വരനെ കണ്ട് കരയുന്ന വധു; സംഭവം നെറ്റിസണ്‍മാരെ ഞെട്ടിച്ചിരിക്കുന്നു
Friday, July 26, 2024 12:56 PM IST
വധു സ്വഭവനത്തില്‍ നിന്നും വരന്‍റെ വീട്ടിലേക്ക് പോകാനിറങ്ങുമ്പോള്‍ കരയുന്ന കാഴ്ച നാം ധാരാളം കണ്ടിരിക്കും. വധു മാത്രമല്ല വധുവിന്‍റെ ഏറ്റവും പ്രിയപ്പെട്ടവരും അന്നേരം കരയാറുണ്ട്.

എന്നാല്‍ വധു വരനെ കണ്ട് കരഞ്ഞാലൊ. തീര്‍ച്ചയായും അത് കൂടിനില്‍ക്കുന്നവരെ ഞെട്ടിക്കും. അത്തരമൊരു സംഭവത്തിന്‍റെ കാര്യമാണിത്. ഇന്‍സ്റ്റാഗ്രാമില്‍ എത്തിയ വീഡിയോ അങ്ങ് ഉത്തരേന്ത്യയില്‍ നിന്നുള്ളതാണ്.

ദൃശ്യങ്ങളില്‍ വധൂവരന്‍മാര്‍ ജയമല എന്ന ചടങ്ങില്‍ പങ്കെടുക്കുന്നു. ഇരുവരും കസേരയില്‍ ഒരുമിച്ച് ഇരിക്കുന്നതും നിരവധി ബന്ധുക്കള്‍ അവരെ ചുറ്റിപ്പറ്റിനില്‍ക്കുന്നതായും കാണാം. കൊട്ടും പാട്ടുമായി എല്ലാവരും ആനന്ദിക്കുമ്പോള്‍ വധു പെട്ടെന്ന് തലതാഴ്ത്തുന്നു.

ശേഷം പൊട്ടിക്കരയുന്നു. വധുവിന്‍റെ ബന്ധുക്കളും മറ്റും കരച്ചിലിന്‍റെ കാരണം അറിയാനും ആശ്വസിപ്പിക്കാനുമായി അരികില്‍ എത്തുന്നു. എന്നാല്‍ അവള്‍ കൂടുതല്‍ കരയുകയാണ്. ഈ സമയമൊക്കെ വരന്‍ നിശബ്ദനായി അടുത്തുണ്ട്.

വരന്‍റെ രൂപഭാവം വധുവിനെ ദുഃഖിപ്പിച്ചെന്നാണ് ചിലര്‍ പറയുന്നത്. വധുവിനെ നിര്‍ന്ധിച്ചാകാം ഈ കല്യാണത്തിലേക്ക് നയിച്ചതെന്നും ചിലര്‍ സംശയിക്കുന്നു. കാര്യമെന്തന്ന് അറിയാത്തതിനാല്‍ എന്തുപറയണമെന്നറിയാതെ നില്‍ക്കുകയാണ് നെറ്റിസണ്‍സ്...


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.