കോട്ടയം: സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്നും പുറത്താക്കി. കോട്ടയത്ത് ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിലാണ് നടപടിയുണ്ടായത്.

എന്നാൽ നടപടിയെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാൻ ബിജെപി തയാറായിട്ടില്ല. പാർട്ടിയുടെ ആഭ്യന്തര കാര്യമായതിനാൽ കാരണം പരസ്യപെടുത്തുന്നില്ലെന്നാണ് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചത്.

ഭാരവാഹി യോഗത്തിനു രാവിലെ എത്തിയ സന്ദീപ് തീരുമാനമറിഞ്ഞ് ഉച്ചയോടെ മടങ്ങുകയും ചെയ്തു.