തിരുവനന്തപുരം: യുവനടനെതിരേ പരാതി നല്‍കിയ കൊച്ചിയിലെ നടിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. നേരെത്തെ ആരോപണം ഉന്നയിച്ച അതേ നടനെതിരെയാണ് പരാതി നൽകിയതെന്നും വീട്ടുകാരെ ബോധ്യപ്പെടുത്തിയ ശേഷം നടന്‍റെ പേര് വെളിപ്പെടുത്തുമെന്നും മൊഴി കൊടുത്തതിന് ശേഷം നടി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

വ്യക്തിപരമായ നേട്ടത്തിനല്ല പരാതി നൽകിയതെന്നും കലാരംഗത്തു നേരിട്ട പ്രശ്നമാണ് പരാതിയായി ഉന്നയിച്ചതെന്നും നടി കൂട്ടിച്ചേർത്തു. അതേസമയം, മാധ്യമ പ്രവർത്തകൻ എന്ന പേരിൽ ചിലർ വരുന്നുണ്ടെന്നും ആരും ഭീഷണിപ്പെടുത്താൻ നോക്കണ്ടെന്നും നടി പറഞ്ഞു.

ലൊക്കേഷനില്‍ വച്ച് യുവതാരം ‌പിന്നിൽ നിന്ന് അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നുവെന്നും പിന്നീട് മാപ്പുപറഞ്ഞ് തലയൂരിയെന്നുമാണ് നടിയുടെ ആരോപണം.