Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
പച്ചക്കറികളിലെ താരമായി മുരിങ്ങ
പ്രളയമെടുത്ത കൃഷി പുനരുദ്ധാരണം എവിടെ?
ചേന ചൊറിയാതിരിക്കാന്‍
ജാതിക്കാത്തോട്ടം....
ക്ഷീരമേഖലയിലെ പ്രതിസന്ധിക്കു പരിഹാരം പാല...
സുന്ദരപുഷ്പം, സര്‍വോപരി ഉപകാരിയും
കുരുമുളകും ഔഷധവൃക്ഷങ്ങളും
സുഖപ്പെടുത്തുന്ന ഉദ്യാനത്തിലെ ഓര്‍ക്കിഡ്...
ചെലവു പകുതി, വിളവു നൂറുമേനി
Previous
Next
Karshakan
സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ ഇല്ലാതാകുമ്പോള്‍
നാലു ശതമാനം വാര്‍ഷികപ്പലിശ മാത്രമുള്ള സ്വര്‍ണപ്പണയ കാര്‍ഷിക വായ്പാ പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. വായ്പ എടുക്കുന്നവരില്‍ ഭൂരിപക്ഷവും കര്‍ഷകരല്ല എന്ന സംസ്ഥാന കൃഷിവകുപ്പിന്റെ ആക്ഷേപത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ നീക്കം. പദ്ധതി നിര്‍ത്തലാക്കുന്നതായി കേന്ദ്ര ധനവകുപ്പു സെക്രട്ടറി രാജീവ് കുമാര്‍ പൊതുമേഖലാ ബാങ്കുകളുടെ മാനേജിംഗ് ഡയറക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ വ്യക്തമാക്കിയതായാണ് വിവരം. പദ്ധതി നിര്‍ത്തണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ശിപാര്‍ശയും വന്നെങ്കിലും സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ എന്ന് നിര്‍ത്തുമെന്ന് പറയുന്നില്ല. സാധാരണക്കാര്‍ക്ക് അര മണിക്കുറിനകം കാര്യമായ നൂലാമാലകളില്ലാതെ സ്വര്ണപ്പണയത്തിന്മേല് മൂന്നു ലക്ഷം രൂപവരെ ഹ്രസ്വകാലവായ്പ ലഭിക്കുന്ന പദ്ധതിയാണ് ഇല്ലാതാകാന്‍ പോകുന്നത്.
ചില ബാങ്കുകള്‍ ഇതിനകം തന്നെ പദ്ധതി നിര്‍ത്തലാക്കുകയോ കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തു. എന്നാല്‍ ഇതിന്റെ അന്തിമ ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. കേന്ദ്രസംഘം പഞ്ചാബിലും കേരളത്തിലും ബാങ്കുകളില്‍ പരിശോധന നടത്തിയിരുന്നു. കേരളത്തില്‍ അഞ്ചു ജില്ലകളില്‍ 30 ബാങ്ക് ശാഖകളില്‍ സംഘം പരിശോധന നടത്തി. ഒമ്പതു ശതമാനമാണ് സ്വര്‍ണപ്പണയ കാര്‍ഷിക വായ്പയുടെ പലിശ. കൃത്യമായി തിരിച്ചടച്ചാല്‍ നാലു ശതമാനം പലിശ നല്കിയാല് മതി.
കേരളത്തിലെ കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടണമെന്ന ആവശ്യവുമായി ജൂലൈയില്‍ സംസ്ഥാന കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്, ഡെപ്യൂട്ടി ഗവര്‍ണര്‍ എം.കെ. ജെയിന് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. മൊറട്ടോറിയം നീട്ടുന്നതുള് പ്പെടെ 10 ആവശ്യങ്ങളടങ്ങിയ ഒരു നിവേദനം ഈ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി കൃഷി മന്ത്രി റിസര്‍വ് ബാങ്കിനു സമര്‍പ്പിച്ചിരുന്നു. സ്വര്ണപ്പണയത്തിന്മേല് കാര്‍ഷിക ആവശ്യങ്ങള്‍ക്കുവേണ്ടി ബാങ്കുകള്‍ നല്കുന്ന കുറഞ്ഞ പലിശനിരക്കിലുള്ള വായ്പ നിയന്ത്രിക്കണമെന്നതായിരുന്നു സംസ്ഥാന കൃ ഷി മന്ത്രിയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. പൊതു മേഖലാ ബാങ്കുകളും നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യ ല്‍ കമ്പനികളും ഈ വായ്പ കര്‍ഷകരല്ലാത്തവര്‍ക്ക് നല്കി ദുരുപയോ ഗം ചെയ്യുന്നുവെന്നായിരുന്നു മന്ത്രിയുടെ ആക്ഷേപം. ഇതു ചൂണ്ടിക്കാട്ടി കേന്ദ്ര കൃഷിമന്ത്രിക്ക് കത്തെഴുതിയതായും റിപ്പോര്‍ട്ടുകള്‍ വന്നു.
2019 മാര്‍ച്ച് 31 ന് 76.28 ലക്ഷം അ ക്കൗണ്ടുകളിലായി 80803 കോടി രൂപയുടെ കാര്‍ഷിക വായ്പകളാണ് കേരളത്തില്‍ നിലവിലുണ്ടായിരുന്നത്. ഇതില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളിലൂടെ വിതരണം ചെയ്ത് 17350 കോടി രൂപ മാത്രമാണ്. 17 ലക്ഷത്തോളം കിസാന്‍ കാര്ഡുടമകള്ക്കാ ണ് ഇതു നല്‍കിയത്. സഹകരണ ബാങ്കുകളിലൂടെയാണ് 85 ശതമാനം കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളും നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മൊത്തം കാര്‍ഷിക വായ്പകളുടെ 62 ശതമാനത്തോളം സ്വര്ണപ്പണയത്തിന്മേല് നല്കുന്ന വായ്പകളാണെന്നാണ് കൃഷിമന്ത്രിയുടെ നിഗമനം. ബാങ്കുകള്‍ നല്കുന്ന വായ്പകളുടെ 18 ശതമാനം കൃഷിമേഖലയ്ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിബന്ധന. യഥാ ര്‍ഥ കര്‍ഷകര്‍ക്ക് നല്‍കാതെ സം സ്ഥാനത്തെ പൊതുമേഖലാ വാണിജ്യ ബാങ്കുകള്‍ സ്വര്ണപ്പണയത്തിന്മേല് കാര്‍ഷിക വായ്പ മറ്റുള്ളവര്‍ക്കു നല്കി ഈ മുന്‍ഗണനാ നിബന്ധന തെറ്റിക്കുന്നുവെന്നാണ് കൃഷി മന്ത്രിയുടെ ആക്ഷേപം.
സ്വര്‍ണം കൈവശമില്ലാത്ത കര്‍ഷകര്‍ക്ക് ഈ കാര്‍ഷിക വായ്പ പ്രയോജനപ്പെടുത്താനാവുന്നില്ല. വായ്പ എടുക്കുന്നവര്‍ക്ക് കൃഷിഭൂമി ഉണ്ടെ ന്ന് ഉറപ്പാക്കാന്‍ ബാങ്കുകള്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. വായ്പ എടുക്കുന്നവര്‍ കര്‍ഷകരാണെന്ന് ഉറപ്പാക്കാന്‍ കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് സംസ്ഥാന കൃഷിവകുപ്പിന്റെ മറ്റൊരാവശ്യം.
തെറ്റുന്ന നിഗമനം
എന്നാല്‍ സ്വര്‍ണം പണയം വച്ച് കാര്‍ഷിക വായ്പ എടുക്കുന്നവരാരും കര്‍ഷകരല്ല എന്ന നിഗമനം ശരിയല്ല. കര്‍ഷകരുടേതല്ലാത്ത തെറ്റിന്റെ പേരില്‍ അനര്‍ഹര്‍ കൈപ്പറ്റുന്നതിനാല്‍ കര്‍ഷകര്‍ക്ക് പ്രയോജനകരമായ ഒരു വായ്പാസംവിധാനം തന്നെ ഇല്ലാതാകാന്‍ പോകുന്ന സ്ഥിതിയാണുള്ളത്. കര്‍ഷകര്‍ക്കോ കാര്‍ഷിക മേഖലയ്ക്കോ സ്വര്ണപ്പണയത്തിന്മേലുള്ള കാര്‍ഷിക വായ്പ പ്രയോജനകരമല്ലെന്ന വാദവും അടിസ്ഥാനമില്ലാത്തതാണ്.
സ്വര്ണപ്പണയത്തിന്മേലുള്ള കാര്‍ ഷിക വായ്പയ്ക്കു പകരം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള കാര്‍ഷിക വായ്പ ബാങ്കുകള്‍ വ്യാപകമാക്കണമെന്നാണ് കൃഷി മന്ത്രിയുടെ ആവശ്യം. ഒരു ലക്ഷം രൂപവരെയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) വഴി ഈടില്ലാതെ ലഭിക്കുമായിരുന്ന പരമാവധി കാര്‍ഷിക വായ്പ. ഈ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര ഗവണ്മെന്റ് കെസിസി വഴിയായി ഈടില്ലാതെ ലഭിക്കുന്ന കാര്‍ഷിക വായ്പയുടെ പരിധി 1.60 ലക്ഷം രൂപയായി ഉയര്‍ത്തി. കൃഷി ഭൂമിയുടെ കൈവശാവകാശ രേഖയു ള്ള കര്‍ഷകര്‍ക്കു മാത്രമാണ് കെസി സി വായ്പയ്ക്ക് അര്‍ഹത. പാട്ടക്കൃഷിക്കാര്‍ക്ക് കെസിസി വായ്പ ലഭിക്കണമെങ്കില്‍ കരമടച്ച രസീതും സമ്മതപത്രവും നല്‍കേണ്ടിവരും.
കെസിസി വായ്പയ്ക്ക് എസ്ബി ഐ പോലുള്ള ബാങ്കുകള്‍ നിശ്ചയിച്ചിരിക്കുന്ന സമയപരിധി രണ്ടാഴ്ചയാണ്. കൃഷിഭൂമിയുടെ വിസ്തൃതിയുടെയും കൃഷി ചെയ്യുന്ന വിളയുടെയും അടിസ്ഥാനത്തിലാണ് കെസിസി വായ്പയുടെ തോത് നിശ്ചയിക്കുന്നത്.
ഓരോ വിളയ്ക്കും നല്‍കേണ്ട വായ്പയുടെ പരിധി ജില്ലാതല ബാ ങ്കേഴ്സ് കമ്മിറ്റിയാണ് തീരുമാനിക്കുന്നത്. സഹകരണ ബാങ്കുകള്‍, വാ ണിജ്യ ബാങ്കുകള്‍, ഗ്രാമീണ ബാങ്ക് എന്നിവയെല്ലാം കെസിസി വായ്പകള്‍ കര്‍ഷകര്‍ക്കു നല്‍കും. ആര്.സി. ഗുപ്ത കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ 1998ല്‍ നബാ ര്‍ഡാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ആരംഭിച്ചത്. കെസിസി വാ യ്പകള്‍ അഞ്ചുവര്‍ഷംവരെ പുതുക്കി നല്‍കുമെങ്കിലും വായ്പയുടെ വിനിയോഗം ഓരോ വര്‍ഷവും ബാങ്കുകള്‍ വിലയിരുത്തും. കേരളത്തില്‍ പൊതുമേഖലാ വാണിജ്യബാങ്കുകള്‍ കെസി സി വായ്പകളെ പ്രോത്സാഹിപ്പിക്കാ തെ സ്വര്‍ണപ്പണയ വായ്പയെ പ്രോ ത്സാഹിപ്പിക്കുന്നുവെന്നാണ് ആക്ഷേപം.
കേരളത്തിലെ കര്‍ഷകര്‍ക്ക് കെ സിസിയെ കുറിച്ച് അറിവില്ലായ്മയൊന്നുമില്ല. കേരളത്തിലെ പൊതുമേഖലാ വാണിജ്യബാങ്കുകള്‍ സ്വര്ണപണയത്തിലുള്ള കാര്‍ഷിക വായ്പകള്‍ ക്കുവേണ്ടി കെസിസി പദ്ധതിയെ നിരുത്സാഹപ്പെടുത്തുന്നുമില്ല.
സ്വര്ണപ്പണയത്തിന്മേലുള്ള കാര്‍ ഷിക വായ്പയില്‍ വ്യാപകമായ ക്രമക്കേടുനടന്നെന്ന് ആക്ഷേപം ഉന്നയിച്ചത് സംസ്ഥാന കൃഷി വകുപ്പാണ്. കെസിസി പദ്ധതിയുടെ പേരില്‍ കര്‍ഷകര്‍ക്കു കിട്ടിക്കൊണ്ടിരുന്ന സ്വര്‍ണപ്പണയ വായ്പാപദ്ധതി നിര്‍ത്തലാക്കുന്നത് വലിയ തിരിച്ചടിയുണ്ടാക്കും. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ 18,000 കോടി രൂപയുടെ നേരിട്ടുള്ള നഷ്ടമാണ് കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് ഉണ്ടായത്. ഈ വര്‍ഷത്തെ മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും കുറഞ്ഞത് 2000 കോടി രൂപയുടെ യെങ്കിലും നഷ്ടം കാര്‍ഷിക മേഖലക്ക് സംഭവിച്ചിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം.
പതിനായിരക്കണക്കിന് ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമല്ലാതായി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന നഷ്ടപരിഹാരം കൊണ്ടോ വിള ഇന്‍ഷ്വറന്‍സ് കൊണ്ടോ മാത്രം ഈ നഷ്ടം നികത്താനാവില്ല. വിളകളുടെ അടിസ്ഥാനത്തില്‍ നല്കുന്ന കെസി സി വായ്പകൊണ്ട് കര്‍ഷകര്‍ക്കു പിടിച്ചു നില്‍ക്കാനാവില്ല. രാജ്യത്തെ അമ്പതു ശതമാനത്തിലേറെ കര്‍ഷകര്‍ ഇന്ന് കടക്കെണിയിലാണ്. രാജ്യത്ത് ഏറ്റവുമധികം കടബാധ്യതയുള്ള കര് ഷക കുടുംബങ്ങളുടെ മുന്‍ നിരയില്‍ കേരളവുമുണ്ട്.
കര്‍ഷകര്‍ക്ക് ഏറെ സഹായകമായിരുന്ന സ്വര്‍ണപ്പണയ വായ്പ പദ്ധ തി നിര്‍ത്തലാക്കാനുള്ള നീക്കം തി കഞ്ഞ കര്‍ഷക ദ്രോഹമാണ്.
സ്വര്‍ണപ്പണയ വായ്പാ പദ്ധതി കേരളത്തില്‍ ഉപയോഗപ്പെടുത്തിയിരുന്നത് കുത്തകകളൊന്നുമല്ല. കര്‍ഷകത്തൊഴിലാളികളും കര്‍ഷകരും ഉള് പ്പെടെയുള്ള സാധാരണക്കാരായിരുന്നു. കൃഷിഭൂമി പാട്ടത്തിനെടുത്തു കൃഷിചെയ്യുന്നവര്‍, കൃഷിഭൂമി കൈവശമില്ലാതെ ചെറിയ സംരംഭങ്ങളിലേ ര്‍പ്പെടുന്നവര്‍ എന്നിവര്‍ക്കെല്ലാം സ ഹായകമായിരുന്നു ഈ പദ്ധതി. അ ത്തരമൊരു പദ്ധതിയാണ് അങ്ങോട്ടുകയറിയുള്ള ആക്രമണം കൊണ്ട് ഇല്ലാതാകാന്‍ പോകുന്നത്. കെസിസി വായ്പകള്‍ക്ക് ബാങ്ക് ഓഫീസര്‍മാരുടെ പരിശോധനയും കൃത്യമായ വിലയിരുത്തലുകളും വേണ്ടിവരും. എന്നാല്‍ സ്വര്ണപ്പണയത്തിന്മേലുള്ള കാര്‍ഷിക വായ്പകള്‍ക്ക് അത്തരം നടപടിക്രമങ്ങളൊന്നും വേണ്ട. തിരിച്ചടവിന് മുടക്കമില്ലാത്തതിനാല് ബാങ്കുകള്‍ക്കും ഈ പദ്ധതി താരതമ്യേന അപകട രഹിതമായിരുന്നു. പദ്ധതി നിര്‍ത്തലാക്കുന്നത് ബാങ്കുകള്‍ക്കും കര്‍ഷകര്‍ക്കും ഒരു പോലെ തിരിച്ചടിയാകും.
സമൂഹത്തില്‍ മറ്റുള്ളവരെപ്പോലെ സുഗമമായി ജീവിക്കുന്നതിനുള്ള അവകാശം കര്‍ഷകര്‍ക്കുമുണ്ട്. എന്നാല്‍ കര്‍ഷകരുടെ വീട്ടുപടിക്കല്‍ സഹായമെത്തിക്കുന്നതിനുപകരം എന്തിനും ഏതിനും കര്‍ഷകര്‍ കൃഷി ഓഫീസ് കയറിയിറങ്ങി ബ്യൂറോക്രസിയുടെ നടപടിക്രമങ്ങള്‍ പാലിക്കണമെന്നതാണ് സംസ്ഥാന കൃഷി വകുപ്പിന്റെ ഇപ്പോഴത്തെ നിലപാട്. വിളകള്‍ക്ക് തളിക്കാന്‍ കീടനാശിനി വാങ്ങണമെങ്കില്‍ കര്ഷകന് അതിന് കൃഷി ഓഫീസറുടെ കുറിപ്പടിവാങ്ങണം. ഇപ്പോള്‍ കാര്‍ഷിക വായ്പ എടുക്കണമെങ്കില്‍ അതിനും കര്‍ഷകനാണെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൃഷി ഓഫീസറോടു വാങ്ങണമെന്നാണ് സംസ്ഥാന കൃഷി വകുപ്പിന്റെ നിര്‍ദ്ദേശം. കര്‍ഷകരുടെ കൃഷിയിടങ്ങള്‍ പരിശോധിക്കാന്‍ യോഗ്യരായ ഓഫീസര്‍മാര്‍ ബാങ്കുകളില്‍ ഉണ്ടെന്നിരിക്കെ ഇത്തരം നിബന്ധനകള്‍ കര്‍ഷകരെ ദ്രോഹിക്കാനേ സഹായകമാവുകയുള്ളു. സ്വര്‍ണപ്പണയ വായ്പകളുടെ ദുരുപയോഗം തടയണമെന്ന വാദം ന്യായമാണെങ്കിലും പദ്ധതി അപ്പാടെ നിര്‍ത്താനുള്ള നീക്കം കാര്‍ഷിക മേഖലക്ക് തിരിച്ചടിയാകും. സ്വകാര്യ പണമിടപാടുകാര്‍ക്കും ബ്ലേഡുപലിശക്കാര്ക്കുമായിരിക്കും ഇതിന്റെ പ്രയോജനം. എലിയെ തോല്‍പ്പിക്കാന്‍ ഇല്ലം ചുടുന്നതുപോലെയാണിത്.
ഡോ. ജോസ് ജോസഫ്
ഫോണ്‍: - 93871 00119
പച്ചക്കറികളിലെ താരമായി മുരിങ്ങ
വീട്ടുവളപ്പില്‍ മുരിങ്ങ വളര്‍ത്തിയാല്‍ വീട്ടില്‍ ഒരു കറി ഉറപ്പ്. വെറും കറിയല്ല, പോഷക സമ്പന്നവും ഔഷധ ഗുണവുമുള്ള സര്‍വരോഗ
പ്രളയമെടുത്ത കൃഷി പുനരുദ്ധാരണം എവിടെ?
കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ രണ്ടു ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ് തു എന്നാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ്
ചേന ചൊറിയാതിരിക്കാന്‍
* ചേന വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിയാല്‍ ചൊറിച്ചിലകലും.
* എത്ര വലിയ പാവയ്ക്കായിലും വിത്തിനു പറ്റിയ മൂന്നു കുരുമാത്ര
ജാതിക്കാത്തോട്ടം....
ചെലവുകുറഞ്ഞതും എന്നാല്‍ ആദായം നന്നായി ലഭിക്കുന്നതുമായ കൃഷിയാണ് ജാതിയുടേത്. നല്ല ശ്രദ്ധയും കരുതലും പരിചരണവും ജാതിക്കൃഷിക്
ക്ഷീരമേഖലയിലെ പ്രതിസന്ധിക്കു പരിഹാരം പാല്‍വില വര്‍ധന മാത്രമോ?
പാല് വിലവര്‍ധന നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്ന ക്ഷീരകര്ഷകന് ഒരു താങ്ങാകുമെന്നു പ്രതീക്ഷിക്കാം. അധികവിലയുടെ 83.75
സുന്ദരപുഷ്പം, സര്‍വോപരി ഉപകാരിയും
പൂവിനായാലും മനുഷ്യനായാലും സൗന്ദര്യം മാത്രം കൊണ്ടെന്തു കാര്യം? സൗന്ദര്യത്തോടൊപ്പം ഉപകാരസ്വഭാവം കൂടിച്ചേര്‍ന്നാലേ ഗുണമുള്ള
കുരുമുളകും ഔഷധവൃക്ഷങ്ങളും
ബിജുവിനു കൃഷിയെന്നാല്‍ ഒരു ഹരമാണ്. കൃഷിയില്‍ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നതിന് പ്രത്യേക താത്പര്യം. ചുരുക്കത്തില്‍ കൃഷിയിട
സുഖപ്പെടുത്തുന്ന ഉദ്യാനത്തിലെ ഓര്‍ക്കിഡ് റോസ്
മനസിനും ശരീരത്തിനും ഉന്മേഷം നല്‍കാനുള്ള ചെടികളുടെ കഴിവാണ് തേക്കടി മണ്ണാറത്തറയില്‍ റെജിയെ പൂന്തോട്ട പരിപാലനത്തിലേക്കാകര്
ചെലവു പകുതി, വിളവു നൂറുമേനി
നെല്‍കൃഷിയില്‍ യന്ത്രവത്കരണത്തിലൂടെ മികച്ച വിളവു നേടുകയാണ് കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തിലെ കക്കീല്‍ വീട്ടില്‍ ദാമോദരന്‍.
കായം- കഥയും കാര്യവും
തികച്ചും വ്യത്യസ്തമായ ഗന്ധം പരത്തി നമ്മുടെ പാചകശാലകളില്‍ നിത്യസാന്നിധ്യമായ സുഗന്ധവ്യഞ്ജന വിളയാണ് കായം. കായത്തിന്റെ ഗന്ധം
വീട്ടുകൃഷിക്ക് പ്രതിഭ
വീട്ടുകൃഷിക്ക് മികച്ച മഞ്ഞളാണ് പ്രതിഭ. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം പുറത്തിറക്കിയ ഇനമാണിത്. രോഗപ്രതിരോധ ശേഷ
ഊര്‍ജ സംരക്ഷണവും കാലാവസ്ഥയും
ഊര്‍ജ സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 2001-ല്‍ കേന്ദ്ര ഊര്‍ജസംരക്ഷണ നിയമം നമ്മുടെ രാജ്യത്തു പാസാക്കി. ഭൂഗോള രക
താറാവു വളര്‍ത്താം, ലാഭകരമായി
വര്‍ഷത്തില്‍ 300 മുട്ടകള്‍, മൂന്നുവയസുവരെ തുടര്‍ച്ചയായ ഉത്പാദനം- താറാവുകൃഷി ജനപ്രീയമാകാന്‍ കാരണങ്ങള്‍ അധികമാണ്. കുറഞ്ഞ പ
പാലും പശുവും കൈവിട്ടുപോകരുത്
പണ്ടു കൈകള്‍കൊണ്ടും നാം കറന്നു പാത്രം നിറയ്ക്കുമ്പോള്‍ തിരിച്ചറിയണം നമ്മുക്കു മുമ്പേ ആഗോള പാല്ക്കച്ചവടക്കമ്പനികള് പാലു
റംബൂട്ടാനിലൂടെ കാര്‍ഷിക വിജയം
രുചിയേറുന്ന നാടന്‍ പഴങ്ങളുടെ വൈവിധ്യത്തിന് പ്രശസ്തമാണ് മലയാളക്കര. ഇരുപതിലേറെ വിദേശ പഴവര്‍ഗങ്ങളും നാടന്‍ പഴച്ചെടികളും തന്
ആദായമേകുന്ന തൈകള്‍
പച്ചക്കറിതൈ ഉത്പാദനം സംരംഭമാക്കി മുന്നേറുകയാണ് കൂടരഞ്ഞി കുരീക്കാട്ടിലെ ദമ്പതികളായ ജോണും സോഫിയും. കോഴിക്കോ ടിന്റെ കിഴക്കന
നമുക്കു വളര്‍ത്താന്‍ ജൈവ മുന്തിരിത്തോപ്പുകള്‍
നീളുന്ന വള്ളികളില്‍ നീലപ്പളുങ്കുകല്ലുകള് പോലെ തിളങ്ങിനില്‍ക്കുന്ന മുന്തിരിക്കുലകള്‍. കെ.സി. പിള്ള എന്ന കെ. ചന്ദ്രശേഖരന്
മീന്‍കുളത്തില്‍ പച്ചക്കറി കൂടുകളില്‍ കരിമീന്‍
ഇത്തിരി സ്ഥലത്തു നിന്ന് ഒത്തിരി മത്സ്യങ്ങളെ ഉത്പാദിപ്പിച്ച് കാര്‍ഷികരംഗത്ത് പുത്തന്‍ രീതികള്‍ വിജയിപ്പിച്ചെടുക്കുകയാണ് വ
തെങ്ങിന് തോപ്പിലെ തീറ്റപ്പുല്ല്
പ്രളയം, മഞ്ഞ്, കൊടുംവേനല്‍. കേരളത്തിലെ കൃഷിക്കും കര്‍ഷകനും പരീക്ഷണങ്ങളുടേതായിരുന്നു കഴിഞ്ഞ വര്‍ഷം. ക്ഷീരകര്‍ഷകരുടേയും അവ
ഏലത്തിന്റെ ഉത്പാദനഗ്രാഫ് താഴേക്ക്
ഏലത്തിന്റെ വില വര്‍ധന ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സംസ്ഥാനത്തെ ഏലം ഉത്പാദനത്തിന്റെ 90 ശതമാനവും ഇടുക്കിയുടെ സംഭാ
പച്ചക്കറികളിലെ താരമായി മുരിങ്ങ
വീട്ടുവളപ്പില്‍ മുരിങ്ങ വളര്‍ത്തിയാല്‍ വീട്ടില്‍ ഒരു കറി ഉറപ്പ്. വെറും കറിയല്ല, പോഷക സമ്പന്നവും ഔഷധ ഗുണവുമുള്ള സര്‍വരോഗ
പ്രളയമെടുത്ത കൃഷി പുനരുദ്ധാരണം എവിടെ?
കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ രണ്ടു ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ് തു എന്നാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ്
ചേന ചൊറിയാതിരിക്കാന്‍
* ചേന വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിയാല്‍ ചൊറിച്ചിലകലും.
* എത്ര വലിയ പാവയ്ക്കായിലും വിത്തിനു പറ്റിയ മൂന്നു കുരുമാത്ര
ജാതിക്കാത്തോട്ടം....
ചെലവുകുറഞ്ഞതും എന്നാല്‍ ആദായം നന്നായി ലഭിക്കുന്നതുമായ കൃഷിയാണ് ജാതിയുടേത്. നല്ല ശ്രദ്ധയും കരുതലും പരിചരണവും ജാതിക്കൃഷിക്
ക്ഷീരമേഖലയിലെ പ്രതിസന്ധിക്കു പരിഹാരം പാല്‍വില വര്‍ധന മാത്രമോ?
പാല് വിലവര്‍ധന നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്ന ക്ഷീരകര്ഷകന് ഒരു താങ്ങാകുമെന്നു പ്രതീക്ഷിക്കാം. അധികവിലയുടെ 83.75
സുന്ദരപുഷ്പം, സര്‍വോപരി ഉപകാരിയും
പൂവിനായാലും മനുഷ്യനായാലും സൗന്ദര്യം മാത്രം കൊണ്ടെന്തു കാര്യം? സൗന്ദര്യത്തോടൊപ്പം ഉപകാരസ്വഭാവം കൂടിച്ചേര്‍ന്നാലേ ഗുണമുള്ള
കുരുമുളകും ഔഷധവൃക്ഷങ്ങളും
ബിജുവിനു കൃഷിയെന്നാല്‍ ഒരു ഹരമാണ്. കൃഷിയില്‍ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നതിന് പ്രത്യേക താത്പര്യം. ചുരുക്കത്തില്‍ കൃഷിയിട
സുഖപ്പെടുത്തുന്ന ഉദ്യാനത്തിലെ ഓര്‍ക്കിഡ് റോസ്
മനസിനും ശരീരത്തിനും ഉന്മേഷം നല്‍കാനുള്ള ചെടികളുടെ കഴിവാണ് തേക്കടി മണ്ണാറത്തറയില്‍ റെജിയെ പൂന്തോട്ട പരിപാലനത്തിലേക്കാകര്
ചെലവു പകുതി, വിളവു നൂറുമേനി
നെല്‍കൃഷിയില്‍ യന്ത്രവത്കരണത്തിലൂടെ മികച്ച വിളവു നേടുകയാണ് കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തിലെ കക്കീല്‍ വീട്ടില്‍ ദാമോദരന്‍.
കായം- കഥയും കാര്യവും
തികച്ചും വ്യത്യസ്തമായ ഗന്ധം പരത്തി നമ്മുടെ പാചകശാലകളില്‍ നിത്യസാന്നിധ്യമായ സുഗന്ധവ്യഞ്ജന വിളയാണ് കായം. കായത്തിന്റെ ഗന്ധം
വീട്ടുകൃഷിക്ക് പ്രതിഭ
വീട്ടുകൃഷിക്ക് മികച്ച മഞ്ഞളാണ് പ്രതിഭ. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം പുറത്തിറക്കിയ ഇനമാണിത്. രോഗപ്രതിരോധ ശേഷ
ഊര്‍ജ സംരക്ഷണവും കാലാവസ്ഥയും
ഊര്‍ജ സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 2001-ല്‍ കേന്ദ്ര ഊര്‍ജസംരക്ഷണ നിയമം നമ്മുടെ രാജ്യത്തു പാസാക്കി. ഭൂഗോള രക
താറാവു വളര്‍ത്താം, ലാഭകരമായി
വര്‍ഷത്തില്‍ 300 മുട്ടകള്‍, മൂന്നുവയസുവരെ തുടര്‍ച്ചയായ ഉത്പാദനം- താറാവുകൃഷി ജനപ്രീയമാകാന്‍ കാരണങ്ങള്‍ അധികമാണ്. കുറഞ്ഞ പ
പാലും പശുവും കൈവിട്ടുപോകരുത്
പണ്ടു കൈകള്‍കൊണ്ടും നാം കറന്നു പാത്രം നിറയ്ക്കുമ്പോള്‍ തിരിച്ചറിയണം നമ്മുക്കു മുമ്പേ ആഗോള പാല്ക്കച്ചവടക്കമ്പനികള് പാലു
റംബൂട്ടാനിലൂടെ കാര്‍ഷിക വിജയം
രുചിയേറുന്ന നാടന്‍ പഴങ്ങളുടെ വൈവിധ്യത്തിന് പ്രശസ്തമാണ് മലയാളക്കര. ഇരുപതിലേറെ വിദേശ പഴവര്‍ഗങ്ങളും നാടന്‍ പഴച്ചെടികളും തന്
ആദായമേകുന്ന തൈകള്‍
പച്ചക്കറിതൈ ഉത്പാദനം സംരംഭമാക്കി മുന്നേറുകയാണ് കൂടരഞ്ഞി കുരീക്കാട്ടിലെ ദമ്പതികളായ ജോണും സോഫിയും. കോഴിക്കോ ടിന്റെ കിഴക്കന
നമുക്കു വളര്‍ത്താന്‍ ജൈവ മുന്തിരിത്തോപ്പുകള്‍
നീളുന്ന വള്ളികളില്‍ നീലപ്പളുങ്കുകല്ലുകള് പോലെ തിളങ്ങിനില്‍ക്കുന്ന മുന്തിരിക്കുലകള്‍. കെ.സി. പിള്ള എന്ന കെ. ചന്ദ്രശേഖരന്
മീന്‍കുളത്തില്‍ പച്ചക്കറി കൂടുകളില്‍ കരിമീന്‍
ഇത്തിരി സ്ഥലത്തു നിന്ന് ഒത്തിരി മത്സ്യങ്ങളെ ഉത്പാദിപ്പിച്ച് കാര്‍ഷികരംഗത്ത് പുത്തന്‍ രീതികള്‍ വിജയിപ്പിച്ചെടുക്കുകയാണ് വ
തെങ്ങിന് തോപ്പിലെ തീറ്റപ്പുല്ല്
പ്രളയം, മഞ്ഞ്, കൊടുംവേനല്‍. കേരളത്തിലെ കൃഷിക്കും കര്‍ഷകനും പരീക്ഷണങ്ങളുടേതായിരുന്നു കഴിഞ്ഞ വര്‍ഷം. ക്ഷീരകര്‍ഷകരുടേയും അവ
ഏലത്തിന്റെ ഉത്പാദനഗ്രാഫ് താഴേക്ക്
ഏലത്തിന്റെ വില വര്‍ധന ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സംസ്ഥാനത്തെ ഏലം ഉത്പാദനത്തിന്റെ 90 ശതമാനവും ഇടുക്കിയുടെ സംഭാ
കാപ്സിക്കത്തിലെ സോഷ്യല്‍മീഡിയ പാമ്പ്
ഓഗസ്റ്റില്‍ ഫേസ്ബുക്കിലെയും വാട്ട്സ്ആപ്പിലെയും താരമായിരുന്നു കാ പ്സിക്കത്തിലെ വിഷപ്പാമ്പ്. ഈ മാസം ഏറ്റവുമധികം ആളുകള്‍
കണ്ടാല്‍ പന്നല്, ഇത് ചുരുളി
കണ്ടാല്‍ തോട്ടുവശങ്ങളില് നില്ക്കുന്ന പന്നലാണെന്നേ തോന്നൂ. എന്നാല്‍ ഇലക്കറിയായും ഔഷധമായും ഉപയോഗിക്കുന്ന പന്നല് ഇനത്തില
കറുത്തപൊന്നും കൃഷിരീതികളും
കേരളത്തിന്റെ സമ്പദ്ഘടനയ്ക്കും കര്‍ഷകനും എന്നും താങ്ങാണു കുരുമുളക്. വര്‍ഷങ്ങളോളം സൂക്ഷിച്ചുവയ്ക്കാമെന്നതാണ് പ്രധാന നേട്ടം
പ്രളയാനന്തര കൃഷി മണ്ണിനെ സംരക്ഷിച്ച്
മണ്ണിനെ പരിചരിക്കാനും സംരക്ഷിക്കാനും മറക്കു ന്നത് നമ്മെത്തന്നെ മറക്കുന്നതിനു തുല്യമാണ്.' മഹാത്മജിയുടെ വാക്കു കളാണിവ. ശാസ
നല്ല പാല്, നല്ല ആരോഗ്യം
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന എല്ലാ പാലും നല്ലതാണെന്നു പറയാന്‍ കഴിയില്ല. മോശമാണെന്നും പറയാന്‍ കഴിയി
അമിത വണ്ണം കുറയ്ക്കാന്‍ കീഴാര്‍നെല്ലി
മഞ്ഞപ്പിത്തത്തിനുള്ള ഒറ്റമൂലിയാണ് കീഴാര്‍നെല്ലി. അത്യാര്‍ത്തവം, രക്താതിസാരം, അമിത രക്തസമ്മര്‍ദ്ദം, പനി, നീര്, അസ്ഥിസ്രാവ
പഠിക്കാം, കല്ലിനെ അപ്പമാക്കുന്ന കൃഷി
കല്ലില്‍ നിന്ന് അപ്പമുണ്ടാകുമോ? പഴയ ഒരറിവില്‍ നി ന്നുള്ള പുതിയ ചിന്തയാണിത്. അപ്രായോഗികമെന്ന് ഒറ്റവായനയില്‍ എഴുതിത്തള്ളരു
പയറിലെ മൊസേക്കിനെ ചെറുക്കാന്‍ ഗീതിക
പയര്‍ കര്‍ഷകര്‍ക്ക് തലവേദന സൃഷ്ടിക്കുന്നതാണ് മൊസേക്ക് രോഗം. ഇതിനെ ചെറുക്കാന്‍ പുതിയ പയര്‍ ഇനം. കേരള കാര്‍ഷിക സര്‍വകലാശാല
വാഴപ്പഴത്തില്‍ തുരുമ്പു കണ്ടാല്‍
ഞങ്ങളുടെ പറമ്പിലുള്ള മൂപ്പെത്തിയ വാഴക്കുലയിലെ കായകളില്‍ തുരുമ്പുപിടിച്ചതുപോലെ കാണുന്നുണ്ടോ? വാഴപ്പഴം നന്നായി മൂത്തതിന്റെ
കാര്‍ഷിക കാഴ്ചകളുടെ സമ്മിശ്രകൃഷിയിടം
കൃഷി മനസിന് ആരോഗ്യം പകരുന്നതാണ്. കാര്‍ഷിക കാഴ്ചകള്‍ മനസിനു വിരുന്നൊരുക്കും. ഇത്തരത്തില്‍ കൃഷി ക്രമീകരിക്കുകയാണ് മലയാളിയാ
Latest News
പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ച; അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളെ പിടികൂടി
മന്ത്രിസഭാ വികസനം; യെദിയൂരപ്പ ഡൽഹിയിലേക്ക്
സുഡാനിൽ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും
ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ്
എസ്പിജി നിയമഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
Latest News
പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ച; അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളെ പിടികൂടി
മന്ത്രിസഭാ വികസനം; യെദിയൂരപ്പ ഡൽഹിയിലേക്ക്
സുഡാനിൽ തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും
ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ്
എസ്പിജി നിയമഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top