Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
ഏലത്തിന്റെ നാട്ടില്‍ കണ്ണീര് മഴ
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
തള്ളിക്കളയണ്ട; ആവശ്യമുണ്ട് പോള
ഫാം സ്കൂളും സംയോജിത കൃഷിയും പിന്നെ സജിത...
മനംമയക്കും അമരാന്തസ്
പ്രളയവും സ്ട്രോക്കും പ്രശ്നമാക്കിയില്...
Previous
Next
Karshakan
ചെള്ളുപനി പ്രശ്നമാണ് ജാഗ്രതൈ...
ലോകത്തിലെ ഏറ്റവും പഴകിയതും എന്നാല്‍ പലപ്പോഴും അവഗണിക്ക പ്പെടുന്നതുമായ ജന്തുജന്യ രോഗങ്ങളിലൊന്നാണു സ്ക്രബ് ടൈഫസ് അഥവാ ചെള്ളുപനി. 1899- ല്‍ ജപ്പാനിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം ലോകമഹായുദ്ധകാലത്ത് കിഴക്കന്‍ സൈനികരില്‍ രോഗം ഭയാനകമായി പടര്‍ന്നു.
ഒരു കാലത്ത് സുത്സുഗാമുഷി ട്രയാംഗിളില്‍ മാത്രം കാണപ്പെട്ടിരുന്ന ലെപ്റ്റോ ട്രോംബിഡിയം വിഭാഗത്തില്‍പ്പെടുന്ന ചെള്ളുകളുടെ ലാര്‍വകള്‍ വഴിയാണു രോഗം മനുഷ്യരിലെത്തിയത്. 1980 മുതല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്കു വ്യാപിച്ചു തുടങ്ങി.
1955 ലെ ഇന്ത്യ-പാക് യുദ്ധത്തിലും, പിന്നീട് 1990 കളിലുമൊക്കെ രോഗം ഇന്ത്യയിലും വേരുറപ്പിച്ചു. 2021-ല്‍ ഏകദേശം 438 സ്ക്രബ് ടൈഫസ് രോഗബാധ കേരളത്തിലും സ്ഥിരീകരിക്കപ്പെട്ടു. ഇതില്‍ 6 പേര് മരിക്കുകയും ചെയ്തു. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ എന്ന സംഘടനയുടെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം ഒരു ദശലക്ഷത്തോളം ആളുകളില്‍ ഈ രോഗം പിടിപെടുന്നുണ്ട്.
രോഗഹേതു
ഓറിയന്‍ഷ്യാ സുത്സുഗാമുഷി എന്ന ബാക്ടീരിയയാണു രോഗകാരണം. 'ചെറുതും അപകടമേറിയതും എന്ന ര്‍ഥം വരുന്ന സുത്സുഗ എന്ന ജാപ്പ നീസ് പദത്തില്‍ നിന്നും, ഷഡ്പദം എന്നര്‍ഥം വരുന്ന മുഷി എന്ന ജാപ്പ നീസ് പദത്തില്‍ നിന്നുമാണ് ബാക്ടീ രിയ്ക്ക് ഈ പേരു ലഭിച്ചത്.
പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ലെപ്റ്റോട്രോബിഡിയം ജനുസിലെ ട്രോബികുലസ് വിഭാഗത്തില്‍പ്പെടുന്ന ലെപ്റ്റോട്രോബിഡിയം ഡീലിയന്സ്, ലെപ്റ്റോട്രോബിഡിയം അകാമുഷി എന്നീയിനം ചെള്ളുകളുടെ ലാര്‍വകള്‍ വഴിയാണ് രോഗം പകരുന്നത്. തിളക്ക മാര്‍ന്നതും ഒരു മില്ലീമീറ്ററില്‍ താഴെ മാത്രം വലുപ്പമുള്ളതുമായ ഇവയെ ചിഗറുകള്‍ എന്നും വിളിക്കുന്നു.
രോഗപ്പകര്‍ച്ച
പ്രധാനമായും എലി, അണ്ണാന്, മുയലുകള്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് രോഗഹേതുവായ ബാക്ടീരിയകള്‍ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഈ രോഗാണു രോഗമുണ്ടാക്കുന്നില്ലെങ്കിലും ഇത്തരം മൃഗങ്ങളുടെ ശരീരത്തില്‍ വസിക്കുന്ന ട്രോബിക്കുലസ് വിഭാഗ ത്തില്‍പ്പെടുന്ന ചെള്ളുകള്‍ കടിക്കുന്ന തിലൂടെ മൃഗങ്ങളില്‍ നിന്നു മനുഷ്യരി ലേക്കു രോഗമെത്തുന്നു. മനുഷ്യരുടെ കോശ ദ്രാവകങ്ങള്‍ ഭക്ഷണമാക്കുന്ന ചിഗറു കള്‍ കടിക്കുന്നതുവഴി അവയുടെ ഉമിനീര് ഗ്രന്ഥിയില്‍ നിന്ന് രോഗാണു മനുഷ്യരില്‍ എത്തുന്നു.
വനനശീകരണം, ദ്രുത ഗതാഗതം, കൃഷിരീതിയിലെ മാറ്റങ്ങള്‍ എന്നി ങ്ങനെ ആസൂത്രിതമല്ലാത്ത വികസന നടപടികള്‍ മൂലം, മുമ്പ് പര്‍വത പ്രദേ ശങ്ങളിലും വനമേഖലയിലെ കുറ്റി ച്ചെടി കളിലും മാത്രം ഒതുങ്ങി നിന്നിരുന്ന ചിഗറുകളുടെ ആവാസ വ്യവസ്ഥ തകിടം മറിയുന്നതിനും അവ കൂടുതല്‍ മേഖലകളിലേക്ക് വ്യാപി ക്കുന്നതിനും കാരണമായി.
ഉഷ്ണ മേഖല കാലാവസ്ഥ രോഗവ്യാ പനത്തിന് അനുയോജ്യവുമായ സാഹചര്യം സൃഷ്ടിക്കുന്നു. ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവ്, ഉയര്‍ന്ന ഈര്‍പ്പം എന്നിവ ചിഗറുകളുടെ നിലനില്പിനും പ്രവര്‍ത്തനത്തിനും അനുകൂല സാഹചര്യമൊരുക്കുന്ന തിനാല്‍ തന്നെ ഏകദേശം 80 ശതമാനം കേസുകളും ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് കണ്ടു വരുന്നത്.
രോഗലക്ഷണങ്ങള്‍
രോഗബാധയുള്ള ചിഗറുകള്‍ കടിച്ച ശേഷം ആറു മുതല്‍ ഇരുപത്തി യൊന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ ണങ്ങള്‍ പ്രകടമാകും. ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന പനി, തലവേദന, ശരീരവേദന, വിശപ്പില്ലായ്മ എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.
കുറ്റിച്ചെടികള്‍ നിറഞ്ഞ ഗ്രാമപ്രദേശങ്ങളില്‍ പാര്‍ക്കുന്നവരുടെയും രോഗ ബാധ സംശയിക്കപ്പെടുന്നവരുടെയും ശരീരം സമഗ്രമായി പരിശോധിച്ചാല്‍ ചിഗറു കളുടെ കടിയേറ്റ ഭാഗത്ത് ചുവന്ന നിറത്തിലുള്ള തിണര്‍പ്പുകളോ, കറുത്ത നിറത്തിലുള്ള വ്രണങ്ങളോ കാണാം. എസ്ചാര്‍ എന്നറിയപ്പെടുന്ന ഈ വ്രണങ്ങള്‍ രോഗത്തിലേക്കു വിരല്‍ ചൂണ്ടുന്നവയാണ്.
എസ്ചാര്‍ ശരീരത്തില്‍ എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാമെ ങ്കിലും, നേര്‍ത്തതും ഈര്‍പ്പം നിലനില് ക്കുന്നതുമായ ചര്മമടക്കു കളിലാണ് (കക്ഷം, കഴുത്ത്, അര ക്കെട്ട്) സാധാര ണയായി കാണപ്പെടുന്നത്. ചില രോഗികളില്‍ ഓക്കാനം, ഛര്‍ദി, വയറിളക്കം എന്നീ രോഗലക്ഷണ ങ്ങളും കാണാറുണ്ട്. രോഗം സങ്കീര് ണമായാല്‍ വൃക്ക, കരള്‍, ഹൃദയം, ശ്വാസകോശം, തലച്ചോറ് എന്നിവയെ ബാധിക്കുകയും മരണം സംഭവി ക്കുകയും ചെയ്യാം.
രോഗനിര്‍ണയം
ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന പനി, ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന എസ്ചാ റുകള്, ചുവന്ന തിണര്‍പ്പുകള്‍ എന്നിവ വിലയിരുത്തിയാണ് രോഗം തിരിച്ച റിയുന്നത്. രോഗമുണ്ടായി 7-10 ദിവസമാകുമ്പോഴേക്കും നടത്തുന്ന ആന്റിബോഡി ടെസ്റ്റുകള്‍ രോഗ നിര്‍ണയത്തിനു സഹായകമാണ്. വീല്‍ ഫെലികിസ് ടെസ്റ്റ്, ഇമ്യൂണോ പെറോക്സിഡേസ് ടെസ്റ്റ്, വെസ്റ്റേണ്‍ ബ്ലോട്ടിംഗ്, എന്‍സൈം ലിങ്കിട് ഇമ്യൂ ണോ സോര്‍ബന്റ് അസേ എന്നീ ടെസ്റ്റുകളും രോഗനിര്‍ണയത്തിനു സഹായകമാണ്.
പോളിമറേസ് ചെയിന്‍ റിയാക്ഷന് എന്ന സാങ്കേതിക വിദ്യയു പയോഗിച്ച് രോഗബാധിതരായ വ്യക്തി കളുടെ ശരീരത്തിലെ എസ്ചാറുകളില് നിന്നും ലസികാഗ്രന്ഥിയില് നിന്നും ശേഖരിക്കുന്ന ബയോപ്സി സാമ്പിളു കളില്‍ നിന്ന് രോഗാണുവിന്റെ ജനിതക പദാര്‍ഥം തിരിച്ചറിയുന്നതിനും കൃത്യത യോടെ രോഗം സ്ഥിരീകരിക്കുന്നതിനും സഹായകമാണ്.
ചികിത്സ
രോഗലക്ഷണങ്ങളുടെ വ്യാപ്തിയും തീവ്രതയുമനുസരിച്ച് ഡോക്സിസൈ ക്ലിന്, ക്ലോറാംഫെനിക്കോള്‍, അസി ത്രോമൈസിന്‍ എന്നീ വിഭാഗങ്ങളില്‍ പ്പെടുന്ന ആന്റിബയോട്ടിക്കുകളാണ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.
പ്രതിരോധം
മനുഷ്യ ആവാസകേന്ദ്രങ്ങളോട് ചേര്‍ന്നുള്ള കുറ്റിക്കാടുകളും കുറ്റി ച്ചെടികളും നീക്കം ചെയ്യുന്നതു പ്രധാനമാണ്. രോഗബാധിത മേഖല കളിലേക്കിറങ്ങുമ്പോള് ശരീരം മൂടുന്ന വസ്ത്രം ധരിക്കുന്നതും ചെള്ളുകളെ പ്രതിരോധിക്കാനുള്ള ലേപനങ്ങള്‍ പുരട്ടുന്നതും നല്ലതാണ്.
വ്യക്തി ശുചിത്വം അത്യാവശ്യമാണ്. യാത്രയ്ക്കു ശേഷം ചെറുചൂടു വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ചു കുളിക്കുകയും വസ്ത്ര ങ്ങള് ചൂടു വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ചു കഴുകുകയും വേണം. വസ്ത്രങ്ങള്‍ കല്ലിലും മണ്ണിലുമിട്ട് ഉണങ്ങരുത്.
ഫോണ്‍: 8606719132
ഡോ. കൃപ റോസ് ജോസ്
വെറ്ററിനറി കോളജ്, മണ്ണുത്തി
ഡോ. കെ. വിജയകുമാര്‍
വെറ്ററിനറി കോളജ്, മണ്ണുത്തി
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
രുചി കൊണ്ടും മനോഹാരിത കൊണ്ടും മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍ സന്ദര്‍ശകരുടെ മനം നിറയ്ക്കുന്നു. മറയൂരിനു സമീപത്തെ തേയിലത്തോട്
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
വെള്ളരി വര്‍ഗത്തില്‍പ്പെട്ട ഒരു ദീര്ഘകാലവിളയാണു കോവല്‍. കോക്സീനിയ ഗ്രാന്‍ഡിസ് എന്നാണ് ശാസ്ത്ര നാമം. രോഗപ്രതിരോധശേഷി വര
ഏലത്തിന്റെ നാട്ടില്‍ കണ്ണീര് മഴ
കാര്‍ഷിക സമ്പന്നതയില്‍ ഊറ്റംകൊണ്ടിരുന്ന ഹൈറേഞ്ചിന്റെ പ്രധാന കാര്‍ഷിക വിഭവമായ ഏലം വല്ലാതെ തളരുന്നു. പച്ചപ്പൊന്നിന്റെ മോടി
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
കണ്ണിലെ ജീവന്റെ സ്പന്ദനമറിയാന്‍ ഡോ. എം.എസ്.ഉണ്ണികൃഷ്ണനു സ്റ്റെതസ്കോപ്പിന്റെ ആവശ്യമില്ല. കൊല്ലം കുണ്ടറ താലൂക്ക് ആശുപത്
സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
പേരു വിളിച്ചാല്‍ ഉടമയുടെ അടുത്ത് ഓടിയെത്തി കൈയിലും മുഖത്തുമൊക്കെ സ്നേഹത്തോടെ തഴുകുന്ന കഴുതകളെ സങ്കല്പിക്കാനാകുമോ?ചുമട്
തള്ളിക്കളയണ്ട; ആവശ്യമുണ്ട് പോള
വയലുകളിലും പുഴകളിലും തിങ്ങി നിറയുന്ന പോളകള്‍ യാത്രാ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും തീ
ഫാം സ്കൂളും സംയോജിത കൃഷിയും പിന്നെ സജിത് മാസ്റ്ററും
സംയോജിത കൃഷിയിലൂടെ വേറിട്ട വിജയഗാഥ എഴുതുകയാണ് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പിനടുത്ത് അടിയറപ്പാറയിലെ സജിത് മാസ്റ്ററും കു
മനംമയക്കും അമരാന്തസ്
പുതുപൂക്കള്‍ നാട്ടിലെത്തിച്ചു പുഷ്പ സ്നേഹികളെ പുളകിതരാക്കുന്നതില്‍ എന്നും മുന്നിലാണ് ഇടുക്കി ജില്ലയിലെ കുമളി മണ്ണാറത്തറ
പ്രളയവും സ്ട്രോക്കും പ്രശ്നമാക്കിയില്ല, തോല്ക്കാന് ജോര്‍ജിന് മനസില്ല
ഇടുക്കി ജില്ലയില്‍ കല്ലാര്‍കുട്ടിയിലെ കാരക്കൊമ്പില്‍ ജോര്‍ജിനു കൃഷി ജീവനു തുല്യം. എന്തു പ്രതിസന്ധികളുണ്ടായാലും കൃഷിയോടുള
ബംഗാളിന്റെ പൊട്ടല്‍ ജോബിക്കു സ്വന്തം
പൊട്ടല്‍ എന്ന ബംഗാളി പച്ചക്കറി ഒറ്റനോട്ടത്തില്‍ വലിയ കോവയ്ക്കയാണെന്നേ തോന്നൂ. പച്ചക്കറിയാണ് എന്ന തൊഴിച്ചാല്‍ അതിനു കോവയ്
അകത്തളങ്ങള്‍ക്കു മോടികൂട്ടും ആഗ്ലോനിമ
അകത്തളങ്ങളുടെ മോടി കൂട്ടാനും പൂന്തോട്ടങ്ങള്‍ അലങ്കരിക്കാനും ഉദ്യാനപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണ് ആഗ്ലോനിമ അഥവാ ചൈ
നെല്ലിന് കീടാക്രമണ സാധ്യത, വാഴത്തടത്തില്‍ പുതയിടണം
നെല്ല്
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരെ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോ
കരയും കടലും കടന്ന് തേന്‍ പെരുമ
ഡോ.സാജന് ജോസ് കെ. തെക്കേടത്തിന്റെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ലയിലെ മൂലമറ്റം റീഗല്‍ ബീ ഗാര്‍ഡന്റെ പെരുമ കരയും കടലും കട
ഇല്ലത്തിന് അഴകായി നാടന്‍ പശുക്കള്‍
തൊഴുത്ത് മാത്രമല്ല പശുക്കള്‍ക്കായി താമസിക്കുന്ന വീട് തന്നെ വിട്ടു കൊടുത്തിരിക്കുകയാണ് ഈ കുടുംബം. ആലപ്പുഴ ജില്ലയില്‍ കായം
ചെള്ളകറ്റി നായയെ ചുള്ളനാക്കാം
നായകളുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കണ്ണാടിയാണ് അവയുടെ ചര്‍മം. എന്നാല്‍, ചെള്ള്, പേന്‍, പട്ടുണ്ണി, ഈച്ചകള്‍ എ
മനംമയക്കും ജേഡ് വൈന്‍
തീനാളം പോലെ ചുവന്ന പൂങ്കുലകളുമായി ഉദ്യാനങ്ങളിലെ പ്രിയ ഇനമായി മാറിയിരിക്കുകയാണ് ജേഡ് വൈന്‍ എന്ന ഫിലിപ്പീന്‍സ് ചെടി. ഉഷ്ണമ
പിന്നാമ്പുറത്തായ മുറം
ഒരുകാലത്ത് അരി മുറത്തിലിട്ടു പാറ്റുന്ന താളാത്മകമായ ശബ്ദം കേള്‍ക്കാത്ത വീടുകളുണ്ടായിരുന്നില്ല. മില്ലില്‍ കുത്തിയെടുക്കുന്
മാറുന്ന തോട്ടങ്ങള്‍; വഴിമാറുന്ന മധുര പ്രതീക്ഷകള്‍
നമ്മുടെ പഴത്തോട്ടങ്ങള്‍ പരമ്പരാഗത രീതികളില്‍നിന്നു ചുവടു മാറ്റുകയാണ്. മാവും പ്ലാവും പേരയും വാഴയും പപ്പായയും സീതപ്പഴവും ക
മധുരമേറും മുറ്റത്തെ പന്തല്‍
ഏതു കാലാവസ്ഥയിലും ലാഭകരമാകുന്ന വിളകളാണു നമുക്കാവശ്യം. കുറഞ്ഞ ചെലവില്‍ വര്‍ഷം മുഴുവന്‍ വിളവ് നല്കുന്ന ഒരു ഫലം നമ്മുടെ മു
മണ്ണിനടിയിലെ ഔഷധം നിലമാങ്ങ
മണ്ണിനടയില്‍ വിളയുന്ന അപൂര്‍വ ഔഷധങ്ങളില്‍ ഒന്നാണ് എര്‍ത്ത് മാംഗോ അഥവ നിലമാങ്ങ (വാത്മീകാമ്രം). കിളച്ചു മറിച്ചു കൃഷി ചെയ്യ
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
രുചി കൊണ്ടും മനോഹാരിത കൊണ്ടും മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍ സന്ദര്‍ശകരുടെ മനം നിറയ്ക്കുന്നു. മറയൂരിനു സമീപത്തെ തേയിലത്തോട്
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
വെള്ളരി വര്‍ഗത്തില്‍പ്പെട്ട ഒരു ദീര്ഘകാലവിളയാണു കോവല്‍. കോക്സീനിയ ഗ്രാന്‍ഡിസ് എന്നാണ് ശാസ്ത്ര നാമം. രോഗപ്രതിരോധശേഷി വര
ഏലത്തിന്റെ നാട്ടില്‍ കണ്ണീര് മഴ
കാര്‍ഷിക സമ്പന്നതയില്‍ ഊറ്റംകൊണ്ടിരുന്ന ഹൈറേഞ്ചിന്റെ പ്രധാന കാര്‍ഷിക വിഭവമായ ഏലം വല്ലാതെ തളരുന്നു. പച്ചപ്പൊന്നിന്റെ മോടി
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
കണ്ണിലെ ജീവന്റെ സ്പന്ദനമറിയാന്‍ ഡോ. എം.എസ്.ഉണ്ണികൃഷ്ണനു സ്റ്റെതസ്കോപ്പിന്റെ ആവശ്യമില്ല. കൊല്ലം കുണ്ടറ താലൂക്ക് ആശുപത്
സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
പേരു വിളിച്ചാല്‍ ഉടമയുടെ അടുത്ത് ഓടിയെത്തി കൈയിലും മുഖത്തുമൊക്കെ സ്നേഹത്തോടെ തഴുകുന്ന കഴുതകളെ സങ്കല്പിക്കാനാകുമോ?ചുമട്
തള്ളിക്കളയണ്ട; ആവശ്യമുണ്ട് പോള
വയലുകളിലും പുഴകളിലും തിങ്ങി നിറയുന്ന പോളകള്‍ യാത്രാ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും തീ
ഫാം സ്കൂളും സംയോജിത കൃഷിയും പിന്നെ സജിത് മാസ്റ്ററും
സംയോജിത കൃഷിയിലൂടെ വേറിട്ട വിജയഗാഥ എഴുതുകയാണ് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പിനടുത്ത് അടിയറപ്പാറയിലെ സജിത് മാസ്റ്ററും കു
മനംമയക്കും അമരാന്തസ്
പുതുപൂക്കള്‍ നാട്ടിലെത്തിച്ചു പുഷ്പ സ്നേഹികളെ പുളകിതരാക്കുന്നതില്‍ എന്നും മുന്നിലാണ് ഇടുക്കി ജില്ലയിലെ കുമളി മണ്ണാറത്തറ
പ്രളയവും സ്ട്രോക്കും പ്രശ്നമാക്കിയില്ല, തോല്ക്കാന് ജോര്‍ജിന് മനസില്ല
ഇടുക്കി ജില്ലയില്‍ കല്ലാര്‍കുട്ടിയിലെ കാരക്കൊമ്പില്‍ ജോര്‍ജിനു കൃഷി ജീവനു തുല്യം. എന്തു പ്രതിസന്ധികളുണ്ടായാലും കൃഷിയോടുള
ബംഗാളിന്റെ പൊട്ടല്‍ ജോബിക്കു സ്വന്തം
പൊട്ടല്‍ എന്ന ബംഗാളി പച്ചക്കറി ഒറ്റനോട്ടത്തില്‍ വലിയ കോവയ്ക്കയാണെന്നേ തോന്നൂ. പച്ചക്കറിയാണ് എന്ന തൊഴിച്ചാല്‍ അതിനു കോവയ്
അകത്തളങ്ങള്‍ക്കു മോടികൂട്ടും ആഗ്ലോനിമ
അകത്തളങ്ങളുടെ മോടി കൂട്ടാനും പൂന്തോട്ടങ്ങള്‍ അലങ്കരിക്കാനും ഉദ്യാനപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണ് ആഗ്ലോനിമ അഥവാ ചൈ
നെല്ലിന് കീടാക്രമണ സാധ്യത, വാഴത്തടത്തില്‍ പുതയിടണം
നെല്ല്
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരെ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോ
കരയും കടലും കടന്ന് തേന്‍ പെരുമ
ഡോ.സാജന് ജോസ് കെ. തെക്കേടത്തിന്റെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ലയിലെ മൂലമറ്റം റീഗല്‍ ബീ ഗാര്‍ഡന്റെ പെരുമ കരയും കടലും കട
ഇല്ലത്തിന് അഴകായി നാടന്‍ പശുക്കള്‍
തൊഴുത്ത് മാത്രമല്ല പശുക്കള്‍ക്കായി താമസിക്കുന്ന വീട് തന്നെ വിട്ടു കൊടുത്തിരിക്കുകയാണ് ഈ കുടുംബം. ആലപ്പുഴ ജില്ലയില്‍ കായം
ചെള്ളകറ്റി നായയെ ചുള്ളനാക്കാം
നായകളുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കണ്ണാടിയാണ് അവയുടെ ചര്‍മം. എന്നാല്‍, ചെള്ള്, പേന്‍, പട്ടുണ്ണി, ഈച്ചകള്‍ എ
മനംമയക്കും ജേഡ് വൈന്‍
തീനാളം പോലെ ചുവന്ന പൂങ്കുലകളുമായി ഉദ്യാനങ്ങളിലെ പ്രിയ ഇനമായി മാറിയിരിക്കുകയാണ് ജേഡ് വൈന്‍ എന്ന ഫിലിപ്പീന്‍സ് ചെടി. ഉഷ്ണമ
പിന്നാമ്പുറത്തായ മുറം
ഒരുകാലത്ത് അരി മുറത്തിലിട്ടു പാറ്റുന്ന താളാത്മകമായ ശബ്ദം കേള്‍ക്കാത്ത വീടുകളുണ്ടായിരുന്നില്ല. മില്ലില്‍ കുത്തിയെടുക്കുന്
മാറുന്ന തോട്ടങ്ങള്‍; വഴിമാറുന്ന മധുര പ്രതീക്ഷകള്‍
നമ്മുടെ പഴത്തോട്ടങ്ങള്‍ പരമ്പരാഗത രീതികളില്‍നിന്നു ചുവടു മാറ്റുകയാണ്. മാവും പ്ലാവും പേരയും വാഴയും പപ്പായയും സീതപ്പഴവും ക
മധുരമേറും മുറ്റത്തെ പന്തല്‍
ഏതു കാലാവസ്ഥയിലും ലാഭകരമാകുന്ന വിളകളാണു നമുക്കാവശ്യം. കുറഞ്ഞ ചെലവില്‍ വര്‍ഷം മുഴുവന്‍ വിളവ് നല്കുന്ന ഒരു ഫലം നമ്മുടെ മു
മണ്ണിനടിയിലെ ഔഷധം നിലമാങ്ങ
മണ്ണിനടയില്‍ വിളയുന്ന അപൂര്‍വ ഔഷധങ്ങളില്‍ ഒന്നാണ് എര്‍ത്ത് മാംഗോ അഥവ നിലമാങ്ങ (വാത്മീകാമ്രം). കിളച്ചു മറിച്ചു കൃഷി ചെയ്യ
84 -ാം വയസിലും കൃഷിയില്‍ ഊര്‍ജസ്വലതയോടെ
ഏറെപ്പേരും വീടിനു പുറത്തുപോലും ഇറങ്ങാതെ വിശ്രമിക്കുന്ന 84-ാം വയസിലും കോട്ടയം ജില്ലയിലെ പാലാ തലപ്പലം പഞ്ചായത്തില്‍ തുരുത്
ബസുകള്‍ക്കു കൊറോണ കൈ കാട്ടി; ഷിബി കുതിച്ചു കുതിരപ്പുറത്ത്
കോവിഡിനു മുമ്പ് കോട്ടയം മെഡിക്കല്‍ കോളജ് ബസ്സ്റ്റാന്‍ഡില്‍ നിറയെ യാത്രക്കാരുമായി ഒരു പഴയംപള്ളി ബസ് എങ്കിലും കാണാത്ത സമയമ
അഗ്രിഫാമില്‍ വിളയുന്നതത്രയും ജൈവം
ഊണിലും ഉറക്കത്തിലും കൃഷിയേക്കുറിച്ചുള്ള ചിന്ത. അതിരാവിലെ ഉണര്‍ന്നു തനിയെ ജീപ്പോടിച്ച് തോട്ടത്തിലെത്തി കാലികള്‍ക്കു പുല്ല
കസ്തൂരി വെണ്ടയും മണിത്തക്കാളിയും
പ്രശസ്ത ജൈവകര്ഷകന് ആര്. രവീന്ദ്രന്റെ വീടി ന്റെ മട്ടുപ്പാവില്‍ നിറഞ്ഞു കായ്ച്ചു നില്ക്കുന്ന മണിത്തക്കാളിയും കസ്തൂരിവെ
തിപ്പലിക്കു പകരം തിപ്പലി മാത്രം
പകരം വയ്ക്കാനില്ലാത്ത ചുരുക്കം ചില വിളകളില്‍ ഒന്നാണു തിപ്പലി. തിപ്പലിക്കു പകരം തിപ്പലിമാത്രം എന്നു പറയുന്നതില്‍ തെറ്റില്‍
കൊക്കോ ഉത്പാദനവും സ്വപരാഗണവും
കൊക്കോ കൃഷിയില്‍ സസ്യസംരക്ഷണം എത്ര നന്നായി നടത്തിയാലും പരാഗണം ശരിയായില്ലങ്കില്‍ ഉത്പാദനം ഗണ്യമായി കുറയും. ഒന്നാമത്തെ ചിത
കൂണ് കഴിച്ചാല്‍ ആരോഗ്യം
പല മാരകരോഗങ്ങളും നിയന്ത്രിക്കുന്നതിനും തടയുന്നതിനും സഹായകരമായ ഒന്നാണു കൂണ്. വിവിധ പോഷകമൂല്യങ്ങള്‍ ശരീരത്തിന് അനുയോജ്യമാ
തൊടിയിലേക്കിറങ്ങാം, ഒരുപിടി നാടന്‍ പച്ചക്കറി പറിക്കാം
പണ്ടുകാലത്ത് അന്നന്നേയ്ക്കുള്ള കറിക്കൂട്ടുകള്‍ തൊടിയിലിറങ്ങി സമാഹരിക്കുന്ന പതിവുണ്ടായിരുന്നു. അതിനായി വീടിനു ചുറ്റുവട്ടത
മാങ്കുളത്ത് പോകാം, ഏറുമാടത്തില്‍ താമസിക്കാം
ഒന്നിനു പുറകെ ഒന്നായി എത്തുന്ന പ്രകൃതി ദുരന്തങ്ങളും വൈറസ് രോഗങ്ങളും മൂലം ദുരിതമായി മാറുന്ന കാര്‍ഷിക ജീവിതത്തിനു പുത്തന്‍
ഉത്സവ മേളം സുഗന്ധ വിളകളെ തുണയ്ക്കുമോ?
കോവിഡ് ഉയര്‍ത്തിയ അതിരൂക്ഷമായ വെല്ലുവിളികള്‍ക്കുശേഷം ജനങ്ങള്‍ ഉത്സവാഘോഷങ്ങളുടെ ആവേശ ലഹരിയിലാണ്. ദസറ, വിജയദശമി, ദീപാവലി,
Latest News
"കാഷ്മീരില്ലാത്ത ഭൂപടം പലതവണ നൽകിയ മാധ്യമം': ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി
ഉടുമ്പിനെ പിടിച്ച് കറി വച്ച നാല് പേർ അറസ്റ്റിൽ
ഒഡിഷ ആരോഗ്യമന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത് പോലീസുകാരന്
പക്ഷി ഇടിച്ചു; എയർ ഏഷ്യ വിമാനം തിരിച്ചിറക്കി
ഭാരതാംബയുടെ മക്കള്‍ക്ക് ഇടയില്‍ വേര്‍തിരിവ് ഉണ്ടാക്കാൻ ശ്രമം, ഏതു വിധേനയും തടയും: മോദി
Latest News
"കാഷ്മീരില്ലാത്ത ഭൂപടം പലതവണ നൽകിയ മാധ്യമം': ബിബിസിക്കെതിരെ വീണ്ടും അനിൽ ആന്റണി
ഉടുമ്പിനെ പിടിച്ച് കറി വച്ച നാല് പേർ അറസ്റ്റിൽ
ഒഡിഷ ആരോഗ്യമന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത് പോലീസുകാരന്
പക്ഷി ഇടിച്ചു; എയർ ഏഷ്യ വിമാനം തിരിച്ചിറക്കി
ഭാരതാംബയുടെ മക്കള്‍ക്ക് ഇടയില്‍ വേര്‍തിരിവ് ഉണ്ടാക്കാൻ ശ്രമം, ഏതു വിധേനയും തടയും: മോദി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top