കോൺഗ്രസിന് ഉണരാനുള്ള വിളി
Monday, October 14, 2024 12:16 AM IST
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
ഹരിയാന, ജമ്മു-കാഷ്മീർ നിയമസഭകളിലേക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിന്‍റെ തലേന്നുവരെ ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസിന് അനായാസ മുന്നേറ്റം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം ജമ്മു കാഷ്മീരിൽ സുഗമമായി വിജയിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. ബിജെപി ജമ്മു മേഖലയിൽ ആധിപത്യം പുലർത്തുമെന്നും പലർക്കും തോന്നി. ഹരിയാനയിൽ ബിജെപിയുടെ മൂന്നാം വരവ് പ്രതീക്ഷിച്ചിരുന്നില്ല. എക്‌സിറ്റ് പോളുകളും, അതിന്‍റെ കൃത്യതയ്ക്ക് പലപ്പോഴും മങ്ങലേറ്റിട്ടുണ്ടെങ്കിലും അങ്ങനെയാണു പ്രവചിച്ചത്.

ഹരിയാനയിൽ ബിജെപി 48 സീറ്റുകൾ നേടി, ഭൂരിപക്ഷത്തിനും രണ്ട് കൂടുതൽ, കോൺഗ്രസ് 37 സീറ്റുകൾ നേടി. സംസ്ഥാനത്ത് ഒരു പാർട്ടിയും തുടർച്ചയായി മൂന്ന് തവണ വിജയിച്ചിട്ടില്ലാത്തതിനാൽ ബിജെപിക്ക് വലിയ നേട്ടമായി. ജമ്മു-കാഷ്മീരിലെ നാഷണൽ കോൺഫറൻസിന്‍റെ നേതൃത്വത്തിലുള്ള സഖ്യം 49 സീറ്റുകൾ നേടി. അതിൽ 42 സീറ്റുകളും നാഷണൽ കോൺഫറൻസിന്‍റേതാണ്. 32 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ആറിടത്തു മാത്രമേ വിജയിക്കാനായുള്ളൂ. ജമ്മുവിൽ കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. കാഷ്മീർ മേഖലയിൽ ബിജെപി ഒരു സീറ്റ് പോലും നേടിയില്ലെങ്കിലും ജമ്മുവിൽ 29 സീറ്റുകൾ നേടി.

ബിജെപിക്ക് ആത്മവിശ്വാസം

പ്രത്യേകിച്ചും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം കിട്ടാതെവന്ന ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നതാണ് ഈ തെരഞ്ഞെടുപ്പുഫലം. മഹാരാഷ്‌ട്രയിലും ജാർഖണ്ഡിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കൂടുതൽ ആത്മവിശ്വാസത്തോടെ വോട്ടർമാരെ നേരിടാൻ പാർട്ടിക്കു കഴിയും. 2019ലെ നിയമനിർമാണത്തിലൂടെ ആർട്ടിക്കിൾ 370 എടുത്തുകളയുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തശേഷം നടന്ന തെരഞ്ഞെടുപ്പിൽ കാഷ്മീരിൽ നാഷണൽ കോൺഫറൻസ് വിജയിച്ചു. കൂടാതെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒമർ അബ്ദുള്ളയുടെ ദയനീയ പരാജയത്തിനും ഇപ്പോൾ ആശ്വാസമായി. അതിലുപരി മികച്ച പ്രകടനം നടത്തിയ ഒമറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഫലം ലജ്ജിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായിരുന്നു. കുറഞ്ഞത് ഹരിയാനയിലെങ്കിലും രണ്ടു തവണ ബിജെപി ഭരിച്ചിട്ടും അവർക്ക് പ്രതിച്ഛായ വർധിപ്പിക്കാനാവാത്തതിനാൽ കോൺഗ്രസിന് കൂടുതൽ നന്നായി ചെയ്യാൻ കഴിയുമായിരുന്നു. സംസ്ഥാനത്തെ തൊഴിലില്ലായ്മ അസന്തുഷ്ടമായ തലത്തിലെത്തി. അസ്വസ്ഥതയുണ്ടാക്കുന്ന വിലവർധന കുടുംബ ബജറ്റുകൾ താളംതെറ്റിച്ചു. പ്രതിച്ഛായ നഷ്‌ടപ്പെട്ടതിനെത്തുടർന്നാണ് പാർട്ടി ആദ്യമുഖ്യമന്ത്രിയെ മാറ്റിയത്. പിന്നീട് സ്ഥിതി മെച്ചപ്പെട്ടു. ബിജെപിയുടെ മുൻനിര നേതാക്കൾ സ്ഥിതിഗതികൾ മനസിലാക്കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തങ്ങളുടെ കഴിവിന്‍റെ പരമാവധി അവർ ശ്രമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിച്ഛായ മെച്ചപ്പെടുത്തി ഹരിയാനയിൽ അധികാരം നേടുകയും ചെയ്തു.

കോൺഗ്രസ് സംഘടനാ സംവിധാനം മെച്ചപ്പെടുത്തണം

ബിജെപിക്കു ലഭിച്ചത് 48 സീറ്റുകൾ, ഭൂരിപക്ഷത്തിലും രണ്ടു കൂടുതൽ. 37 സീറ്റ് ലഭിച്ച കോൺഗ്രസിന് അതിന്‍റെ സംഘടനാ സംവിധാനം മെച്ചപ്പെടുത്തി ഐക‍്യത്തോടെ തന്ത്രങ്ങൾ രൂപപ്പെടുത്തി പ്രവർത്തിച്ചിരുന്നെങ്കിൽ ഭൂരിപക്ഷം നേടാമായിരുന്നു. കൃത്യമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടായിരിക്കണം.

പ്രചാരണം, സ്ഥാനാർഥികളെ തെരഞ്ഞെടുക്കൽ, മേൽനോട്ടം വഹിക്കാനുള്ള സൂപ്പർവൈസറി കമ്മിറ്റി എന്നിവയുടെ ഉത്തരവാദിത്വം കൃത‍്യമായി ഓരോരുത്തരെയും ഏൽപ്പിക്കണം. നിർഭാഗ്യവശാൽ, മിക്ക നേതാക്കൾക്കും അവരുടേതായ അജൻഡകളും ലക്ഷ്യങ്ങളും ഉണ്ടായിരുന്നു എന്നതാണ് വസ്തുത. കൂടാതെ, രണ്ട് ഉന്നത മുഖ്യമന്ത്രി സ്ഥാനമോഹികൾ ഹരിയാന നിയമസഭയിൽ കോൺഗ്രസിന് ഭൂരിപക്ഷം നേടുന്നതിനേക്കാൾ സ്വയം താത്പര‍്യത്തിനായി പ്രവർത്തിച്ചു. ഹരിയാനയിലെ പ്രചാരണം നിരീക്ഷിക്കാനും സ്ഥിതികൾ അവലോകനം ചെയ്യാനും എഐസിസിയിൽനിന്ന് കുറച്ച് മുതിർന്ന നേതാക്കളെങ്കിലും ഉണ്ടാകേണ്ടതായിരുന്നു. സാമ്പത്തികം അടക്കമുള്ള സഹായങ്ങൾക്ക് എവിടെയെങ്കിലും പോരായ്മയുണ്ടായിരുന്നെങ്കിൽ കോൺഗ്രസ് അധ്യക്ഷനെയും ഉന്നത നേതാക്കളെയും അറിയിക്കണമായിരുന്നു. അതുവഴി പരിഹാര നടപടികൾ സ്വീകരിക്കാമായിരുന്നു.


ആദ്യ രണ്ട് മുഖ‍്യമന്ത്രിസ്ഥാനമോഹികളായ ബി.എസ്. ഹൂഡയും കുമാരി സെൽജയും, ആവശ്യമുള്ള മേഖലകളിലെല്ലാം പ്രചാരണം ശക്തിപ്പെടുത്തുന്നതിന് ആളുകളെ നിയോഗിക്കണമായിരുന്നു. കോൺഗ്രസ് നേതാക്കൾക്കുള്ളിലെ അഭിപ്രായഭിന്നതകൾ പാർട്ടി പ്രചാരണത്തെ ബാധിച്ചുവെന്നത് വ്യക്തമാണ്. ഫലപ്രഖ്യാപനത്തിന് ശേഷം ചേർന്ന കോൺഗ്രസ് നേതാക്കളുടെ അവലോകന യോഗം ഹരിയാനയിൽ പാർട്ടി നേരിട്ട തിരിച്ചടി ചർച്ച ചെയ്യുകയും പാർട്ടി സ്ഥാനാർഥികളുമായും നേതാക്കളുമായും സംസാരിക്കുന്നതിന് ഒരു വസ്തുതാന്വേഷണ സമിതിയെ നിയമിക്കാൻ തീരുമാനിക്കുകയും ചെയ്തു.

കോൺഗ്രസിലെ വിഭാഗീയത

പാർട്ടിയിലെ ചേരിപ്പോരും തെരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണവും സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി അജയ് മാക്കൻ പറഞ്ഞത് “തെരഞ്ഞെടുപ്പു കമ്മീഷൻ മുതൽ ആഭ്യന്തര ഭിന്നതകൾ വരെ വിവിധ കാരണങ്ങളുണ്ട്, ഞങ്ങൾ അതെല്ലാം ചർച്ചചെയ്തു, ഭാവിയിലും അത് ചെയ്യും. ഒരു വലിയ അസ്വസ്ഥത.... ഒരു മണിക്കൂറിനുള്ളിൽ നമുക്ക് എല്ലാം ചർച്ച ചെയ്യാൻ കഴിയില്ല” എന്നാണ്. സംസ്ഥാന നേതാക്കൾക്കിടയിലെ വിഭാഗീയത പാർട്ടിയെ പരാജയപ്പെടുത്തുന്നതിലേക്കെത്തിയതിൽ രാഹുൽ ഗാന്ധി അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ചില നേതാക്കൾ പാർട്ടി താത്പര്യത്തേക്കാൾ സ്വന്തം താത്പര്യമാണ് ഉയർത്തിയതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. പാർട്ടി വിഷയം ചർച്ച ചെയ്യുകയും ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. പ്രത്യക്ഷത്തിൽ, ഈ തിരിച്ചടിയിൽ പാർട്ടി മുഴുവനായും അസ്വസ്ഥമാണ്, ഈ പ്രധാന പ്രശ്നം നേരിടാൻ പരിഹാര നടപടികൾ അനിവാര്യമാണ്.

ചുരുക്കത്തിൽ, വോട്ടെടുപ്പു ഫലം കോൺഗ്രസിന് ഉണരാനുള്ള വിളിയായി വന്നിരിക്കുന്നു. പ്രശ്‌നം ഹരിയാന മാത്രമായി ഒതുങ്ങുന്നില്ല എന്നതാണ് വസ്തുത. പാർട്ടി സംഘടന കെട്ടിപ്പടുക്കാൻ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാര്യമായ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. പ്രത്യേകിച്ച് സംസ്ഥാനങ്ങളിലെ പാർട്ടിയുടെ സംഘടന. പാർട്ടിക്ക് എല്ലാ തലത്തിലും യൂണിറ്റുകൾ ഉണ്ടായിരുന്നു. ഗ്രാമത്തിൽനിന്നു മുകളിൽ വരെ. ഏറ്റവും പഴക്കമുള്ള രാഷ്‌ട്രീയ പാർട്ടിയായതിനാൽ എല്ലാ തലത്തിലും അതിന് അനുഭാവികളുമുണ്ട്.

എന്നാൽ, പാർട്ടി സംഘടിപ്പിക്കുന്നതിൽ എല്ലാ തലത്തിലും അധിക പരിശ്രമവും പ്രത്യേക ഡിപ്പാർട്ട്‌മെന്‍റൽ സജ്ജീകരണവും ആവശ്യമാണ്. കാരണം, പല മേഖലകളിലും വിവിധ കാരണങ്ങളാൽ അത്തരം സംഘടനാ സംവിധാനം ശരിയായി സംഘടിപ്പിക്കപ്പെട്ടില്ല. അതുപോലെ സംസ്ഥാന തലത്തിലും. സാമൂഹിക പ്രശ്നങ്ങൾ ഏറ്റെടുക്കുമ്പോൾ ദുർബലമായ സംഘടനാ ഘടന വെല്ലുവിളിയാകും. യുവജനങ്ങളുടെയും സ്ത്രീകളുടെ ശരിയായ പ്രാതിനിധ്യവും ഈ പ്രക്രിയയിൽ ദുർബലമാകുന്നു. തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ വേണ്ടത്ര ഫലപ്രദമായിരുന്നില്ല. തെരഞ്ഞെടുപ്പ് സമയങ്ങളിൽ പാർട്ടി അംഗങ്ങളുടെമേലുള്ള നിയന്ത്രണങ്ങളിലും പാളിച്ചയുണ്ടായി, പ്രത്യേകിച്ച് പോളിംഗ് ബൂത്ത് കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ.

സംസ്ഥാന യൂണിറ്റുകളുടെ, ജില്ലയിലും താഴ്ന്ന തലത്തിലുമുള്ള നടത്തിപ്പിനെ ഫലപ്രദമായി സഹായിക്കാനും സജ്ജീകരിക്കാനും പാർട്ടിക്ക് കേന്ദ്രത്തിൽ നിരീക്ഷകർ ഉണ്ടായിരിക്കണം. അതുപോലെ, കേന്ദ്രതലത്തിൽ പിന്തുടരുന്നതും രൂപപ്പെടുത്തുന്നതുമായ നയങ്ങളും പദ്ധതികളും പരിപാടികളും സംസ്ഥാന യൂണിറ്റുകൾ വഴി നടപ്പാക്കാൻ കഴിവുള്ള നേതാക്കൾ ആവശ്യമാണ്. അത്തരം പ്രവർത്തനം എല്ലാ തലത്തിലും പാർട്ടിയെ രാഷ്‌ട്രീയമായി സജീവമാക്കും.

പാർട്ടി സുഷുപ്തിയിൽനിന്ന് മുക്തമാകാൻ ഒരു ഉണർവ് ആവശ്യമാണ്. സജീവമായാൽ മാത്രമേ പാർട്ടിക്ക് പ്രവർത്തനക്ഷമമായിരിക്കാനും പദ്ധതികളും പരിപാടികളും ഏറ്റെടുക്കാനും കഴിയൂ. വർഗീയ സംഘടനകളുടെ വെല്ലുവിളികളെ ചെറുക്കാനും ജനാധിപത്യ പ്രസ്ഥാനത്തെ സജീവമാക്കാനും എഐസിസി തലത്തിൽ ഒരു സംരംഭം ശക്തിപ്പെടുത്തുക എന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആവശ്യമാണ്. അതാണ് ഇപ്പോഴത്തെ ഉണരാനുള്ള വിളി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.