ശ്രീ ചിത്രയുടെ സ്വഭാവം രൂപപ്പെടുത്തിയ കർമയോഗി
Friday, July 19, 2024 12:36 AM IST
റിച്ചാര്‍ഡ് ജോസഫ്
രാജ്യാന്തര തലത്തിലേക്ക് ഉയര്‍ന്ന തിരുവനന്തപുരത്തെ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ സ്വഭാവം രൂപപ്പെടുത്തിയ കർമയോഗിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മാര്‍ത്താണ്ഡവര്‍മ ശങ്കരന്‍ വല്യത്താന്‍ എന്ന ഡോ. എം.എസ്. വല്യത്താന്‍. അദ്ദേഹം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞിട്ട് 30 വര്‍ഷം കഴിയുന്നു. ഇപ്പോഴും അദ്ദേഹം ഡിസൈന്‍ ചെയ്തതുപോലെതന്നെ ശ്രീ ചിത്ര മുന്നോട്ടു പോകുന്നത് അദ്ദേഹത്തിന്‍റെ ആത്മസമര്‍പ്പണം ഒന്നുകൊണ്ടു മാത്രമാണ്.

ആയിരത്തിലധികം അംഗങ്ങളുള്ള ഒരു വലിയ കുടുംബമായിരുന്നു ശ്രീ ചിത്രയെന്ന് മുന്‍ രജിസ്ട്രാര്‍ ഡോ. എ.വി. ജോര്‍ജ് ഓര്‍മിക്കുന്നു. “1994ല്‍ ആണ് ഞാന്‍ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രജിസ്ട്രാറായി ചുമതയേല്‍ക്കുന്നത്. എന്നെ നിയമിച്ചതും ഡോ. വല്യത്താനായിരുന്നു. സ്ഥാപക ഡയറക്ടര്‍ എന്ന നിലയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഒരു വല്യത്താന്‍ ടച്ചുണ്ടായിരുന്നു, ഇന്നും ഉണ്ട്. ദേശീയപ്രധാന്യമുള്ള ഒരു സ്ഥാപനം എന്ന നിലയില്‍ സ്ഥാപനത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പഠിപ്പിച്ചു. എല്ലാ കാര്യങ്ങളിലും നല്ല വ്യക്തതയുണ്ടായിരുന്നു അദ്ദേഹത്തിന്.

ഒരു ഇന്‍സ്പയറിംഗ് ലീഡര്‍ഷിപ്പ് എന്നു പറയുന്നത് എന്താണെന്ന് അക്ഷരാര്‍ഥത്തില്‍ അദ്ദേഹം കാട്ടിത്തന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്‍റെ വേര്‍പാട് രാജ്യത്തിനുതന്നെ തീരാനഷ്ടമാകുന്നത്. ഓരോ മനുഷ്യരെയും ഫോം ചെയ്‌തെടുക്കുന്നതിന് അദ്ദേഹത്തിനുള്ള കഴിവ് എടുത്തുപറയേണ്ടതാണ്. എല്ലാവരും അംഗീകരിക്കുന്ന ഒരു നല്ല ഗുരുവായിരുന്നു ശിഷ്യഗണങ്ങള്‍ക്ക് അദ്ദേഹം”- ഡോ. എ.വി. ജോര്‍ജ് പറയുന്നു.


എല്ലാ കാര്യത്തിലുമുള്ള അദ്ദേഹത്തിന്‍റെ സമീപനം നാം കണ്ടു പഠിക്കേണ്ടതായിരുന്നു. ഒപ്പമുള്ളവരുടെ വളര്‍ച്ച കണ്ടു സന്തോഷിക്കുന്ന അദ്ദേഹം അത് എപ്പോഴും പ്രകടമാക്കിയിരുന്നു. ഒപ്പം പ്രവര്‍ത്തിക്കുന്നവരുടെ സേവനങ്ങളാണ് ശ്രീ ചിത്രയുടെ നട്ടെല്ല് എന്ന് അദ്ദേഹം എന്നും പറഞ്ഞിരുന്നു.

1972ല്‍ അമേരിക്കയിലെ ഉപരിപഠനത്തിനുശേഷം തിരികെയെത്തിയ ഡോ. വല്യത്താന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്‍റെ നിര്‍ദേശപ്രകാരമാണ് രാജ്യത്തിനാകെ അഭിമാനമായ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് പണിതുയര്‍ത്തിയത്. 20 വര്‍ഷത്തോളമാണ് ഡോ.വല്യത്താന്‍ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തില്‍ പ്രഫസറും ഡയറക്ടറുമായി സേവനമനുഷ്ഠിച്ചത്. ശ്രീ ചിത്രയിലെ സേവനകാലയളവില്‍ കൃത്രിമ വാല്‍വുകളുടെ നിര്‍മാണത്തില്‍ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.

വിദേശത്തുനിന്നു വലിയ തുക കൊടുത്തു വാങ്ങിയിരുന്ന വാല്‍വുകള്‍ അദ്ദേഹം ശ്രീ ചിത്രയില്‍തന്നെ കുറഞ്ഞ ചെലവില്‍ നിര്‍മിച്ചു. ഈ കൃത്രിമ ഹൃദയവാല്‍വ് ഒരു ലക്ഷത്തിലധികം രോഗികളില്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ശ്രീ ചിത്രയില്‍നിന്നു വിരമിച്ച അദ്ദേഹം മണിപ്പാല്‍ സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറായി സ്ഥാനമേറ്റു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.