അതിനര്‍ഹന്‍ അയാളാണ്; പക്ഷേ ഹൃദയം കവര്‍ന്നത് സൊമാറ്റൊ ഏജന്‍റും
Wednesday, July 24, 2024 4:07 PM IST
സ്വിഗിയും സൊമാറ്റോയും ഫുഡ് ഡെലിവറിയിലെ ജനപ്രിയ പേരുകളാണല്ലൊ. ഇരു കൂട്ടരും തമ്മിലെ മത്സരം നാം കാണാറുമുണ്ട്. എന്നാല്‍ തൊഴിലാളികള്‍ ആയവര്‍ക്ക് അത്തരത്തിലുള്ള കാര്യങ്ങള്‍ ഒന്നുതന്നെയില്ല. അങ്ങനെയൊരു ഉദാഹരണമാണിത്.

എക്‌സില്‍ എത്തിയ ദൃശ്യങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളതാണ്. ഒരു യുവതി സ്വിഗിയില്‍ നിന്നും സൊമറ്റോയില്‍ നിന്നും ഒരേ സമയം ആഹാരം ഓര്‍ഡര്‍ ചെയ്യുന്നു. ഇരുവരും ഏകദേശം ഒരേ സമയം എത്തുകയും ചെയ്യുന്നു.

കുറച്ച് നിമിഷങ്ങള്‍ക്ക് മുമ്പ് എത്തിയ സൊമാറ്റോ അവളെ ആദ്യം ബന്ധപ്പെടുന്നു. അതോടെ ആദ്യമെത്തിയ സൊമാറ്റോക്കാരന് പാരിതോഷികമായി 500 രൂപ നല്‍കാന്‍ യുവതി തീരുമാനിക്കുന്നു. എന്നാല്‍ ഇക്കാര്യം അറിഞ്ഞ സൊമാറ്റോക്കാരന്‍റെ പ്രതികരണം എല്ലാവരെയും ഞെട്ടിച്ചു.

അദ്ദേഹം പറഞ്ഞത് തന്നിലും ദൂരത്തില്‍ നിന്ന് വന്നത് സ്വിഗിക്കാരനാണ്. മാത്രമല്ല താന്‍ വിവാഹിതനല്ല. അദ്ദേഹം കുടുംബസ്ഥനാണ്. അതിനാല്‍ 500 രൂപയ്ക്ക് അര്‍ഹന്‍ സ്വിഗി ഡെലിറി ഏജന്‍റാണ്.

ഇതുകേട്ട സ്വിഗി ഏജന്‍റ് സൊമാറ്റക്കാനനോട് പൈസ വാങ്ങിക്കോളാന്‍ പറയുന്നു. എന്നാല്‍ സ്വിഗിക്കാരന് നല്‍കാന്‍ പറഞ്ഞ് സൊമാറ്റോ ഡെലിവറി ഏജന്‍റ് ബൈക്ക് മുന്നിലേയ്ക്ക് എടുക്കുന്നു. നന്മ നിമിത്തം അദ്ദേഹം എത്തിയത് ജനഹൃദയങ്ങളിലേക്കാണെന്ന് പറയാതെ വയ്യ...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.