Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
കുഞ്ഞിലക്കറികളുടെ തീന്മേശകള്
പുഞ്ചക്കൊയ്ത്ത്: ഒരു കുട്ടനാടന്‍ കര്‍ഷകന...
ചട്ടിയിലും വളര്‍ത്താം കുറ്റിക്കുരുമുളക്
കണ്ണീര് നനവിലും കുഞ്ചു കൂര്ക്കപ്പാടത്ത...
ഐസക്കിയേലിന്റെ ഏദൻതോട്ടം
അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്
നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍...
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
Previous
Next
Karshakan
ആദായത്തിനും ആരോഗ്യത്തിനും ദുര്യന്‍
തെക്ക് കിഴക്കന്‍ ഏഷ്യയിലെ പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ദുരിയാന്‍ കൃഷിയിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ കര്‍ഷകനാണു തൊടുപുഴ ചെറുതോട്ടില്കരയിലെ കൈറ്റാനി രാജു കെ. ദാമോദരന്‍. വിദേശത്തു നിന്നു നാട്ടില്‍ തിരിച്ചെത്തി കൃഷിയില്‍ സജീവമായ ആളാണ് അദ്ദേഹം.
ആദ്യകാലങ്ങളില്‍ റബര്‍ കൃഷിക്കായിരുന്നു മുന്‍തൂക്കം. ഇടവിളയായി കൊക്കോ, തെങ്ങ്, ജാതി, കുരുമുളക്, മഞ്ഞള്‍ തുടങ്ങിയവയും കൃഷിചെയ്തിരുന്നു. ഒപ്പം ആട്, പശു, കോഴി വളര്‍ത്തലും. സ്വന്തം ആവശ്യത്തിനുള്ള പാല് എന്ന ലക്ഷ്യത്തോടെ യാണ് പശുവിനെ വളര്‍ത്തുന്നത്. മുട്ടയ്ക്കും മാംസത്തിനുമായി വിവിധതരം കോഴികളും.
വീടിനോടു ചേര്‍ന്നുള്ള ഒന്നര ഏക്കറില്‍ ഫോറസ്റ്റ് രീതിയിലുള്ള കൃഷിയാണ്. ഫലവൃക്ഷങ്ങളും പഴവര്‍ഗച്ചെടികളും സഹകരിച്ചു വളരുന്നു. ഇവയോടൊപ്പം നാടന്‍ ഇനത്തില്‍പ്പെട്ട പതിനഞ്ചിലേറെ പ്ലാവുകളും ഉണ്ട്. ചക്ക സ്വന്തം ആവശ്യത്തിനുശേഷം വളര്‍ത്തു മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും നല്‍കും.
ഇതുമൂലം തീറ്റച്ചെലവ് കുറയ്ക്കാന്‍ രാജുവിന് സാധിക്കുന്നുണ്ട്. പശുക്കളെ പകല്‍ പറമ്പില്‍ കെട്ടി തീറ്റിക്കുന്ന പരമ്പരാഗത രീതിയാണ് ഇദ്ദേഹം പിന്തുടരുന്നത്. വിദേശവാസത്തിനിടയില്‍ മലേഷ്യയില്‍ നിന്ന് മുപ്പത്തഞ്ച് വര്‍ഷം മുമ്പ് കൊണ്ടുവന്നതാണ് ദുരിയാന്‍ ചെടി.
ദുരിയാന്‍
മലേഷ്യയിലെ ബാതുവകേവിലെ ശിവക്ഷേത്രത്തിനു ചുറ്റുമായി നിന്നിരുന്ന ഒരുവനവൃക്ഷമാണു ദുര്യന്‍. ആദിവാസികള്‍ ഭക്ഷിച്ചിരുന്ന പഴം. മരണം വരെ ആരോഗ്യവും യുവത്വവും നിലനിറുത്താന്‍ കഴിയുമെന്നു തിരിച്ചറിഞ്ഞ ഗുരുക്കന്മാരും വൈദ്യന്മാരും ചികില്‍സിക്കാനും പ്രാര്‍ഥിക്കാനും എത്തുന്നവര്‍ക്ക് ഇതു കാഴ്ചയായി നല്കി. പഴങ്ങള്‍ ഭക്ഷിച്ച, കുട്ടികളില്ലാത്തവര്‍ക്കു കുട്ടികള്‍ ഉണ്ടായതോടെ ദുര്യന്റെ പ്രശസ്തി നാടുമുഴുവനായി എന്നാണു പഴമൊഴി.
വലിയൊരു ആഞ്ഞലിച്ചക്കയെക്കാള് അല്പം കൂടി വലിപ്പമുള്ള ദുരിയാന്‍, ഗുണത്തില്‍ ഏറെ മുന്നി ലാണ്. മലേഷ്യയും ഇന്തോനേഷ്യയുമാണ് ജന്മദേശം. കട്ടിയുള്ള പുറം തൊലിയും മുള്ളുകളും പ്രത്യേകതയാണ്. ഉള്ളില്‍ പ്രത്യേക അറകളിലാണു ചുളകളുള്ളത്. കുരുക്കള്‍ക്ക് രണ്ട് ചക്കക്കുരുവിന്റെ വലിപ്പമുണ്ട്. ഇതാണ് വിത്തിന് ഉപയോഗിക്കുന്നത്. കുരുവിനെ പൊതിഞ്ഞിരിക്കുന്ന മാംസളമായ ഭാഗമാണ് ഭക്ഷിക്കുന്നത്. പഴം അതീവ രുചികരമാണെങ്കിലും വേറിട്ട ഗന്ധം ചിലരെ അകറ്റി നിറുത്തുന്നുണ്ട്.
ഗുണങ്ങള്‍
ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഈ പഴം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും വന്ധ്യത നിവാരണത്തിനുമായിട്ടാണു പ്രധാനമായും ഉപയോഗിക്കുന്നത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും പേശി നിര്‍മാണത്തിനും രക്തശുദ്ധീകരണത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ക്ഷീണമകറ്റാനും ഇത് ഉത്തമമാണ്.
പതിവായി ദുരിയാന്‍ കഴിച്ചാല്‍ വിഷാദം ഉണ്ടാകില്ലത്രേ. എല്ലുകളെയും സന്ധികളെയും ബലപ്പെടുത്തുന്ന ദുരിയാനില്‍ കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരളമായി അടങ്ങിയിട്ടുണ്ട്. കാന്‍സറിനെ നിയന്ത്രിക്കാനും ഉറക്കമില്ലായ്മയ്ക്ക് പരിഹാരം കാണാനും ഈ പഴം സഹായിക്കും.
നടീലും പരിചരണവും
ദുരിയാന്‍ ഫലവൃക്ഷങ്ങള്‍ മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, തായ്ലന്ഡ് എന്നീ രാജ്യങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തു വരുന്നു. നമ്മുടെ നാട്ടില്‍ ഊട്ടി, മേട്ടുപ്പാളയം, നീലഗിരി തുടങ്ങിയ പ്രദേശങ്ങളില്‍ നല്ല രീതിയില്‍ കൃഷി ചെയ്യുന്നുണ്ട്. തമിഴ്നാട്ടിലെ ബര്‍ളിയാര്‍ തോട്ടത്തിലും കരിമ്പം ഫാമിലും വളരെ നേരത്തെ തന്നെ കൃഷി തുടങ്ങി. ദുര്യന്‍ കേരളത്തില്‍ ആദ്യമായി എത്തിച്ചവരില്‍ ഒരാളാണ് രാജു. 35 വര്‍ഷം മുമ്പ് നട്ട ഒരു മരത്തില്‍ നിന്നുണ്ടായ ഫലങ്ങളിലെ കുരുക്കള്‍ ശേഖരിച്ചാണ് അദ്ദേഹം കൂടുതല്‍ ചെടികള്‍ വളര്‍ത്തിയത്. ഇപ്പോള്‍ കായ്ക്കുന്ന അന്‍പതോളം വൃക്ഷങ്ങളുണ്ട്. പഴങ്ങള്‍ക്ക് ലഭിച്ച വിലയാണ് കൂടുതല്‍ തൈകള്‍ നടാന്‍ പ്രേരിപ്പിച്ചത്.
നടീല്‍ രീതി
ഒരു മീറ്റര്‍ ചതുരത്തിലും ആഴത്തിലും എടുത്ത കുഴികളില്‍ പച്ചിലകളും കംമ്പോസ്റ്റും പകുതിഭാഗം നിറച്ചു മണ്ണിട്ട് മൂടുന്നതാണ് ആദ്യപടി. മൂന്നു മാസത്തിനു ശേഷം ചാണകപ്പൊടി, കമ്പോസ്റ്റ് 'അല്പം എല്ലു'പൊടി എന്നിവ ചേര്‍ത്ത് മണ്ണിട്ടു മൂടിയശേഷം ഒരു വര്‍ഷം പ്രായമായ തൈകള്‍ നടും. നഴ്സറി കവറില്‍ വളക്കൂറുള്ള ഇളക്കമുള്ള മണ്ണ് നിറച്ച് അതില്‍ കുരുപാകിയാണു തൈകള്‍ ഉത്പാദിപ്പിക്കുന്നത്.
ചക്കക്കുരുപോലെ പെട്ടെന്നു വളരും. നേരിട്ട് കുരുക്കള്‍ പാകിയും വളര്‍ത്തിയെടുക്കാം. ആദ്യത്തെ മൂന്നു വര്‍ഷം നല്ല തണല്‍ വേണം. ചുവട്ടില്‍ വെള്ളക്കെട്ട് പാടില്ല. വര്‍ഷത്തില്‍ ഒരു പ്രാവശ്യം വളം നല്കിയാല് മതി. വളര്‍ച്ച നോക്കി ചാണകപ്പൊടി, കബോസ്റ്റ് എല്ലുപൊടി എന്നിവ നല്‍കും.
വേനല്‍ ആരംഭത്തിന് മുമ്പായി പച്ചിലകള്‍ വെട്ടി ചുവട്ടില്‍ ഇട്ട് കൊടുക്കുകയും വേണം. സാധാരണ നിലയില്‍ പത്ത് വര്‍ഷമാകുമ്പോള്‍ പുഷ്പിക്കും. നല്ല സൂര്യപ്രകാശം വേണം. ഇല്ലെങ്കില്‍ പുഷ്പിക്കാന്‍ വൈകും. ആരംഭത്തില്‍ മൂന്നിലേറെ ചക്കകള്‍ ഉണ്ടാകും. പുഷ്പിച്ചു തുടങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ മികച്ച വിളവ് ലഭിച്ചുതുടങ്ങും. നല്ലരീതിയില്‍ പരിപാലിച്ചാല്‍ വിളവ് ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കും.
വിളവെടുപ്പ്
ദുരിയാന്‍ ഫലങ്ങള്‍ക്ക് ഒന്നര കിലോ മുതല്‍ ആറ് കിലോ വരെ തൂക്കം വരും. ഒരെണ്ണത്തില്‍ ഇരുപത്തിയഞ്ച് വരെ ചുളകള്‍ കാണും. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണു വിളവെടുപ്പ്. കിലോയ്ക്ക് 750 രൂപയിലേറെ വിലയുണ്ട്. സാമാന്യം നല്ലൊരു പഴത്തിന് രണ്ടായിരം രൂപ വരെ വില കിട്ടും. കൂടുതല്‍ ചക്കകള്‍ ഉണ്ടെന്നറിഞ്ഞാല്‍ തമിഴ്നാട്ടില്‍ നിന്നുള്ള കച്ചവടക്കാര്‍ വാങ്ങാനെത്തും. ചക്കകള്‍ എത്ര ഉണ്ടായാലും വിറ്റ് പോകുന്നുണ്ടെന്നു രാജു പറഞ്ഞു.
മൂപ്പെത്തി പഴുത്തു വീഴുന്ന ചക്കയ്ക്കാണു രുചി കൂടുതല്‍. ഇത്തരം ചക്ക പിറ്റേ ദിവസം ഉപയോഗിക്കുന്നതാണ് നല്ലത്. അഞ്ചു ദിവസം വരെ കേടുകൂടാതെ ഇരിക്കും. പൂര്‍ണമായും വിളവെടുത്തു കഴിഞ്ഞ ശേഷം വളം നല്കുന്ന രീതിയാണ് ഉചിതം. 30 മീറ്ററോളം ഉയരത്തില്‍ വളരുന്ന വൃക്ഷത്തിന് നൂറ് വര്‍ഷത്തിലേറെ ആയുസുണ്ട്.
പത്ത് ഏക്കറോളം വരുന്ന കൃഷിയിടത്തില്‍ കൂടുതല്‍ ദുരിയാന്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കാനുള്ള നീക്കത്തിലാണ് രാജുവും ഭാര്യ മുന്നിയും. ഭക്ഷ്യയോഗ്യമായ ഒമ്പത് ഇനങ്ങളുണ്ടെങ്കിലും കേരളത്തില്‍ മൂന്നിനങ്ങള്‍ മാത്രമാണുള്ളത്. ആവശ്യക്കാര്‍ക്ക് രാജു തൈകള്‍ ഉത്പാദിപ്പിച്ച് നല്‍കുന്നുണ്ട്. ഫോണ്‍: 9947640660, 9526929115
നെല്ലി ചെങ്ങമനാട്
കുഞ്ഞിലക്കറികളുടെ തീന്മേശകള്
പോഷക സമൃദ്ധവും അതീവ രുചികരവുമായ കുഞ്ഞിലക്കറികളാണ് ഇന്നു വീട്ടകങ്ങളിലെ പുതിയ ട്രെന്‍ഡ്. പണ്ടേ ഇതിന് ആരാധകര്‍ ഉണ്ടായിരുന്ന
പുഞ്ചക്കൊയ്ത്ത്: ഒരു കുട്ടനാടന്‍ കര്‍ഷകന്റെ ജീവിതരേഖ
കുട്ടപ്പന് ചേട്ടനു പ്രായം അറുപതിനോട് അടുത്തു. പുഞ്ചപ്പാടത്ത് പണിയെടുത്തു തുടങ്ങിയിട്ട് 40 വര്‍ഷത്തിലേറെയായി. പഠിക്കാന്‍
ചട്ടിയിലും വളര്‍ത്താം കുറ്റിക്കുരുമുളക്
സുഗന്ധവ്യഞ്ജന രാജാവിനെ മുറ്റത്തോ, തൊടിയിലോ, മട്ടുപ്പാവിലോ, മഴമറയിലോ ഉയരം ക്രമീകരിച്ചു വളര്‍ത്തി അലങ്കാരത്തിനും വീട്ടാവശ്
കണ്ണീര് നനവിലും കുഞ്ചു കൂര്‍ക്കപ്പാടത്ത്
പാലക്കാട് ജില്ലയിലെ തേനൂര്‍ ഗ്രാമവാസികള്‍ക്കു കൃഷി ജീവനു തുല്യമാണ്. എങ്ങും പച്ചപരവതാനി വിരിച്ച പോലെ ഹരിതാഭമായ കൃഷിയിടങ്ങ
ഐസക്കിയേലിന്റെ ഏദൻതോട്ടം
ബൈബിളിലെ ഒലിവും രാമായണത്തിലെ ശിംശിപയും അറബിയിലെ ഊതും ഒത്തുചേരുന്ന ഒരു സസ്യത്തോട്ടം ചോറ്റാന
അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്
1. പശുവിന്റെ പൊക്കിള്‍ താഴ്ന്നു വന്ന് അകിടിനൊപ്പമാകുമ്പോള് പ്രസവത്തിന് സമയമായെന്നു കണക്കാക്കാം.
2. പശു പ്രസവിക്കുമ
നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും
നെല്‍ച്ചെടിയുടെ നട്ടെല്ലൊടിക്കുന്ന നിരവധി ഫംഗല്‍, ബാക്ടീരിയല്‍, വൈറല്‍ രോഗങ്ങള്‍ വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ പ്രത്യക്ഷപ്
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
രുചി കൊണ്ടും മനോഹാരിത കൊണ്ടും മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍ സന്ദര്‍ശകരുടെ മനം നിറയ്ക്കുന്നു. മറയൂരിനു സമീപത്തെ തേയിലത്തോട്
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
വെള്ളരി വര്‍ഗത്തില്‍പ്പെട്ട ഒരു ദീര്ഘകാലവിളയാണു കോവല്‍. കോക്സീനിയ ഗ്രാന്‍ഡിസ് എന്നാണ് ശാസ്ത്ര നാമം. രോഗപ്രതിരോധശേഷി വര
ഏലത്തിന്റെ നാട്ടില്‍ കണ്ണീര് മഴ
കാര്‍ഷിക സമ്പന്നതയില്‍ ഊറ്റംകൊണ്ടിരുന്ന ഹൈറേഞ്ചിന്റെ പ്രധാന കാര്‍ഷിക വിഭവമായ ഏലം വല്ലാതെ തളരുന്നു. പച്ചപ്പൊന്നിന്റെ മോടി
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
കണ്ണിലെ ജീവന്റെ സ്പന്ദനമറിയാന്‍ ഡോ. എം.എസ്.ഉണ്ണികൃഷ്ണനു സ്റ്റെതസ്കോപ്പിന്റെ ആവശ്യമില്ല. കൊല്ലം കുണ്ടറ താലൂക്ക് ആശുപത്
സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
പേരു വിളിച്ചാല്‍ ഉടമയുടെ അടുത്ത് ഓടിയെത്തി കൈയിലും മുഖത്തുമൊക്കെ സ്നേഹത്തോടെ തഴുകുന്ന കഴുതകളെ സങ്കല്പിക്കാനാകുമോ?ചുമട്
തള്ളിക്കളയണ്ട; ആവശ്യമുണ്ട് പോള
വയലുകളിലും പുഴകളിലും തിങ്ങി നിറയുന്ന പോളകള്‍ യാത്രാ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും തീ
ഫാം സ്കൂളും സംയോജിത കൃഷിയും പിന്നെ സജിത് മാസ്റ്ററും
സംയോജിത കൃഷിയിലൂടെ വേറിട്ട വിജയഗാഥ എഴുതുകയാണ് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പിനടുത്ത് അടിയറപ്പാറയിലെ സജിത് മാസ്റ്ററും കു
മനംമയക്കും അമരാന്തസ്
പുതുപൂക്കള്‍ നാട്ടിലെത്തിച്ചു പുഷ്പ സ്നേഹികളെ പുളകിതരാക്കുന്നതില്‍ എന്നും മുന്നിലാണ് ഇടുക്കി ജില്ലയിലെ കുമളി മണ്ണാറത്തറ
പ്രളയവും സ്ട്രോക്കും പ്രശ്നമാക്കിയില്ല, തോല്ക്കാന് ജോര്‍ജിന് മനസില്ല
ഇടുക്കി ജില്ലയില്‍ കല്ലാര്‍കുട്ടിയിലെ കാരക്കൊമ്പില്‍ ജോര്‍ജിനു കൃഷി ജീവനു തുല്യം. എന്തു പ്രതിസന്ധികളുണ്ടായാലും കൃഷിയോടുള
ബംഗാളിന്റെ പൊട്ടല്‍ ജോബിക്കു സ്വന്തം
പൊട്ടല്‍ എന്ന ബംഗാളി പച്ചക്കറി ഒറ്റനോട്ടത്തില്‍ വലിയ കോവയ്ക്കയാണെന്നേ തോന്നൂ. പച്ചക്കറിയാണ് എന്ന തൊഴിച്ചാല്‍ അതിനു കോവയ്
അകത്തളങ്ങള്‍ക്കു മോടികൂട്ടും ആഗ്ലോനിമ
അകത്തളങ്ങളുടെ മോടി കൂട്ടാനും പൂന്തോട്ടങ്ങള്‍ അലങ്കരിക്കാനും ഉദ്യാനപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണ് ആഗ്ലോനിമ അഥവാ ചൈ
നെല്ലിന് കീടാക്രമണ സാധ്യത, വാഴത്തടത്തില്‍ പുതയിടണം
നെല്ല്
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരെ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോ
കരയും കടലും കടന്ന് തേന്‍ പെരുമ
ഡോ.സാജന് ജോസ് കെ. തെക്കേടത്തിന്റെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ലയിലെ മൂലമറ്റം റീഗല്‍ ബീ ഗാര്‍ഡന്റെ പെരുമ കരയും കടലും കട
കുഞ്ഞിലക്കറികളുടെ തീന്മേശകള്
പോഷക സമൃദ്ധവും അതീവ രുചികരവുമായ കുഞ്ഞിലക്കറികളാണ് ഇന്നു വീട്ടകങ്ങളിലെ പുതിയ ട്രെന്‍ഡ്. പണ്ടേ ഇതിന് ആരാധകര്‍ ഉണ്ടായിരുന്ന
പുഞ്ചക്കൊയ്ത്ത്: ഒരു കുട്ടനാടന്‍ കര്‍ഷകന്റെ ജീവിതരേഖ
കുട്ടപ്പന് ചേട്ടനു പ്രായം അറുപതിനോട് അടുത്തു. പുഞ്ചപ്പാടത്ത് പണിയെടുത്തു തുടങ്ങിയിട്ട് 40 വര്‍ഷത്തിലേറെയായി. പഠിക്കാന്‍
ചട്ടിയിലും വളര്‍ത്താം കുറ്റിക്കുരുമുളക്
സുഗന്ധവ്യഞ്ജന രാജാവിനെ മുറ്റത്തോ, തൊടിയിലോ, മട്ടുപ്പാവിലോ, മഴമറയിലോ ഉയരം ക്രമീകരിച്ചു വളര്‍ത്തി അലങ്കാരത്തിനും വീട്ടാവശ്
കണ്ണീര് നനവിലും കുഞ്ചു കൂര്‍ക്കപ്പാടത്ത്
പാലക്കാട് ജില്ലയിലെ തേനൂര്‍ ഗ്രാമവാസികള്‍ക്കു കൃഷി ജീവനു തുല്യമാണ്. എങ്ങും പച്ചപരവതാനി വിരിച്ച പോലെ ഹരിതാഭമായ കൃഷിയിടങ്ങ
ഐസക്കിയേലിന്റെ ഏദൻതോട്ടം
ബൈബിളിലെ ഒലിവും രാമായണത്തിലെ ശിംശിപയും അറബിയിലെ ഊതും ഒത്തുചേരുന്ന ഒരു സസ്യത്തോട്ടം ചോറ്റാന
അറിയാനുണ്ട്, ചില കാലിക്കാര്യങ്ങള്
1. പശുവിന്റെ പൊക്കിള്‍ താഴ്ന്നു വന്ന് അകിടിനൊപ്പമാകുമ്പോള് പ്രസവത്തിന് സമയമായെന്നു കണക്കാക്കാം.
2. പശു പ്രസവിക്കുമ
നെല്ലിലെ പ്രധാന രോഗങ്ങളും നിയന്ത്രണ മാര്‍ഗങ്ങളും
നെല്‍ച്ചെടിയുടെ നട്ടെല്ലൊടിക്കുന്ന നിരവധി ഫംഗല്‍, ബാക്ടീരിയല്‍, വൈറല്‍ രോഗങ്ങള്‍ വിവിധ വളര്‍ച്ചാഘട്ടങ്ങളില്‍ പ്രത്യക്ഷപ്
മനംനിറച്ച് മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍
രുചി കൊണ്ടും മനോഹാരിത കൊണ്ടും മറയൂരിലെ ഓറഞ്ച് തോട്ടങ്ങള്‍ സന്ദര്‍ശകരുടെ മനം നിറയ്ക്കുന്നു. മറയൂരിനു സമീപത്തെ തേയിലത്തോട്
ടിഷ്യൂകള്‍ച്ചര്‍ തൈകള്‍ ഇനി കോവലിലും
വെള്ളരി വര്‍ഗത്തില്‍പ്പെട്ട ഒരു ദീര്ഘകാലവിളയാണു കോവല്‍. കോക്സീനിയ ഗ്രാന്‍ഡിസ് എന്നാണ് ശാസ്ത്ര നാമം. രോഗപ്രതിരോധശേഷി വര
ഏലത്തിന്റെ നാട്ടില്‍ കണ്ണീര് മഴ
കാര്‍ഷിക സമ്പന്നതയില്‍ ഊറ്റംകൊണ്ടിരുന്ന ഹൈറേഞ്ചിന്റെ പ്രധാന കാര്‍ഷിക വിഭവമായ ഏലം വല്ലാതെ തളരുന്നു. പച്ചപ്പൊന്നിന്റെ മോടി
ഡോക്ടര്‍ ഔട്ട്, കൃഷിയിടത്തിലുണ്ട്
കണ്ണിലെ ജീവന്റെ സ്പന്ദനമറിയാന്‍ ഡോ. എം.എസ്.ഉണ്ണികൃഷ്ണനു സ്റ്റെതസ്കോപ്പിന്റെ ആവശ്യമില്ല. കൊല്ലം കുണ്ടറ താലൂക്ക് ആശുപത്
സൗന്ദര്യവിപണി കീഴടക്കാന്‍ കഴുത ഫാം
പേരു വിളിച്ചാല്‍ ഉടമയുടെ അടുത്ത് ഓടിയെത്തി കൈയിലും മുഖത്തുമൊക്കെ സ്നേഹത്തോടെ തഴുകുന്ന കഴുതകളെ സങ്കല്പിക്കാനാകുമോ?ചുമട്
തള്ളിക്കളയണ്ട; ആവശ്യമുണ്ട് പോള
വയലുകളിലും പുഴകളിലും തിങ്ങി നിറയുന്ന പോളകള്‍ യാത്രാ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും തീ
ഫാം സ്കൂളും സംയോജിത കൃഷിയും പിന്നെ സജിത് മാസ്റ്ററും
സംയോജിത കൃഷിയിലൂടെ വേറിട്ട വിജയഗാഥ എഴുതുകയാണ് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പിനടുത്ത് അടിയറപ്പാറയിലെ സജിത് മാസ്റ്ററും കു
മനംമയക്കും അമരാന്തസ്
പുതുപൂക്കള്‍ നാട്ടിലെത്തിച്ചു പുഷ്പ സ്നേഹികളെ പുളകിതരാക്കുന്നതില്‍ എന്നും മുന്നിലാണ് ഇടുക്കി ജില്ലയിലെ കുമളി മണ്ണാറത്തറ
പ്രളയവും സ്ട്രോക്കും പ്രശ്നമാക്കിയില്ല, തോല്ക്കാന് ജോര്‍ജിന് മനസില്ല
ഇടുക്കി ജില്ലയില്‍ കല്ലാര്‍കുട്ടിയിലെ കാരക്കൊമ്പില്‍ ജോര്‍ജിനു കൃഷി ജീവനു തുല്യം. എന്തു പ്രതിസന്ധികളുണ്ടായാലും കൃഷിയോടുള
ബംഗാളിന്റെ പൊട്ടല്‍ ജോബിക്കു സ്വന്തം
പൊട്ടല്‍ എന്ന ബംഗാളി പച്ചക്കറി ഒറ്റനോട്ടത്തില്‍ വലിയ കോവയ്ക്കയാണെന്നേ തോന്നൂ. പച്ചക്കറിയാണ് എന്ന തൊഴിച്ചാല്‍ അതിനു കോവയ്
അകത്തളങ്ങള്‍ക്കു മോടികൂട്ടും ആഗ്ലോനിമ
അകത്തളങ്ങളുടെ മോടി കൂട്ടാനും പൂന്തോട്ടങ്ങള്‍ അലങ്കരിക്കാനും ഉദ്യാനപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ചെടിയാണ് ആഗ്ലോനിമ അഥവാ ചൈ
നെല്ലിന് കീടാക്രമണ സാധ്യത, വാഴത്തടത്തില്‍ പുതയിടണം
നെല്ല്
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരെ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോ
കരയും കടലും കടന്ന് തേന്‍ പെരുമ
ഡോ.സാജന് ജോസ് കെ. തെക്കേടത്തിന്റെ നേതൃത്വത്തിലുള്ള ഇടുക്കി ജില്ലയിലെ മൂലമറ്റം റീഗല്‍ ബീ ഗാര്‍ഡന്റെ പെരുമ കരയും കടലും കട
ഇല്ലത്തിന് അഴകായി നാടന്‍ പശുക്കള്‍
തൊഴുത്ത് മാത്രമല്ല പശുക്കള്‍ക്കായി താമസിക്കുന്ന വീട് തന്നെ വിട്ടു കൊടുത്തിരിക്കുകയാണ് ഈ കുടുംബം. ആലപ്പുഴ ജില്ലയില്‍ കായം
ചെള്ളകറ്റി നായയെ ചുള്ളനാക്കാം
നായകളുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും കണ്ണാടിയാണ് അവയുടെ ചര്‍മം. എന്നാല്‍, ചെള്ള്, പേന്‍, പട്ടുണ്ണി, ഈച്ചകള്‍ എ
മനംമയക്കും ജേഡ് വൈന്‍
തീനാളം പോലെ ചുവന്ന പൂങ്കുലകളുമായി ഉദ്യാനങ്ങളിലെ പ്രിയ ഇനമായി മാറിയിരിക്കുകയാണ് ജേഡ് വൈന്‍ എന്ന ഫിലിപ്പീന്‍സ് ചെടി. ഉഷ്ണമ
പിന്നാമ്പുറത്തായ മുറം
ഒരുകാലത്ത് അരി മുറത്തിലിട്ടു പാറ്റുന്ന താളാത്മകമായ ശബ്ദം കേള്‍ക്കാത്ത വീടുകളുണ്ടായിരുന്നില്ല. മില്ലില്‍ കുത്തിയെടുക്കുന്
മാറുന്ന തോട്ടങ്ങള്‍; വഴിമാറുന്ന മധുര പ്രതീക്ഷകള്‍
നമ്മുടെ പഴത്തോട്ടങ്ങള്‍ പരമ്പരാഗത രീതികളില്‍നിന്നു ചുവടു മാറ്റുകയാണ്. മാവും പ്ലാവും പേരയും വാഴയും പപ്പായയും സീതപ്പഴവും ക
മധുരമേറും മുറ്റത്തെ പന്തല്‍
ഏതു കാലാവസ്ഥയിലും ലാഭകരമാകുന്ന വിളകളാണു നമുക്കാവശ്യം. കുറഞ്ഞ ചെലവില്‍ വര്‍ഷം മുഴുവന്‍ വിളവ് നല്കുന്ന ഒരു ഫലം നമ്മുടെ മു
മണ്ണിനടിയിലെ ഔഷധം നിലമാങ്ങ
മണ്ണിനടയില്‍ വിളയുന്ന അപൂര്‍വ ഔഷധങ്ങളില്‍ ഒന്നാണ് എര്‍ത്ത് മാംഗോ അഥവ നിലമാങ്ങ (വാത്മീകാമ്രം). കിളച്ചു മറിച്ചു കൃഷി ചെയ്യ
84 -ാം വയസിലും കൃഷിയില്‍ ഊര്‍ജസ്വലതയോടെ
ഏറെപ്പേരും വീടിനു പുറത്തുപോലും ഇറങ്ങാതെ വിശ്രമിക്കുന്ന 84-ാം വയസിലും കോട്ടയം ജില്ലയിലെ പാലാ തലപ്പലം പഞ്ചായത്തില്‍ തുരുത്
ബസുകള്‍ക്കു കൊറോണ കൈ കാട്ടി; ഷിബി കുതിച്ചു കുതിരപ്പുറത്ത്
കോവിഡിനു മുമ്പ് കോട്ടയം മെഡിക്കല്‍ കോളജ് ബസ്സ്റ്റാന്‍ഡില്‍ നിറയെ യാത്രക്കാരുമായി ഒരു പഴയംപള്ളി ബസ് എങ്കിലും കാണാത്ത സമയമ
അഗ്രിഫാമില്‍ വിളയുന്നതത്രയും ജൈവം
ഊണിലും ഉറക്കത്തിലും കൃഷിയേക്കുറിച്ചുള്ള ചിന്ത. അതിരാവിലെ ഉണര്‍ന്നു തനിയെ ജീപ്പോടിച്ച് തോട്ടത്തിലെത്തി കാലികള്‍ക്കു പുല്ല
Latest News
കൃത്രിമമായി ആര്‍ത്തവം സൃഷ്ടിച്ച് സ്വർണക്കടത്ത്; നെടുമ്പാശേരിയിൽ യുവതി പിടിയിൽ
വി.മുരളീധരന്റെ ഉള്ളൂരിലെ വീടിന് നേരെ ആക്രമണം; ജനല്‍ചില്ലുകള്‍ തകര്‍ത്തു
"ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണം': അധിക്ഷേപിച്ച് കെ. സുരേന്ദ്രൻ
അട്ടപ്പാടിയില്‍ പുലി ഇറങ്ങി; പശുവിനെ ആക്രമിച്ചെന്ന് നാട്ടുകാര്‍
പാലായിൽ വീട്ടമ്മ ടാങ്കർ ലോറിയിടിച്ച് മരിച്ചു
Latest News
കൃത്രിമമായി ആര്‍ത്തവം സൃഷ്ടിച്ച് സ്വർണക്കടത്ത്; നെടുമ്പാശേരിയിൽ യുവതി പിടിയിൽ
വി.മുരളീധരന്റെ ഉള്ളൂരിലെ വീടിന് നേരെ ആക്രമണം; ജനല്‍ചില്ലുകള്‍ തകര്‍ത്തു
"ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണം': അധിക്ഷേപിച്ച് കെ. സുരേന്ദ്രൻ
അട്ടപ്പാടിയില്‍ പുലി ഇറങ്ങി; പശുവിനെ ആക്രമിച്ചെന്ന് നാട്ടുകാര്‍
പാലായിൽ വീട്ടമ്മ ടാങ്കർ ലോറിയിടിച്ച് മരിച്ചു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top