ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
Thursday, May 9, 2024 12:55 AM IST
ബിജോ ജോ തോമസ്
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാലം കാട്ടിയ അച്ഛന്‍റെ മകൻ. തിരുവനന്തപുരത്തെ ശിവൻസ് സ്റ്റുഡിയോയിൽ അച്ഛൻ ശിവനെ സഹായിച്ച പയ്യനിൽനിന്ന് ഇന്ത്യൻ സിനിമയിലെ എണ്ണപ്പെട്ട സംവിധായകരിലൊരാളായി മാറിയപ്പോഴും സംഗീത് ശിവന്‍റെ കരുത്ത് അച്ഛൻ പകർന്നുനല്കിയ പാരന്പര്യവും പുതുമകൾക്കുവേണ്ടിയുള്ള അടങ്ങാത്ത മോഹവുമായിരുന്നു.  മലയാളത്തിന്‍റെ ഇത്തിരിവെട്ടത്തിൽനിന്ന് ഇന്ത്യൻ സിനിമയിൽ തന്നെ അദ്ഭുദങ്ങൾ സൃഷ്ടിച്ച ചലച്ചിത്രകാരനായി സംഗീത് ശിവൻ മാറിയതും അതുകൊണ്ടുതന്നെ . 1990ൽ വ്യൂഹവും 92ൽ യോദ്ധയുമായി സംഗീത് മലയാളത്തിൽ തുടക്കം കുറിക്കുന്പോൾ മലയാളസിനിമ അതുവരെ കണ്ട ആഖ്യാനരീതിയെ അപ്പാടെ മാറ്റിമറിക്കുന്നതായി അവയൊക്കെ. യോദ്ധ പോലൊരു സിനിമയൊക്കെ 90കളിൽ മലയാളത്തിലുണ്ടാക്കിയ ചലനം അത്രമേൽ ആയിരുന്നു.

യോദ്ധയിലെ അക്കുസേട്ടനും ഉണ്ണിക്കുട്ടനുമെല്ലാം മലയാളികൾക്ക് ഇപ്പോഴും പ്രിയങ്കരരാണ്. അന്നത്തെ സമയത്തെ അഞ്ചാറ് വട്ടന്മാർ ചേർന്നുണ്ടാക്കിയ ആശയം, അതായിരുന്നു ‘യോദ്ധ’യെന്നാണ് അടുത്തിടെ സംഗീത് ശിവൻ പറഞ്ഞത്. അന്ന് കഥ ചർച്ച ചെയ്തപ്പോൾ എല്ലാവരും വലിയ ത്രില്ലിലായി. യോദ്ധയുടെ ഓരോ ഫ്രെയിമിലും ആ ത്രിൽ കാണാം- കഥ ഒത്തു വന്നാൽ യോദ്ധ-2 ചെ‍യ്യും. അത്തരം സിനിമകളാണ് തന്‍റെ മനസിലെന്നും അദ്ദേഹം വ്യക്തമാക്കി. റിയലിസ്റ്റിക് സിനികളേക്കാൾ സാങ്കൽപിക കഥകളും ഫ്രെയിമുകളുമാണ് സംഗീത് ശിവൻ എന്നും ഇഷ്ടപ്പെട്ടത്. അതുകൊണ്ടു തന്നെ തനിക്ക് ഒട്ടേറെ പരിമിതികളുണ്ടെന്നും സംഗീത് ശിവൻ പറഞ്ഞിട്ടുണ്ട്. വൈവിധ്യമാർന്ന കഥകൾ സിനിമകളാക്കണമെങ്കിൽ ആ പശ്ചാത്തലത്തെക്കുറിച്ച് അറിവ് വേണം. ഗ്രാമീണ ജീവിതത്തെക്കുറിച്ച് തനിക്ക് അധികം അറിവില്ലെന്നും അതുകൊണ്ടുതന്നെ അത്തരം സിനിമകൾ ചെയ്യണമെങ്കിൽ ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്നും അഭിമുഖങ്ങളിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.

മനോഹരമായ കാമറ ഫ്രൈയിമുകളും ഫാന്‍റസി കലർന്ന കഥാപശ്ചാത്തലവുമായിരുന്നു സംഗീത് ശിവന്‍റെ സിനിമകളിൽ ഭൂരിഭാഗവും. ബോളിവുഡിൽ അദ്ദേഹത്തിന് സ്വീകാര്യത ലഭിച്ചതും അതുകൊണ്ടുതന്നെ. മലയാളത്തിൽ സൂപ്പർ ഹിറ്റായ രോമാഞ്ചത്തിന്‍റെ ഹിന്ദി റീമേക്കായ കപ്കപി പൂർത്തിയാക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗം.

ഹിന്ദിയിൽ തുടങ്ങി മലയാളത്തിൽ

തിരുവനന്തപുരത്താണ് പഠിച്ചുവളർന്നതെങ്കിലും ബോളിവുഡ് സിനിമകളോടായിരുന്നു സംഗീതിന് എന്നും അഭിനിവേശം. ബാസുഭട്ടാചാര്യയുടെ രാഖ് എന്ന ചിത്രത്തിന്‍റെ അണിയറപ്രവർത്തകനായി സിനിമാ കരിയറിന് തുടക്കം. തുടർന്ന് 1990ലാണ് രഘുവരനെ നായകനാക്കി വ്യൂഹം എന്ന ആദ്യ മലയാളചിത്രമൊരുക്കിയത്. ഫ്രെയിമുകളിലും ആഖ്യാനരീതിയിലുമൊക്കെ മറ്റ് ആക്‌ഷൻ ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി വ്യൂഹം. അതുകൊണ്ടു തന്നെ അന്നത്തെ പ്രേക്ഷകർക്ക് ആദ്യം ചിത്രം ഉൾക്കൊള്ളാനായില്ലെങ്കിലും പിന്നീട് ഈ സിനിമ സജീവ ചർച്ചാവിഷയമായി. തുടർന്നു വന്ന യോദ്ധ മലയാളത്തിലെ എക്കാലത്തേയും മികച്ച ക്ലാസിക്കുകളിൽ ഒന്നായി. അവിടേയും ഫ്രെയിമുകളുടെ സൗന്ദര്യമായിരുന്നു ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. മോഹൻലാൽ നായകനായ നിർണയം, ഗാന്ധർവം എന്നീ ചിത്രങ്ങളും മികച്ച എന്‍റർടെയ്നറുകളായി. അരവിന്ദ് സ്വാമിയെ നായകനാക്കി ഡാഡി, കുട്ടികളെ പ്രധാനകഥാപാത്രങ്ങളാക്കി ജോണി എന്നിവയും മലയാളത്തിലൊരുക്കി.

എന്നും പ്രിയപ്പെട്ട ബോളിവുഡ്

മലയാളത്തേക്കാൾ സംഗീത് ശിവൻ സജീവമായത് ഹിന്ദിസിനിമാലോകത്തായിരുന്നു. 1998ൽ സണ്ണി ഡിയോളിനേയും സുസ്മിതാ സെന്നിനേയും പ്രധാന കഥാപാത്രങ്ങളാക്കിയ ‘സോർ’ ആയിരുന്നു ആദ്യ ബോളിവുഡ് ചിത്രം. സയിദ് ഖാൻ നായകനായ ചുരാ ലിയാ ഹെ തുംനാ, തുഷാർ കപുർ നായകനായ ക്യാ കൂൾ ഹൈ ഹം, സുനിൽ ഷെട്ടി കേന്ദ്രകഥാപാത്രമായ അപ്നാ സപ്നാ മണിമണി, ബോബി ഡിയോൾ നായകനായ ഏക്, പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളായ ക്ലിക് തുടങ്ങിയ സിനിമകൾ ഏറെ ശ്രദ്ധ നേടി.

ഇതോടൊപ്പം വെബ്സീരിസും പരസ്യചിത്രങ്ങളുമൊക്കെയായി ബോളിവുഡിൽ ഏറെ സജീവമായി സംഗീതിന്‍റെ കരിയർ.

രോമാഞ്ചത്തിന്‍റെ റീമേക്കിനിടെ അപ്രതീക്ഷിത വിയോഗം

മലയാളത്തിൽ ഏറെ സൂപ്പർഹിറ്റായ രോമാഞ്ചം എന്ന ചിത്രത്തിന്‍റെ ഹിന്ദി റീമേക് ജോലികൾ ഏതാണ്ട് പൂർത്തീകരിച്ചപ്പോഴാണ് സംഗീതിന്‍റെ അപ്രതീക്ഷിത വിയോഗം. കപ് കപി എന്ന പേരിലൊരുക്കുന്ന ഈ ചിത്രത്തിന്‍റെ വിശേഷങ്ങൾ ഒരാഴ്ച മുന്പുവരെ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ബോളിവുഡിലെ യുവതാരം തുഷാർ കപുറാണ് മലയാളത്തിൽ അർജുൻ അശോകൻ അഭിനയിച്ച നായകവേഷം കൈകാര്യം ചെയ്യുന്നത്.

പ്രശസ്തരായ അച്ഛനും മക്കളും

തിരുവനന്തപുരം നഗരത്തിലെ ശിവൻസ് സ്റ്റുഡിയോയും അതിന്‍റെ ഉടമസ്ഥൻ ശിവനും കേരളത്തിലെതന്നെ ഫോട്ടോഗ്രഫി മേഖലയിലെ തുടക്കക്കരാണ്. ശിവന്‍റെ മൂന്നു മക്കളും സിനിമ-ഛായാഗ്രഹണ മേഖലയിൽ പിൽക്കാലത്ത് പ്രശസ്തരായി.

സംഗീത് ശിവനൊപ്പം സഹോദരങ്ങളായ സന്തോഷ് ശിവനും സഞ്ജീവ് ശിവനും സിനിമാ മേഖലയിൽ പാരന്പര്യത്തിന്‍റെ കൈയയൊപ്പ് പതിപ്പിച്ചവരാണ്. മലയാളികൾക്ക് അഭിമാനമായി ഇന്ത്യൻ സിനിമയിൽ മുഖമുദ്ര പതിപ്പിക്കാൻ ഈ സഹോദരങ്ങൾക്കെല്ലാം കഴിഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.