സ...
അലങ്കാരത്തിനും ഔഷധത്തിനും ലെമ...
കുമരകത്ത് വിളഞ്ഞ മുന്തിരിക്ക് ത...
ഗൾഫിൽ നിന്നെത്തിയ ശ്യാമിന്റെ തണ്ണിമത്തൻ...
തിരിച്ചുവരവിന്റെ പാതയിൽ ചുണ്ട...
Previous
Next
Karshakan
കാലം കഴിഞ്ഞ കച്ചിത്തുറു
പാടത്തു കൊയ്ത്തു കഴിഞ്ഞ് അടുത്ത ഒരു വര്‍ഷത്തെ ആഹാരത്തിനുള്ള നെല്ലും പിന്നെ കന്നുകാലികള്‍ക്കുള്ള കച്ചിയുമായിട്ടാവും കളം പിരിഞ്ഞ് ഉടമ വീട്ടിലെത്തുന്നത്. നെല്ല് അറപ്പുരയിലും കച്ചി തുറുവിലുമാണു സൂക്ഷിക്കുന്നത്. അരിവാള്‍ കൊയ്ത്തിനുശേഷം മെതിച്ചു കൂട്ടുന്ന വൈക്കോല്‍ പാടത്തെ തീ വെയിലില്‍ രണ്ടും മൂന്നും ദിവസം ഉണക്കിയ ശേഷമാണ് വീടുകളിലെത്തിക്കുന്നത്.
കുട്ടനാടന്‍ പ്രദേശങ്ങളില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളിലാണു കച്ചി കയറ്റിക്കൊണ്ടുവന്നിരുന്നത്. വള്ളം അടുപ്പിച്ച് കച്ചി വാരിയിറക്കുന്നത് ആഘോഷമായിട്ടായിരുന്നു. മിക്കവാറും രാത്രി കാലങ്ങളിലാണ് കച്ചി ഇറക്കുന്നത്. അടുത്ത പകലില്‍ ഒന്നുകൂടി ഇളക്കി ഉണക്കി കൂനകൂട്ടി വയ്ക്കുന്ന കച്ചി അന്നു രാത്രിയോ പിറ്റേന്നോ തുറുവില്‍ കയറ്റും. തുറു ഇടീല് ഒരാഘോഷമാണ്. മൂപ്പന്റെ നേതൃത്വത്തില്‍ എട്ടു പത്തു പേര് ചേര്‍ന്നാണു തുറു ഇടുന്നത്.
മഴക്കാലത്തു പെട്ടെന്നു വെള്ളം കയറാത്ത പൊക്കമുള്ള പുരയിട ങ്ങളിലോ ചിറകളിലോ ആണ് സാധാരണ തുറു ഇടുന്നത്. തെങ്ങുകള്‍ മുറിച്ചെടുത്തോ വണ്ണമുള്ള കമുകോ രണ്ടും മൂന്നും മുളകള്‍ ചേര്‍ത്തു കെട്ടിയോ ആണു തുറുവിന്റെ കാല് ഒരുക്കുന്നത്. ചിലപ്പോള്‍ വളവില്ലാത്ത പാഴ്മരങ്ങളിലും കായ്ക്കാത്ത തെങ്ങു കളിലും തുറു ഇടാറുണ്ട്.
തുറുവിനു കാല് ഉറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ചുറ്റും ചതുരത്തില്‍ നാല് കുറ്റികള്‍ നാട്ടി പടങ്ങുണണ്ടാക്കും. ഏകദേശം മൂന്ന് മുതല്‍ നാല് വരെ അടി പൊക്കമുണ്ടാകും. പടങ്ങില്‍ വൈക്കോല്‍ ഇട്ട് ഉറപ്പിച്ചാണ് തുറു മേലോട്ട് ഉയര്‍ത്തുന്നത്. കൈവണ്ണത്തില്‍ വൈക്കോലില്‍ തന്നെ പിരിച്ചെടുക്കുന്ന തിരി കൊണ്ട് തുറുവും കാലുമായി ഇടയ്ക്കിടെ ബന്ധിക്കുകയും ചെയ്യും.
പടങ്ങിനൊപ്പം വലുപ്പത്തില്‍ കച്ചിയിട്ടു കയറുന്ന തുറു മുകളിലോട്ട് വരുന്നതോടെ വിസ്താരം കൂടും. നിശ്ചിത ഉയരത്തില്‍ എത്തിക്കഴിഞ്ഞാല്‍ വിസ്താരം കുറച്ചു തുടങ്ങും. അങ്ങനെ ഏറ്റവും മുകളില്‍ എത്തുമ്പോള്‍ തുറു കാലിനോട് ചേര്‍ന്നു നില്ക്കും. തുറുവിന്റെ വലുപ്പമനുസരിച്ച് രണ്ടിലേറെ ആളുകള്‍ കയറി നിന്നാണ് തുറുവില്‍ കച്ചി തളിച്ചു കയറുന്നത്.
എന്നാല്‍, ഏറ്റവും മുകളില്‍ എത്തുമ്പോള്‍ ഒരാള്‍ക്ക് മാത്രം നില്‍ക്കാനുള്ള സ്ഥലമേ ഉണ്ടാവൂ. അതു മിക്കവാറും മൂപ്പനായിരിക്കുകയും ചെയ്യും. തുറുവിന്റെ കാലില്‍ ചേര്‍ത്ത് വൈക്കോല്‍ വിതറി ഏണിയിലൂടെ നിലത്തത്തേക്ക് ഇറങ്ങുന്ന മൂപ്പന്റെ കരവിരുതും നിശ്ചയവും ആരിലും അതിശയം ജനിപ്പിക്കും. അടുത്ത ഒരു വര്‍ഷത്തേക്ക് കന്നുകാലികള്‍ക്കു വേണ്ട വൈക്കോലാണ് ഇങ്ങനെ തുറുവായി സൂക്ഷിക്കുന്നത്.
സാധാരണ വെള്ളപ്പൊക്കം തുറുവിന്റെ പടങ്ങിനു മുകളില്‍ എത്താറില്ല. അതുകൊണ്ട് കച്ചി സുരക്ഷിതമായിരിക്കും. താഴത്ത് നിന്നാണു കച്ചി വലിച്ചെടുത്തു കന്നുകാലിക്ക് കൊടുക്കുന്നത്. താഴത്തെ വൈക്കോല്‍ തീരുന്ന മുറക്ക് മുകളില്‍ നിന്ന് കച്ചി താഴേക്കു വന്നുകൊണ്ടിരിക്കും.
തിരിയുടെ ബലത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്. തുറുവ് ഇടാന്‍ അറിയാവുന്നവര്‍ ഇട്ടാലെ ഇങ്ങനെ കൃത്യമായി കച്ചി ഇറങ്ങി വരികയുള്ളൂ. അല്ലാത്തവര്‍ തുറുവ് ഇട്ടാല്‍ ആണ്ടു വട്ടത്തിന്റെ പകുതി പോലും അതു നില്‍ക്കില്ല.
മിക്കവാറും വേനല്‍ക്കാലത്താണ് തുറു ഇടുന്നത്. അതുകൊണ്ട് കുട്ടികളും തുറു ഇടീലില് അണി ചേരും. വൈക്കോല്‍ വാരി കൂട്ടാനും, അതു കൊളുത്തില്‍ കെട്ടി മുകളിലെത്താനും അവര്‍ മുന്നിലുണ്ടാകും. തുറുവിന് കാലിനു സമീപത്തെ ഉയര്‍ന്ന മരത്തില്‍ നീളമുള്ള കമ്പ് കെട്ടിയാണ് കൊളുത്ത് ഉണ്ടാക്കുന്നത്. കമ്പിന്റെ ഒരറ്റത്ത് നീളമുള്ള കയറുണ്ടാകും.
മറുവശത്ത് കച്ചിക്കെട്ട് കൊളുത്താനുള്ള കൊളുത്തും. കൊളുത്തില്‍ കച്ചിക്കെട്ട് വച്ചുകഴിഞ്ഞാല്‍, മറുവശത്തെ കയര്‍ വലിച്ചു കച്ചി തുറവിലെത്തിക്കുന്നതാണ് രീതി.
വീട്ടിലെ കന്നുകാലികളുടെ എണ്ണം അനുസരിച്ച് തുറുവിന്റെ വലുപ്പവും ചിലപ്പോള്‍ എണ്ണവും കൂടും. തുറുവ് ഇടുന്ന ദിവസം ആഘോഷമായ സദ്യ ഉണ്ടാകും. തുറു ഇടാന്‍ വരുന്ന മൂപ്പനു പ്രത്യേക പാരിദോഷികങ്ങളും കൂടുതല്‍ പണവും സമ്മാനമായി നല്‍കാറുണ്ട്. തുറു ഇട്ടു കഴിഞ്ഞാല്‍ കോഴിയും മറ്റ് പക്ഷികളും കയറി ചികയാതിരിക്കാന് നീളമുള്ള തെങ്ങോല തുറുവിന് കാലില്‍ നിന്ന് കെട്ടിത്തൂക്കിയിടുക പതിവാണ്.
അക്കാലമൊക്കെ പോയി മറഞ്ഞു. ഇന്ന് അരിവാള്‍ കൊയ്ത്തുമില്ല. ആളനക്കമുള്ള മെതിക്കളങ്ങളുമില്ല. എല്ലാം യന്ത്രമയം. പാടങ്ങളില്‍ കൊയ്ത്തുപാട്ടിനു പകരം യന്ത്രങ്ങളുടെ മുരള്‍ച്ച മാത്രം. പുറത്തിറിങ്ങാതെ കൂടുകളില്‍ ഒതുങ്ങുന്ന കന്നുകാലികള്‍ തിന്നുന്നത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വൈക്കോല്‍ തിരികളും. ഫോണ്‍: 9447505677
ആന്റണി ആറില്‍ചിറ
ആഹാരത്തിനും ആദായത്തിനും ആനന്ദത്തിനും മത്സ്യകൃഷി
ജലകൃഷികളിൽ ഏറെ പ്രധാനപ്പെട്ടതാണു മത്സ്യകൃഷി. നല്ലയിനം മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ തെരഞ്ഞെടുത
മലങ്കര ജലാശയത്തിന് അഴക് പകരും ഫലവൃക്ഷത്തോട്ടം
ജലസമൃദ്ധവും പ്രകൃതി രമണീയവുമായ മലങ്കര ജലാശയത്തിന് അഴക് കൂട്ടുന്ന ഫലവൃക്ഷത്തോട്ടം കണ്ണിന
മികച്ച ആദായമുണ്ടാക്കാൻ കുരുമുളക് സംസ്കരിക്കാം
ശാസ്ത്രീയമായ സംസ്കരണ മാർഗങ്ങളിലൂടെയും ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിലൂടെയും കരുമുളകി
എളുപ്പമാണ് ചെറുതേനീച്ച വളർത്തൽ
പ്രായഭേദമേന്യേ തുച്ഛമായ മുതൽ മുടക്കിൽ ആർക്കും ആദായകരമായി ചെയ്യാവുന്ന ഒരു കൃഷിയാണു ചെറുതേനീ
തേനീച്ച വളർത്തിയാൽ സ്ട്രേബറി സമൃദ്ധി
ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വട്ടവട, മൂന്നാർ മലമടക്കുകളിൽ ഇതു സ്ട്രോബറി കാലം. തോട്ടങ്ങളിൽ
അലങ്കാരത്തിനും ഔഷധത്തിനും ലെമൺ വെെൻ
ഉത്തരവാദിത്വ ടുറിസം മിഷന്റെ അഗ്രിടൂറിസം ശൃംഖലയിൽ ഉൾപ്പെട്ട ഏറണാകുളം ജില്ലയിലെ കോടനാട് തേ
കുമരകത്ത് വിളഞ്ഞ മുന്തിരിക്ക് തേൻമധുരം
കായൽ ടൂറിസത്തിനു പ്രസിദ്ധമായ കോട്ടയം ജില്ലയിലെ കുമരകത്ത് പലയിടങ്ങളിലും മുന്തിരി കൃഷി ചെയ്യ
ഗൾഫിൽ നിന്നെത്തിയ ശ്യാമിന്റെ തണ്ണിമത്തൻ കൃഷി
വേനൽച്ചൂടിൽ ഉന്മേഷം പകരുന്ന തണ്ണിമത്തൻ കൃഷിയിലൂടെ പേരെടുത്ത ജൈവകർഷകനാണ് ഇരിങ്ങാലക്കുട വ
തിരിച്ചുവരവിന്റെ പാതയിൽ ചുണ്ടില്ലാക്കണ്ണൻ
കേരളത്തിൽ ഒരുകാലത്ത് ഒട്ടു മിക്ക പുരയിടങ്ങളിലും ധാരാളമായി കണ്ടുവന്നിരുന്ന ഒരു നാടൻ വാഴയിന
കൊതിയൂറും വാഴപ്പഴങ്ങൾ
കേരളത്തിലെ പഴവർഗ വിളകളിൽ പ്രഥമസ്ഥാനം വാഴപ്പഴങ്ങൾക്കാണ്. മലനാട്ടിലും ഇടനാട്ടിലും തീരദേശ
വിത്ത് മുതൽ വിപണി വരെ; മണ്ണിൽ ചുവടുറപ്പിച്ച് ഡാർവിൻ
കൃഷി പലർക്കും ജീവനോപാധി മാത്രമാണ്. എവിടുന്നെങ്കിലും കിട്ടുന്ന വിത്ത് നട്ടു നനച്ച്, വിളവെടുത്ത
പൊടിവിതയ്ക്ക് നിലമൊരുക്കാം ഇഞ്ചിയും മഞ്ഞളും നടാം
പൊടിവിതയും പറിച്ചു നടീലും വിരിപ്പുകൃഷിയിൽ ചെയ്യുന്നുണ്ട്. പൊടിവിതയ്ക്ക് ആദ്യമഴ ലഭിക്കുന്നത
കുന്നിൻ മുകളിൽ പശുക്കൾക്കു സുഖവാസം; ക്ഷീരരംഗത്ത് കൊടി പാറിച്ച് തങ്കച്ചൻ
കഠിനാധ്വാനത്തിനു തയാറുള്ള ആർക്കും മാതൃ കയാക്കാവുന്ന ക്ഷീരകർഷകനാണു കോട്ടയം ജില്ലയിലെ പെരുവ
ഡയറി ഫാമുകൾ ആരംഭിക്കുന്പോൾ...
ഡയറി ഫാമുകൾ ആരംഭിക്കുന്പോൾ വളർത്താവുന്ന എണ്ണം അഥവാ ഫാമിന്റെ വലിപ്പം ശ്രദ്ധാപൂർവം തീരുമാനി
മൂന്നരയേക്കറിൽ എസക്കിയേലിന്റെ ഏദൻതോട്ടം
ഒരു ദിവസം എറണാകുളം ജില്ലയിലെ ചോറ്റാനിക്കര കണയന്നൂർ ഐക്കരവേലിൽ വീട്ടിലെ റബർ മരങ്ങളെല്ലാം
വില കൊടുത്തു വാങ്ങില്ല വിത്തും വളവും
കൃഷിയിലൂടെ പണം ഉണ്ടാക്കാനല്ല അറിവുണ്ടാക്കാ നാണു ശ്രമിക്കേണ്ടത്. കൃഷിയിൽ അറിവുണ്ടായാൽ ആരോഗ്യ
മുൾക്കിഴങ്ങിന് ബംബർ വിളവ് ഒരു മൂട്ടിൽ 125 കിലോ
കുംഭത്തിൽ നട്ടാൽ കുടംപോലെ വരും എന്ന നാട്ടുചൊല്ല് താൻ നട്ട മുൾക്കിഴങ്ങ് വിളവെടുത്തപ്പോൾ മുൻ
വില്ലനാകും വില്ലുവാതം
മനുഷ്യനടക്കമുള്ള സസ്തനികളിൽ കാണപ്പെടുന്ന മാരകമായ ബാക്ടീരിയൽ രോഗമാണു ടെറ്റനസ് അഥവാ വില്‍
അകിടുനീര് തടയാൻ ചില പൊടിക്കെെകൾ
കറവപ്പശുക്കളിൽ പ്രസവത്തിനു തൊട്ടുമുന്‍പും പ്രവസത്തോടനു ബന്ധിച്ചും കാണുന്ന പ്രശ്നങ്ങളിൽ പ്രധ
ചാക്കുകളിൽ മണ്ണ് നിറച്ചു പാടവരന്പിൽ കുക്കുംബർ; ജോബിക്ക് കൃഷി പരീക്ഷണവും
ചാക്കുകളിൽ മണ്ണ് നിറച്ചു പാടവരന്പിൽ കുക്കുംബർ വിളയിച്ചു കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുക
ആഹാരത്തിനും ആദായത്തിനും ആനന്ദത്തിനും മത്സ്യകൃഷി
ജലകൃഷികളിൽ ഏറെ പ്രധാനപ്പെട്ടതാണു മത്സ്യകൃഷി. നല്ലയിനം മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ തെരഞ്ഞെടുത
മലങ്കര ജലാശയത്തിന് അഴക് പകരും ഫലവൃക്ഷത്തോട്ടം
ജലസമൃദ്ധവും പ്രകൃതി രമണീയവുമായ മലങ്കര ജലാശയത്തിന് അഴക് കൂട്ടുന്ന ഫലവൃക്ഷത്തോട്ടം കണ്ണിന
മികച്ച ആദായമുണ്ടാക്കാൻ കുരുമുളക് സംസ്കരിക്കാം
ശാസ്ത്രീയമായ സംസ്കരണ മാർഗങ്ങളിലൂടെയും ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിലൂടെയും കരുമുളകി
എളുപ്പമാണ് ചെറുതേനീച്ച വളർത്തൽ
പ്രായഭേദമേന്യേ തുച്ഛമായ മുതൽ മുടക്കിൽ ആർക്കും ആദായകരമായി ചെയ്യാവുന്ന ഒരു കൃഷിയാണു ചെറുതേനീ
തേനീച്ച വളർത്തിയാൽ സ്ട്രേബറി സമൃദ്ധി
ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വട്ടവട, മൂന്നാർ മലമടക്കുകളിൽ ഇതു സ്ട്രോബറി കാലം. തോട്ടങ്ങളിൽ
അലങ്കാരത്തിനും ഔഷധത്തിനും ലെമൺ വെെൻ
ഉത്തരവാദിത്വ ടുറിസം മിഷന്റെ അഗ്രിടൂറിസം ശൃംഖലയിൽ ഉൾപ്പെട്ട ഏറണാകുളം ജില്ലയിലെ കോടനാട് തേ
കുമരകത്ത് വിളഞ്ഞ മുന്തിരിക്ക് തേൻമധുരം
കായൽ ടൂറിസത്തിനു പ്രസിദ്ധമായ കോട്ടയം ജില്ലയിലെ കുമരകത്ത് പലയിടങ്ങളിലും മുന്തിരി കൃഷി ചെയ്യ
ഗൾഫിൽ നിന്നെത്തിയ ശ്യാമിന്റെ തണ്ണിമത്തൻ കൃഷി
വേനൽച്ചൂടിൽ ഉന്മേഷം പകരുന്ന തണ്ണിമത്തൻ കൃഷിയിലൂടെ പേരെടുത്ത ജൈവകർഷകനാണ് ഇരിങ്ങാലക്കുട വ
തിരിച്ചുവരവിന്റെ പാതയിൽ ചുണ്ടില്ലാക്കണ്ണൻ
കേരളത്തിൽ ഒരുകാലത്ത് ഒട്ടു മിക്ക പുരയിടങ്ങളിലും ധാരാളമായി കണ്ടുവന്നിരുന്ന ഒരു നാടൻ വാഴയിന
കൊതിയൂറും വാഴപ്പഴങ്ങൾ
കേരളത്തിലെ പഴവർഗ വിളകളിൽ പ്രഥമസ്ഥാനം വാഴപ്പഴങ്ങൾക്കാണ്. മലനാട്ടിലും ഇടനാട്ടിലും തീരദേശ
വിത്ത് മുതൽ വിപണി വരെ; മണ്ണിൽ ചുവടുറപ്പിച്ച് ഡാർവിൻ
കൃഷി പലർക്കും ജീവനോപാധി മാത്രമാണ്. എവിടുന്നെങ്കിലും കിട്ടുന്ന വിത്ത് നട്ടു നനച്ച്, വിളവെടുത്ത
പൊടിവിതയ്ക്ക് നിലമൊരുക്കാം ഇഞ്ചിയും മഞ്ഞളും നടാം
പൊടിവിതയും പറിച്ചു നടീലും വിരിപ്പുകൃഷിയിൽ ചെയ്യുന്നുണ്ട്. പൊടിവിതയ്ക്ക് ആദ്യമഴ ലഭിക്കുന്നത
കുന്നിൻ മുകളിൽ പശുക്കൾക്കു സുഖവാസം; ക്ഷീരരംഗത്ത് കൊടി പാറിച്ച് തങ്കച്ചൻ
കഠിനാധ്വാനത്തിനു തയാറുള്ള ആർക്കും മാതൃ കയാക്കാവുന്ന ക്ഷീരകർഷകനാണു കോട്ടയം ജില്ലയിലെ പെരുവ
ഡയറി ഫാമുകൾ ആരംഭിക്കുന്പോൾ...
ഡയറി ഫാമുകൾ ആരംഭിക്കുന്പോൾ വളർത്താവുന്ന എണ്ണം അഥവാ ഫാമിന്റെ വലിപ്പം ശ്രദ്ധാപൂർവം തീരുമാനി
മൂന്നരയേക്കറിൽ എസക്കിയേലിന്റെ ഏദൻതോട്ടം
ഒരു ദിവസം എറണാകുളം ജില്ലയിലെ ചോറ്റാനിക്കര കണയന്നൂർ ഐക്കരവേലിൽ വീട്ടിലെ റബർ മരങ്ങളെല്ലാം
വില കൊടുത്തു വാങ്ങില്ല വിത്തും വളവും
കൃഷിയിലൂടെ പണം ഉണ്ടാക്കാനല്ല അറിവുണ്ടാക്കാ നാണു ശ്രമിക്കേണ്ടത്. കൃഷിയിൽ അറിവുണ്ടായാൽ ആരോഗ്യ
മുൾക്കിഴങ്ങിന് ബംബർ വിളവ് ഒരു മൂട്ടിൽ 125 കിലോ
കുംഭത്തിൽ നട്ടാൽ കുടംപോലെ വരും എന്ന നാട്ടുചൊല്ല് താൻ നട്ട മുൾക്കിഴങ്ങ് വിളവെടുത്തപ്പോൾ മുൻ
വില്ലനാകും വില്ലുവാതം
മനുഷ്യനടക്കമുള്ള സസ്തനികളിൽ കാണപ്പെടുന്ന മാരകമായ ബാക്ടീരിയൽ രോഗമാണു ടെറ്റനസ് അഥവാ വില്‍
അകിടുനീര് തടയാൻ ചില പൊടിക്കെെകൾ
കറവപ്പശുക്കളിൽ പ്രസവത്തിനു തൊട്ടുമുന്‍പും പ്രവസത്തോടനു ബന്ധിച്ചും കാണുന്ന പ്രശ്നങ്ങളിൽ പ്രധ
ചാക്കുകളിൽ മണ്ണ് നിറച്ചു പാടവരന്പിൽ കുക്കുംബർ; ജോബിക്ക് കൃഷി പരീക്ഷണവും
ചാക്കുകളിൽ മണ്ണ് നിറച്ചു പാടവരന്പിൽ കുക്കുംബർ വിളയിച്ചു കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുക
നമുക്കും കൃഷി ചെയ്യാം; കൈപ്പില്ലാ പാവൽ
കേരളത്തിന്റെ കാലാവസ്ഥയിൽ നന്നായി വളരുന്ന, ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞ, ഏറെ രുചികരമായ ഒരു പ
ഈ അഭിഭാഷകന് കൃഷി ജീവനാണ്
അഭിഭാഷക വൃത്തിക്കൊപ്പം കൃഷിയേയും കൂടെക്കൂട്ടിയിരിക്കുയാണ് അഡ്വ.ടോം മാത്യു. ഇടുക്കി ജില്ലയിൽ
പുന്നത്താനം ജാതിക്ക് പറയാൻ മികവുകളേറേ
തൊഴിലാളി ക്ഷാമം രൂക്ഷമായിക്കൊണ്ടി രിക്കുന്ന സാഹചര്യത്തിൽ, അധിക സംരക്ഷണവും പരിചരണവും ആവശ്യ
വിധുവിന്റെ സ്വന്തം പറുദീസ
ആരെയും മോഹിപ്പിക്കുന്ന ഒരു കാർഷിക സ്വർഗമുണ്ട്, കോട്ടയം ജില്ലയിൽ കടുത്തുരുത്തിക്കു സമീപം മുട
ചൊരി മണലിൽ കണിവെള്ളരി വിളവെടുപ്പ്
ആലപ്പുഴയുടെ ചൊരി മണലിൽ ഇനി കണിവെള്ളരിയുടെ വിള വെടുപ്പ് മേളം. മലയാളികളുടെ മനസിലെ വർണക്കെ
ഗാകിന്റെ തണലിൽ ജോജോ
പുരയിടക്കൃഷി എങ്ങനെ ആദായകരമാക്കാമെന്ന ചിന്തയിൽ നടക്കുന്പോഴാണ് യുവകർഷകനായ കാലടി അയ്യംന
ചൂട് കൂടുകയാണ്, സൂക്ഷിക്കണം കന്നുകാലികളെ
അന്തരീക്ഷത്തിലെ ചൂട് കൂടുകയാണ്. ഇതു മൃഗങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നതിനനുസരിച്ചു
വരൾച്ചയെ പ്രതിരോധിക്കാൻ വേറെയും സങ്കേതങ്ങൾ
വരൾച്ചയെ പ്രതിരോധിക്കാൻ സഹായകമായ മറ്റു ചില സങ്കേതങ്ങൾ കൂടിയുണ്ട്. മട്ടുപ്പാവ് കൃഷിക്കും ഇത
നേര്യമംഗലത്ത് പോകാം; നല്ല തെങ്ങിൻ തൈ വാങ്ങാം
എറണാകുളം ജില്ലയിലെ നേര്യമംഗലത്തെ നാളികേര പ്രദർശനത്തോട്ടം കേരകർഷകർക്കു ശാസ്ത്രീയ നാളികേ
സുവർണ സങ്കല്പങ്ങൾക്ക് ചാരുത പകരും വിഷു
മേനിനിറയെ സ്വർണമലരികൾ വാരിച്ചൂടി പ്രകൃതി വീണ്ടും ഒരു വിഷുക്കൈനീട്ടത്തിനു കൂടി കളമൊരുക്കുന
Latest News
"ഇതെന്ത്?; പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിച്ച് ആര്‍ജെഡി
പാർലമെന്റ് ഉദ്ഘാടന ചടങ്ങിനെ ബാധിക്കുന്ന പ്രതിഷേധം അനുവദിക്കില്ല: ഡൽഹി കമ്മീഷണർ
കണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റിൽ വന്‍ തീപിടിത്തം
ഓടിക്കളിച്ച് അരിക്കൊമ്പൻ..! വനംവകുപ്പ് ദൗത്യം നീണ്ടേക്കും
നൈജീരിയന്‍ നാവികസേന തടവിലാക്കിയ എണ്ണക്കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം
Latest News
"ഇതെന്ത്?; പുതിയ പാര്‍ലമെന്റ് മന്ദിരത്തെ ശവപ്പെട്ടിയോട് ഉപമിച്ച് ആര്‍ജെഡി
പാർലമെന്റ് ഉദ്ഘാടന ചടങ്ങിനെ ബാധിക്കുന്ന പ്രതിഷേധം അനുവദിക്കില്ല: ഡൽഹി കമ്മീഷണർ
കണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റിൽ വന്‍ തീപിടിത്തം
ഓടിക്കളിച്ച് അരിക്കൊമ്പൻ..! വനംവകുപ്പ് ദൗത്യം നീണ്ടേക്കും
നൈജീരിയന്‍ നാവികസേന തടവിലാക്കിയ എണ്ണക്കപ്പല്‍ ജീവനക്കാര്‍ക്ക് മോചനം
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top