"അതിഥികൾ' കൈയടക്കുന്ന പെരുന്പാവൂർ!
Wednesday, July 17, 2024 12:18 AM IST
പെരുമ്പാവൂര്‍ മേഖലയില്‍ ഇതര സംസ്ഥാനക്കാരുടെ അതിക്രമങ്ങള്‍ മൂലം പൊതുജനങ്ങൾ പൊറുതിമുട്ടുകയാണ്. മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ താവളമായതിനു പിന്നാലെ പ്രദേശത്ത് ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലെ സാമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങളും വര്‍ധിച്ചിരിക്കുകയാണ്.

പൊതുനിരത്തുകളില്‍ ഏറ്റുമുട്ടുന്ന ഇവര്‍ പ്രദേശവാസികള്‍ക്കു നേരേയും അതിക്രമങ്ങള്‍ നടത്തുന്നത് പതിവാണ്. ജോലി തേടി ഇവിടേക്കെത്തുന്ന പലരുടെയും വിവരങ്ങള്‍ സര്‍ക്കാരിന്‍റെ കൈയിലില്ല. ജോലിക്കായി കൊണ്ടുവരുന്ന ഏജന്‍റ് ഇത്തരക്കാരുടെ വിവരങ്ങള്‍ പോലീസ് സ്റ്റേഷനില്‍ നല്‍കണമെന്ന് ഉത്തരവുണ്ടെങ്കിലും ഇതു കൃത്യമായി പാലിക്കപ്പെടുന്നില്ല. വിവിധ കേസുകളില്‍ അകപ്പെട്ട് നാടുവിട്ട് എത്തുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍.

പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് കമ്പനികള്‍, കെട്ടിടനിര്‍മാണം എന്നീ മേഖലകളിലാണ് ഇതരസംസ്ഥാനക്കാര്‍ ഭൂരിഭാഗവും. അവധിദിനങ്ങളില്‍ ഇവര്‍ കൂട്ടത്തോടെ നഗരത്തിലേക്ക് എത്തുന്നതു കണക്കിലെടുത്ത് പ്രദേശവാസികള്‍ പുറത്തിറങ്ങാത്ത സാഹചര്യവുമുണ്ട്.

ലഹരിക്ക് അടിമകളാണ് ഭൂരിഭാഗം തൊഴിലാളികളെന്ന് പോലീസും എക്‌സൈസും പറയുന്നു. ജോലി തരപ്പെടാതെ വരുന്നതോടെയാണ് പലരും ഉത്തരേന്ത്യയില്‍നിന്നു മയക്കുമരുന്നെത്തിച്ച് വില്പന നടത്തുന്നത്. ഇതരസംസ്ഥാനക്കാരുടെ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതോടെ ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

മോഷണം മുതൽ കൊലപാതകം വരെ!

ക്രൂരമായ കൊലപാതകങ്ങളടക്കം ആയിരത്തോളം കേസുകളാണ് പെരുമ്പാവൂര്‍ സ്റ്റേഷനില്‍ മാത്രം ഇതര സംസ്ഥാനക്കാര്‍ക്കെതിരേയുള്ളത്. ഒട്ടുമിക്ക കേസിലെ പ്രതികളും അവരുടെ നാട്ടില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ്.

ഇവിടത്തെ കേസ് അന്വേഷണത്തിന്‍റെ ഭാഗമായുള്ള വിവരശേഖരണത്തിലാണ് ഇത്തരം കാര്യങ്ങള്‍ പുറത്തുവരുന്നതും.

മോഷണവും പിടിച്ചുപറിയും വ്യാപകമായിരിക്കുകയാണ്. കേസുകള്‍ കൂടുമ്പോഴും ഇതരസംസ്ഥാനക്കാരുടെ വരവ് നിയന്ത്രിക്കുക എന്നതു ശ്രമകരമായ കാര്യമാണെന്ന് പോലീസ് പറയുന്നു.


മോഷണം അടക്കമുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതോടെ വിവിധ റസിഡന്‍റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ സിസിടിവികള്‍ സ്ഥാപിച്ച് മുന്‍കരുതല്‍ ഒരുക്കിയിട്ടുണ്ട്. എങ്കിലും പൊതുജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇതരസംസ്ഥാനക്കാരുടെ വിവരശേഖരണം നടത്തി അതിക്രമങ്ങള്‍ കുറയ്ക്കുന്നതിനാവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഒറ്റ ദിവസം, 30 കേസ്

ലഹരിവസ്തുക്കളുടെ വില്പന വ്യാപകമാണെന്ന പരാതികള്‍ ഉയര്‍ന്നതോടെ ഒന്നരമാസം മുമ്പ് നഗരത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്പടിക്കുന്ന പ്രദേശങ്ങളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ലക്ഷങ്ങള്‍ വിലവരുന്ന ലഹരിവസ്തുക്കള്‍ പിടികൂടിയിരുന്നു. കഞ്ചാവ്, എംഡിഎംഎ, ഹെറോയിന്‍, നിരോധിത പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ താമസസ്ഥലത്തുനിന്നടക്കമാണ് പിടിച്ചെടുത്തത്.

30 കേസുകളാണ് ഈ ഒരുദിവസം മാത്രം പോലീസ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം റൂറലില്‍ ദിവസേന രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ഇതരസംസ്ഥാനക്കാര്‍ പ്രതികളാകുന്ന കേസുകള്‍ നിത്യസംഭവമാണ്. സ്ത്രീകള്‍ പൊതുനിരത്തില്‍ അടി കൂടുന്നതും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുന്നതും പ്രദേശത്തെ സ്ഥിരം കാഴ്ചയാണ്. ഇതോടൊപ്പം ലൈംഗികാതിക്രമ കേസുകളും പെരുകുകയാണ്.

ഇതരസംസ്ഥാന തൊഴിലാളികളെ പ്രദേശത്തെ വിവിധ സ്ഥാപനങ്ങളും നിർമാണ മേഖലയുൾപ്പടെ വിവിധ തൊഴിൽരംഗങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ടെന്നതു വസ്തുതയാണ്. അതേസമയം, അവർക്കിടയിലെ ചിലരുണ്ടാക്കുന്ന പ്രശ്നങ്ങളും അതുമൂലം പൊതുസമൂഹത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകളും പരിഹരിക്കാൻ ഫലപ്രദമായ നടപടികളാണ് നിയമപാലകരിൽനിന്ന് പെരുന്പാവൂർ നിവാസികൾ പ്രതീക്ഷിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.