ധാർമികത കാത്തതിനു ദൈവം തന്ന പ്രതിഫലം
Saturday, July 27, 2024 12:53 AM IST
സി.എസ്. ദീപു
നാടകരംഗത്ത് എത്തിയിട്ട് ആറര പതിറ്റാണ്ടായി. സത്യത്തിൽനിന്നും ധർമത്തിൽനിന്നും വ്യതിചലിച്ച് ഒരു വാക്കുപോലും എഴുതാത്തതിനുള്ള പ്രതിഫലം ദൈവം തരുന്നു എന്നാണു കരുതുന്നത്. 1977ൽ ‘ജ്വലനം’ നാടകത്തിനു സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ആറുവർഷംമുന്പ് സമഗ്ര സംഭാവനയ്ക്കുള്ള അവാർഡും സാഹിത്യ അക്കാദമി നൽകി.

സമസ്തകേരള സാഹിത്യപരിഷത്തിന്‍റെ അവാർഡും ലഭിച്ചു. ഇപ്പോൾ ലഭിച്ച ഫെലോഷിപ്പ് പ്രതീക്ഷിച്ചതല്ല. എവിടെയൊക്കെ മലയാളികളുണ്ടോ അവിടെയൊക്കെ എന്‍റെ നാടകങ്ങൾ സ്വീകരിച്ചിട്ടുണ്ട്. 15 വർഷം തുടർച്ചയായി റേഡിയോ നാടകങ്ങൾ എഴുതി. അതൊക്കെത്തന്നെയാണ് ഏറ്റവും വലിയ അംഗീകാരം.

ഇപ്പോഴും നിരവധി ഇതിവൃത്തങ്ങൾ മനസിലുണ്ട്. കുടുംബബന്ധങ്ങളെ ആസ്പദമാക്കി ഒരു നാടകമെഴുതി പൂർത്തിയാക്കിയിട്ടുണ്ട്. പ്രഫഷണൽ ട്രൂപ്പുകളൊന്നും നാടകങ്ങൾ വേണമെന്നു പറഞ്ഞ് എത്താറില്ല. ഞാൻ അങ്ങോട്ടു ചോദിക്കാറുമില്ല. അർഹിക്കുന്ന ഗൗരവത്തിൽ ആരെങ്കിലുമെത്തിയാൽ നൽകാൻ തയാറാണ്. മുന്പ് അമച്വർ നാടകമത്സരം കഴിഞ്ഞാൽ നിരവധി ബുക്കിംഗ് ലഭിക്കുമായിരുന്നു. ഇന്നു സ്ഥിതി മാറി. പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന നാടകങ്ങളുണ്ടാകുന്നില്ല. ഇവ പ്രസിദ്ധീകരിക്കാൻ സാഹിത്യ അക്കാദമി തയാറാകണം.

കേന്ദ്ര സംഗീതനാടക അക്കാദമിയുടെ അമൃത് പുരസ്കാരം സി.എൽ. ജോസിന് അക്കാദമി ഭാരവാഹികൾ വീട്ടിലെത്തി അടുത്തിടെ സമ്മാനിച്ചിരുന്നു. 38 സന്പൂർണ നാടകങ്ങളും നൂറ് ഏകാങ്ക നാടകങ്ങളും നാടകസ്മരണകളും ആത്മകഥയും സി.എൽ. ജോസ് എഴുതിയിട്ടുണ്ട്. ‘മേഘധ്വനി’ എന്ന നാടകം കാലിക്കട്ട് യൂണിവേഴ്സിറ്റി പാഠപുസ്തകമാക്കിയിരുന്നു.

മൂന്നു നാടകങ്ങൾ സിനിമയായും ശ്രദ്ധനേടി. ശാപരശ്മി, അഗ്നിനക്ഷത്രം എന്ന പേരിൽ സിനിമയായപ്പോൾ മികച്ച കഥയ്ക്കുള്ള മദ്രാസ് ഫാൻസ് അസോസിയേഷന്‍റെ അവാർഡ് നേടി. തോപ്പിൽ ഭാസിയാണ് തിരക്കഥയൊരുക്കിയത്. സംവിധാനം എ. വിൻസന്‍റ്. ഭൂമിയിലെ മാലാഖ എന്ന നാടകം അതേപേരിൽ പി.എ. തോമസ് സിനിമയാക്കി. മണൽക്കാട്, അറിയാത്ത വീഥികൾ എന്ന പേരിൽ സിനിമയായപ്പോൾ ജോണ്‍ പോളിന്‍റേതായിരുന്നു തിരക്കഥ. സംവിധാനം കെ.എസ്. സേതുമാധവൻ. സി.ഐ. പോൾ, ഫിലോമിന, തൃശൂർ എൽസി എന്നിവർ ജോസിന്‍റെ നാടകങ്ങളിലൂടെയാണ് സിനിമയിലെത്തിയത്.

കേരള സംഗീതനാടക അക്കാദമി ചെയർമാൻ പദവിയടക്കം വിവിധ ചുമതലകൾ സി.എൽ. ജോസ് വഹിച്ചിട്ടുണ്ട്. നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സർക്കാരിന്‍റെയും സാഹിത്യ അക്കാദമിയുടെയും കേരള സംഗീതനാടക അക്കാദമിയുടെയും പുരസ്കാരങ്ങളടക്കം മുപ്പത്തഞ്ചിലേറെ അവാർഡുകൾ സി.എൽ. ജോസിനെ തേടിയെത്തി. ഒടുവിലെത്തിയതാണ് സാഹിത്യ അക്കാദമി ഫെലോഷിപ്പ്.


ഒരു വാക്കോ വരിയോ ക്രൈസ്തവമൂല്യങ്ങൾക്കോ ധാർമികചിന്തകൾക്കോ വിരുദ്ധമായി എഴുതിയിട്ടില്ലെന്ന് ഉറപ്പോടെ പറയുന്ന സി.എൽ. ജോസ്, ആഗോള കത്തോലിക്കാ സഭയുടെ അത്യുന്നത ബഹുമതിയായ ഷെവലിയർ പദവി തേടിയെത്താനും അതുതന്നെയാണ് കാരണമെന്നു വിശ്വസിക്കുന്നു.

അനുഭവങ്ങളിൽനിന്നാണ് നാടകത്തിനുള്ള ഇതിവൃത്തങ്ങൾ കണ്ടെത്തുന്നതെന്ന് ജോസേട്ടൻ പറയാറുണ്ട്. ആനുകാലികങ്ങളിലേക്ക് എഴുത്ത് ചുരുക്കിയെങ്കിലും വായനയുടെ ലോകത്തു സജീവമാണ് തൊണ്ണൂറ്റിരണ്ടാം വയസിലും സി.എൽ. ജോസ്.

സി.എൽ. ജോസ് ജീവിതരേഖ

ചക്കാലയ്ക്കൽ ലോനപ്പൻ - മറിയക്കുട്ടി ദന്പതികളുടെ മകൻ. ഭാര്യ: ലിസി. മക്കൾ: ഷേർളി, തങ്കച്ചൻ, ഡെയ്സൻ.

കൃതികൾ: 1956ൽ ആദ്യനാടകം ‘മാനം തെളിഞ്ഞു’. ഇതുവരെ 38 സന്പൂർണ നാടകങ്ങൾ, 16 സമാഹാരങ്ങളിലായി നൂറോളം ഏകാങ്കങ്ങൾ, നാടകത്തിന്‍റെ കാണാപ്പുറങ്ങൾ (ജീവിതസ്മരണകൾ), ചിരിയുടെ പൂരം, ചിരിയുടെ മേളം (ഫലിതസമാഹാരങ്ങൾ), ഓർമകൾക്ക് ഉറക്കമില്ല (ആത്മകഥ), സി.എൽ. ജോസിന്‍റെ തെരഞ്ഞെടുത്ത അരമണിക്കൂർ നാടകങ്ങൾ, ജോസിന്‍റെ തെരഞ്ഞെടുത്ത ഏകാങ്കങ്ങൾ, തെരഞ്ഞെടുത്ത ലഘുനാടകങ്ങൾ, നാടകരചന എന്ത്, എങ്ങനെ? പഠനഗ്രന്ഥം, എന്‍റെ നാടകജീവിതം (നാടകാനുഭവങ്ങൾ) എന്നിവ പ്രസിദ്ധീകരിച്ചു.

വഹിച്ച ഭാരവാഹിത്വങ്ങൾ: ചെയർമാൻ - കേരള സംഗീതനാടക അക്കാദമി. മെംബർ - കേന്ദ്ര സംഗീതനാടക അക്കാദമി. കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ഫൈൻ ആർട്സ് ഫാക്കൽറ്റി അംഗം. പ്രസിഡന്‍റ് - തൃശൂർ ഫൈൻ ആർട്സ് സൊസൈറ്റി, പ്രസിഡന്‍റ് - തൃശൂർ കലാസദൻ. കേരള സാഹിത്യ അക്കാദമി, സമസ്ത കേരള സാഹിത്യ പരിഷത്ത്, ആകാശവാണി ഉപദേശക സമിതി എന്നിവയിലും അംഗമായിരുന്നു. നാടകനടനും നാടക സംവിധായകനുമാണ്. ആകാശവാണിയുടെ ഹൈഗ്രേഡ് ആർട്ടിസ്റ്റ്. ഒട്ടേറെ റേഡിയോ നാടകങ്ങളിൽ അഭിനയിച്ചു. സൺഡേ ദീപികയിൽ ‘ഓർമച്ചെപ്പ്’ എന്ന പംക്തിയിൽ എഴുതുന്ന അനുഭവക്കുറിപ്പുകൾ ശ്രദ്ധേയമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.