മാവേലിക്കരയെ നെഞ്ചേറ്റിയ ഡോ. എം.എസ്. വല്യത്താന്‍
Friday, July 19, 2024 12:33 AM IST
യു.ആർ. മനു
മാവേലിക്കരയില്‍ ജനിച്ച്, മാവേലിക്കരയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി രാജ്യത്തിന് അഭിമാനമായി മാറിയ ഡോ. എം.എസ്. വല്യത്താന്‍ മാവേലിക്കരക്കാരുടെ സ്വകാര്യ അഹങ്കാരംകൂടിയാണ്. ജന്മനാടിനെ നെഞ്ചോടു ചേര്‍ത്ത വ്യക്തിയായിരുന്നു ലോകപ്രശസ്ത ഹൃദ്‌രോഗ വിദഗ്ധനായ അദ്ദേഹം. തന്‍റെ ഏതു പ്രധാന ആഘോഷവും മാവേലിക്കരയിലാക്കാൻ അദ്ദേഹം  ഏറെ ശ്രദ്ധിച്ചിരുന്നു. 60-ാം പിറന്നാളും എഴുപതാം പിറന്നാളുമൊക്കെ അനന്തരവനായ പ്രകാശ് വല്യത്താന്‍റെ വീടായ ഉത്സവമഠം കൊട്ടാരത്തില്‍ താമസിച്ചുകൊണ്ടായിരുന്നു ആഘോഷിച്ചത്. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വലിയ ഭക്തനുമായിരുന്നു അദ്ദേഹം.

1934 മേയ് 24ന് മാവേലിക്കര വലിയകൊട്ടാരത്തിന്‍റെ ഭാഗമായിരുന്ന മാവേലിക്കര കോട്ടയ്ക്കകം കാവലില്‍കൊട്ടാരത്തില്‍ മാര്‍ത്താണ്ഡവര്‍മയുടെയും ജാനകിയുടെയും ഏറ്റവും ഇളയ മകനായി മാര്‍ത്താണ്ഡവര്‍മ ശങ്കരന്‍ വല്യത്താന്‍ എന്ന ഡോ. എം.എസ്. വല്യത്താന്‍റെ ജനനം. ഗോപാലകൃഷ്ണന്‍ വല്യത്താന്‍, ചന്ദ്രമതിയമ്മ, എന്നിവരെ കൂടാതെ ബാല്യകാലത്തുതന്നെ മരിച്ച രണ്ടു സഹോദരികളും ഡോ. എം.എസ്. വല്യത്താനുണ്ടായിരുന്നു. കൊട്ടാരം സ്‌കൂള്‍ എന്നറിയപ്പെടുന്ന ഇപ്പോഴത്തെ മാവേലിക്കര എല്‍പിജിഎസിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.


തുടര്‍ന്ന് മാവേലിക്കര ടിടിഐ, ബോയ്സ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് എംബിബിഎസ് പഠനത്തിനായി പോകുകയായിരുന്നു.

മാര്‍ത്താണ്ഡവര്‍മയുടെ മരണശേഷം, അമ്മ ജാനകിക്കൊപ്പമായിരുന്നു തിരുവനന്തപുരത്തെ അദ്ദേഹത്തിന്‍റെ പഠനകാല ജീവിതം. പിന്നീട് സമയം ലഭിക്കുമ്പോഴൊക്കെ മാവേലിക്കരയില്‍ എത്താന്‍ ശ്രദ്ധാലുവായിരുന്നു വല്യത്താന്‍. മാവേലിക്കരയിലെ മെട്രിക്കുലേഷന്‍ വരെയുള്ള വിദ്യാഭ്യാസകാലത്തുതന്നെ വലിയൊരു സുഹൃദ് വലയം അദ്ദേഹത്തിനുണ്ടായിരുന്നു.

സ്വന്തമായി വന്നെത്താവുന്ന കാലത്തൊക്കെയും ഈ സുഹൃത്തുക്കളുമായി അദ്ദേഹം ബന്ധം പുലര്‍ത്തിയിരുന്നു. മാവേലിക്കരയില്‍ ചെലവഴിച്ച ബാല്യകാലമാണ് ആരോഗ്യരംഗത്തേക്ക് ചുവടുവയ്ക്കാനുള്ള പ്രേരണയായതെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. പിന്നീട് ലോകപ്രശസ്ത ഹൃദ്രാഗ വിദഗ്ധനായപ്പോഴും അദ്ദേഹം ജന്മനാടായ മാവേലിക്കരയെ ഹൃദയത്തോടു ചേർത്തുവച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.