മാടപ്പള്ളി സില്‍വര്‍ലൈന്‍ വിരുദ്ധ സത്യഗ്രഹത്തിന് രണ്ടുവയസ്
Wednesday, April 17, 2024 6:41 AM IST
മാടപ്പള്ളി: കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരുടെമേല്‍ എടുത്തിരിക്കുന്ന കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റി മാടപ്പള്ളി വെങ്കോട്ടയില്‍ പന്തല്‍ കെട്ടി സത്യഗ്രഹ സമരം ആരംഭിച്ചിട്ട് ഇരുപതിന് രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നു.

2022 മാര്‍ച്ച് 17ന് മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനില്‍ നടന്ന സില്‍വര്‍ലൈന്‍ പ്രതിഷേധത്തിനെതിരേ പോലീസ് നടത്തിയ അതിക്രൂര മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചാണ് സംഭവസ്ഥലത്തുതന്നെ സത്യഗ്രഹ സമരം തുടങ്ങിയത്.

പോലീസ് റോഡിലൂടെ വലിച്ചിഴച്ച റോസ്‌ലിന്‍ ഫിലിപ്പിന്‍റെ പുരയിടത്തിലാണ് സമരപ്പന്തല്‍ കെട്ടിസമരം ആരംഭിച്ചത്. അന്നുമുതല്‍ ഇന്നോളം എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12വരെയാണ് സത്യഗ്രഹ സമരം നടക്കുന്നത്.

രണ്ടാം വാര്‍ഷികദിനമായ 20ന് രാവിലെ 10ന് ചേരുന്ന സമ്മേളനം ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സമരസമിതി ജില്ലാ ചെയര്‍മാന്‍ ബാബുകുട്ടന്‍ചിറ അധ്യക്ഷത വഹിക്കും. പദ്ധതി സര്‍ക്കാര്‍ പിന്‍വലിച്ച് ഉത്തരവിറക്കുംവരെ സമരം തുടരുമെന്ന് സമരസമിതി ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ പറഞ്ഞു.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കേന്ദ്രമന്തി വി. മുരളീധരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, തോമസ് മാര്‍ കൂറിലോസ് തുടങ്ങി രാഷ്‌ട്രീയ, സാമുദായിക, സാംസ്‌കാരിക, പരിസ്ഥിതി രംഗത്തെ പ്രമുഖര്‍ സമരപ്പന്തലില്‍ എത്തി പിന്തുണ അറിയിച്ചിരുന്നു. സമരപന്തലില്‍ വിവിധ മേഖലകളില്‍പ്പെട്ട 94 സംഘടനകള്‍ വിവിധ ദിവസങ്ങളിലായി സത്യഗ്രഹം നടത്തി.