അമ്മയ്ക്ക് പ്രാണവേദന, മകൾക്കു വീണവായന
Tuesday, October 15, 2024 1:01 AM IST
അമ്മയ്ക്ക് പ്രാണവേദന, മകൾക്കു വീണവായന എന്നു പറഞ്ഞതുപോലെയാണ് വിലങ്ങാട്ടെ സർക്കാർ നടപടികൾ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട വിലങ്ങാട് വില്ലേജ് ഓഫീസിലെ ഭൂരിഭാഗം ജീവനക്കാരെയും സ്ഥലംമാറ്റി. വില്ലേജ് ഓഫീസറെ സ്ഥലംമാറ്റിയിട്ട് രണ്ടാഴ്ചയിലധികമായിട്ടും ഇതുവരെ പുതിയ ആൾ ചുമതലയേറ്റെടുത്തിട്ടില്ല.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കേണ്ട സമയത്താണ് വാണിമേൽ പഞ്ചായത്ത് സെക്രട്ടറിയെയും സ്ഥലംമാറ്റിയത്. ഈ തസ്തികയും നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. വിലങ്ങാട്ടെ ദുരിതബാധിതരോടു സർക്കാരിന് എത്രമാത്രം അനുകന്പയുണ്ടെന്നു തെളിയിക്കുന്നതാണ് നിർണായക സമയത്ത് ഉദ്യോഗസ്ഥരെ പറപ്പിച്ചുകൊണ്ടു റവന്യു വകുപ്പ് നടത്തിയ നീക്കങ്ങൾ.

വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി കസേരകളിൽ ആളില്ലായതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സ്തംഭിച്ച മട്ടായി. ഉരുൾപൊട്ടൽ മേഖലയിൽ അടിയന്തരമായി ചെയ്യേണ്ട പ്രവൃത്തികൾക്കൊന്നും കാര്യമായ അനക്കമില്ല. റോഡ്, പാലം ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസനത്തിനും നടപടിയില്ല. അര മണിക്കൂറോളം മഴ നീണ്ടുനിന്നാൽ വിലങ്ങാട്, മഞ്ഞച്ചീളി മേഖലയിലുള്ളവർ ഉറങ്ങാറില്ല. ഇനിയും ഏതു നിമിഷവും ഉരുൾപൊട്ടലുണ്ടാകാം. തോട്ടിൽ ജലനിരപ്പുയർന്നാൽ പ്രദേശവാസികളുടെ നെഞ്ചിടിപ്പുയരും. ശാന്തമായൊന്നു കണ്ണടച്ചിട്ട് മാസങ്ങൾ. അത്രയ്ക്കും അരക്ഷിതാവസ്ഥയിലുള്ള ജനങ്ങളെയാണ് സർക്കാർ സംവിധാനങ്ങളൊന്നാകെ പരീക്ഷിക്കുന്നത്.

ദുരിതബാധിതരുടെ സങ്കടങ്ങൾക്കുമേൽ പ്രഹസന നാടകം കളിക്കുന്ന സർക്കാർ സംവിധാനങ്ങളെയാണ് വിലങ്ങാട് കാണാൻ കഴിയുന്നത്. ഇങ്ങോട്ടേക്കില്ല, എല്ലാം അങ്ങോട്ടേക്കു മാത്രം എന്നതാണ് വിലങ്ങാടിനെ സംബന്ധിച്ച സർക്കാർ നടപടികൾ. ദുരിതബാധിതരോടൊപ്പമാണെന്നു മന്ത്രിമാർ വിലങ്ങാട്ടെ കുടുംബങ്ങളെ കെട്ടിപ്പിടിച്ച് പല തവണ ആവർത്തിച്ചുവെങ്കിലും അതൊന്നും ആത്മാർഥതയില്ലാത്തതായിരുന്നുവെന്നു തെളിയിക്കുന്നതാണ് വിലങ്ങാട് കൊടിമരത്തുംമൂട്ടിൽ ഡാരിൽ ഡൊമിനിക്കിന്‍റെ വാക്കുകൾ.

ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട വാഹനത്തിന്‍റെ ആർസി ബുക്കിന്‍റെ പകർപ്പിനായി ഡാരിലിന്‍റെ കൈയിൽനിന്ന് ഉദ്യോഗസ്ഥർ ഒരു പൈസ പോലും കുറവില്ലാതെ പണം എണ്ണി വാങ്ങി. പാസ്പോർട്ട് പുതുക്കാനും ഒരു ദാക്ഷിണ്യവും ലഭിച്ചില്ല. 3000 രൂപ നൽകേണ്ടി വന്നു. ഉരുൾപൊട്ടലിൽ എല്ലാം നശിച്ചുവെന്ന് പറഞ്ഞപ്പോൾ സൗജന്യം നൽകാൻ തങ്ങൾക്കു നിർദേശമൊന്നും ലഭിച്ചില്ലെന്നായിരുന്നു അധികൃതർ ഡാരിലിനു നൽകിയ മറുപടി.


ഡാരിലിന്‍റെ വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തുകൂടിയാണ് ഉരുൾ പൊട്ടി മലവെള്ളം കുതിച്ചൊഴുകിയത്. വീടു നിന്നിരുന്ന സ്ഥലത്ത്, മലമുകളിൽനിന്ന് ഒലിച്ചെത്തിയ കൂറ്റൻ പാറക്കല്ലുകളാണിപ്പോഴുള്ളത്. വീട് പൂർണമായും ഒലിച്ചുപോയതിനു പുറമേ, വാഹനങ്ങൾ, വിലപിടിപ്പുള്ള രേഖകൾ, സ്വർണാഭരണങ്ങൾ, വസ്ത്രങ്ങൾ ... ഒരായുസു മുഴുവൻ കഷ്ടപ്പെട്ടു സന്പാദിച്ചതു മുഴുവൻ ഒറ്റയടിക്കു നഷ്ടമായപ്പോൾ അവശേഷിച്ചത് ഉടുതുണി മാത്രം സന്പാദ്യമായുള്ള ഡാരിലും കുടുംബാംഗങ്ങളും മാത്രം. ഡാരിലും കുടുംബവും താത്കാലികമായി താമസിക്കുന്ന വീടിന്‍റെ വാടക സർക്കാർ ഉടമസ്ഥനു നൽകിയിട്ടില്ല. ഇന്നലെയും ഡാരിൽ വീട്ടുടമയെ വിളിച്ചപ്പോൾ കിട്ടിയ മറുപടി, അക്കൗണ്ടിൽ സർക്കാർ പണം നിക്ഷേപിച്ചിട്ടില്ലെന്നാണ്. എത്രകാലം ഇങ്ങനെ മുന്നോട്ടുപോകാനാകുമെന്നാണ് ദുരിതബാധിതരുടെ ചോദ്യം.

ടാപ്പിംഗ് തൊഴിലാളിയായ വിലങ്ങാട് കൂലിപ്പറന്പിൽ ഫ്രാൻസിസ് ഒരു മാസത്തെ വീട്ടുവാടക കൈയിൽനിന്നെടുത്തു നൽകി. മഴക്കാലമായതിനാൽ തൊഴിലില്ല. അരി എങ്ങനെ വാങ്ങുമെന്നോർത്തു തല പുകയ്ക്കുന്ന ഫ്രാൻസിസ് ഒടുവിൽ വാടകവീട് ഉപേക്ഷിച്ച് അപകടാവസ്ഥയിലുള്ള പഴയ വീട്ടിൽ താമസമാരംഭിച്ചു.

ഉരുൾ പൊട്ടി ഫ്രാൻസിസിന്‍റെ വീടിനു ചുറ്റുമാണ് മലവെള്ളപ്പാച്ചിലുണ്ടായത്. വീടിന് കേടുപാടുകൾ സംഭവിച്ചു. കൃഷിസ്ഥലം ഒഴുകിപ്പോയി. വീട് നിൽക്കുന്ന സ്ഥലം താമസത്തിനു യോഗ്യമല്ലെന്നും സ്ഥലം സന്ദർശിച്ച പഞ്ചായത്ത്, റവന്യു, ജിയോളജി ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയിരുന്നു.

വാക്കാലുള്ള അറിയിപ്പില്ലാതെ ഇതുസംബന്ധിച്ച് ആധികാരികമായ ഒരു രേഖയും അധികൃതർ നൽകാത്തതിനാൽ ദുരിതബാധിത കുടുംബമാണെന്നു സമർഥിക്കാൻ യാതൊരു മാർഗവുമില്ല. ബാങ്കുകളിൽ വായ്പാ ബാധ്യതയുണ്ട്. അതിന് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുമില്ല. എന്തൊക്കെയോ കളികൾ നടക്കുന്നുണ്ട്. അതാണ് സർക്കാർ സഹായം വൈകുന്നതെന്ന് ഫ്രാൻസിസിന്‍റെ ഭാര്യ ജിൻസി പറയുന്നു.
(തുടരും)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.