ചക്കിട്ടപാറ: പെരുവണ്ണാമൂഴി - ചക്കിട്ടപാറ - ചെമ്പ്ര റൂട്ടിലെ മലയോര ഹൈവേ നിർമാണത്തിൽ ഉയർന്നിരിക്കുന്ന അതിര് നിർണയ പ്രശ്നം പരിഹരിക്കുവാൻ താലൂക്ക് സർവേയറെ കൊണ്ട് റോഡ് അളക്കുന്ന നടപടി വൈകുന്നു.

ഇതിനുവേണ്ടി രാഷ്ട്രീയ പാർട്ടി നേതാക്കളായ എ. ജി. ഭാസ്കരൻ (സിപിഎം) ചെയർമാനും, റെജി കോച്ചേരി (കോൺഗ്രസ്) കൺവീനറുമായി സപ്പോർട്ടിംഗ് കമ്മിറ്റിക്കു രൂപവും നൽകിയിരുന്നു.

പഞ്ചായത്തു ഭരണ സമിതിയും സപ്പോർട്ടിംഗ് കമ്മിറ്റിയും മൗനത്തിലാണ്. ഹൈവേ പ്രവർത്തി ചക്കിട്ടപാറ ടൗണിൽ ആഴ്ചകളായി പൂർണമായി നിലച്ചിരിക്കുകയാണ്.