ലാഹോർ: പാക്കിസ്ഥാനിലെ ക്രൈസ്തവ കർഷകരെ സ്വന്തം ഭൂമിയിൽനിന്ന് ഭൂമാഫിയ ഒഴിപ്പിക്കുന്നെന്ന് രാജ്യത്തെ മനുഷ്യാവകാശ കമ്മീഷൻ. പാസ്റ്ററുടെ പരാതിയെത്തുടർന്ന് സംഭവം അന്വേഷിച്ച കമ്മീഷൻ ആണ് സുപ്രധാന കണ്ടെത്തലുകൾ നടത്തിയത്.

ക്രൈസ്തവർക്കു നേരേ അനീതി നടക്കുന്പോൾ പ്രാദേശിക സർക്കാർ മൗനം പാലിക്കുകയാണെന്നും കമ്മീഷൻ പറയുന്നു. ലാഹോറിൽനിന്ന് 400 കിലോമീറ്റർ അകലെയുള്ള കോത് അദ്ദുവിലെ കർഷകസമൂഹത്തിന്‍റെ ഭൂമിയാണ് നഷ്ടപ്പെട്ടത്.


കർഷകരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള കോടതിവിധികൾ സർക്കാർ നടപ്പാക്കുന്നില്ലെന്നും വ്യക്തമാണ്. ഒഴിപ്പിക്കൽ നടപടികൾക്ക് സ്റ്റേ പ്രഖ്യാപിച്ച ലാഹോർ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് തങ്ങൾ ഫയൽ ചെയ്ത റിട്ട് ഹർജി കോടതി ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു.