കാവാല ഗാനത്തിന് ചുവടുവയ്ക്കുന്ന "സ്‌പൈഡര്‍ മാന്‍'; വരവ് വൈകിയെന്ന് നെറ്റിസണ്‍സ്
Wednesday, October 23, 2024 10:15 AM IST
കഴിഞ്ഞവര്‍ഷം സൈബര്‍ ലോകത്ത് തീകൊളുത്തിയ ഒന്നായിരുന്നല്ലൊ രജനികാന്തിന്‍റെ "ജയിലര്‍' എന്ന ചിത്രത്തിലെ "കാവാല' ഗാനം. തമന്ന ഭാട്ട്യയുടെ നൃത്തം അന്നേരം ട്രെന്‍ഡിംഗ് ആയിരുന്നു. പോരാഞ്ഞ് നിരവധിയാളുകള്‍ റീലുകളുമായി എത്തിയിരുന്നു.

എന്നാല്‍ മുംബൈയിലുള്ള ഒരു "സ്‌പൈഡര്‍ മാന്‍' ഇപ്പോള്‍ "കാവാല' ഗാനത്തിന് ചുവടുവച്ച് സമൂഹ മാധ്യമങ്ങളില്‍ എത്തിയിരിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ ഈ സ്‌പൈഡര്‍മാന്‍ ഒരു പറമ്പില്‍ നിന്നും അനേകം മരങ്ങളെ സാക്ഷിയിക്കി ചുവടുവയ്ക്കുന്നു. ഒറിജിനല്‍ കൊറിയോഗ്രാഫിയില്‍ നിന്ന് ചില ഐക്കണിക് സ്‌റ്റെപ്പുകളും അദ്ദേഹം വയ്ക്കുന്നുണ്ട്.

മാര്‍വല്‍ കോമിക്സ് കഥാപാത്രമായ "സ്പൈഡര്‍ മാന്‍' തമന്നയുടെ ചുവട് വച്ചത് നെറ്റിസണ്‍സിന് ഹരം പകര്‍ന്നു. നിരവധി കമന്‍റുകള്‍ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. നിരവധി പേര്‍ അദ്ദേഹത്തിന്‍റെ നീക്കങ്ങളെ അഭിനന്ദിച്ചു. എന്നാല്‍ ട്രെന്‍ഡിന് വൈകിയെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.